Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, October 7, 2011

പ്രതിനിധി സംഘങ്ങള്‍ എത്തിത്തുടങ്ങി

ചിക്കാഗോ രൂപതാ സന്ദര്‍ശനത്തിനു എത്തിയിട്ടുള്ള സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച് ബിഷപ്‌ മാര്‍ ആലഞ്ചേരിയെ മുഖം കാണിക്കുവാന്‍ വിവിധ ഇടവകകളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങള്‍ സ്ഥലത്തെത്തിത്തുടങ്ങി എന്ന് റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു.
രൂപതയിലെ വികാരിമാരുമായി ഇതുവരെ ഒരു ഒത്തുചേരലിന് സമയം കാണാതിരുന്ന മാര്‍ ആലഞ്ചേരി ഇടവകകളിലെ കൈക്കരന്മാരും പാരിഷ് കൌണ്‍സില്‍ അംഗങ്ങളും യൂത്ത് പ്രതിനിധികളും ആയി ഒത്തുകൂടുന്നതിലെ  ഔചിത്യം മനസ്സിലാകുന്നല്ലായെന്നു പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പുരോഹിതന്‍ ഞങ്ങളോട് പറഞ്ഞു.

സ്ഥലം വികാരിമാരുടെ താളം തുള്ളുകാരാണ് ഒട്ടു മുക്കാലും ഇടവകാ പ്രതിനിധികള്‍. അവരെ ഒരു വിധത്തിലും ഭയപ്പെടേണ്ട കാര്യം മാര്‍ ആലഞ്ചേരിക്കോ ക്കോാ നേത്രുത്ത്വത്തിണോ ഇല്ല. എന്നാല്‍ കൊപ്പെളിലെ കാര്യം അതല്ല. നാളിതു വരെ സാഭാധികാരികള്‍ക്ക് കപ്പാസിടാന്‍ കഴിഞ്ഞിട്ടില്ലാത്ത മുട്ടാടുകള്‍ അടങ്ങിയതാണ് കൊപ്പേല്‍ സംഘം. കൊപ്പെലുകാര്‍ സാഭാ നേത്രുത്ത്വത്തിന്റെ  ഉറക്കം അസാരം കേടത്തുന്നു എന്നുള്ളതിന് ചില സൂചനകള്‍ ഞങ്ങള്‍ക്ക് കിട്ടിക്കഴിഞ്ഞു. 

കൊപ്പെളില്‍ തങ്ങള്‍  ഇതുവരെ കാണിച്ചിട്ടുള്ള കൃത്രിമങ്ങള്‍ എന്തെങ്കിലും മാര്‍ ആലന്ചെരിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ കൊപ്പേല്‍ സംഘം ശ്രമിച്ചാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഇടവകാ നേതൃത്വം കൈ കൊള്ളുമെന്നു ക്ലാവര്‍ വാദികളോട് അടുത്ത ചില കേന്ദ്രങ്ങള്‍ ഞങ്ങളോട് പറഞ്ഞു. അവിടെ ക്ലാവര്‍ സംഘം രേഖകള്‍ തിരുത്തിയതും കള്ള ബാങ്ക് അക്കൌന്റ് തുടങ്ങിയതും മുന്‍ വികാരി ഫാ വര്‍ഗീസ്‌ പെറ്റി ക്കേസിനു കള്ള സാക്ഷി പറഞ്ഞതും ഒട്ടേറെ വിവാദങ്ങള്‍ സൃഷ്‌ടിച്ച വസ്തുതകള്‍ ആണ്. ഇവയൊക്കെ ഇത്രയും വലിയൊരു സദസ്സില്‍ അവതരിപ്പിക്കപ്പെട്ടാല്‍ ഇതില്‍പ്പരം നാണക്കേട്‌ ഒന്നുമില്ല  എന്നവര്‍ വിശ്വസിക്കുന്നു.

മേജര്‍ ആര്‍ച് ബിഷപ്പിന് കിട്ടുന്ന ഈ മെഗാ സ്വീകരണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പുതിയ VG  ഫാ. ആന്റണി യാണ്. അതുകൊണ്ട് തന്നെ ഇതിനു പിന്നില്‍ എന്തൊക്കെയോ കളികള്‍ ഉണ്ടെന്നു പൊതുജനം സംശയിക്കുന്നു. ബിഷപ്പിന്റെ ആടുന്ന തൊപ്പി ഉറപ്പിക്കുവാനുള്ള ഒരു വിഫല ശ്രമമാണ് ഇതിനു പിന്നില്‍ എന്ന് നേരത്തെ പരക്കെ സംസാരമുണ്ടായിരുന്നു. എന്നാല്‍ ഫാ ആന്റണി എന്ന കുറുക്കന്‍റെ കണ്ണ് ലക്ഷ്യമിട്ടിരിക്കുന്നത് മറ്റൊന്നല്ലേ എന്നവര്‍ ഇപ്പോള്‍ സംശയിക്കുന്നു. ബിഷപ്പിന്റെ തൊപ്പി രക്ഷിച്ചിട്ടു  ഫാ ആന്റണിക്ക് നേടാന്‍ ഒന്നുമില്ല. മറിച്ചു, അദ്ദേഹത്തിന്‍റെ തൊപ്പി തെറിക്കുന്ന  പക്ഷം, മുകളില്‍ ഒരു പിടുത്തമുള്ളത് നല്ലതല്ലേ എന്ന് ഫാ ആന്റണി ചിന്തിച്ചാല്‍ അദ്ദേഹത്തെ ആര്‍ക്കും കുറ്റം പറയാന്‍ പറ്റില്ല. 

നാളത്തെ സമ്മേളനത്തിന്റെ റിപ്പോര്‍ട്ടുകള്‍ തത്സമയം കിട്ടുവാനുള്ള ഏര്‍പ്പാടുകള്‍ സീറോ മലബാര്‍ വോയ്സ് ചെയ്തിട്ടുണ്ട്. സമയാസമയം വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്തു പ്രസിദ്ധീകരിക്കുന്നതായിരിക്കും. 

40 comments:

Anonymous said...

പ്രതിനിധി സംഘങ്ങള്‍ എത്തിത്തുടങ്ങി
ചിക്കാഗോ രൂപതാ സന്ദര്‍ശനത്തിനു എത്തിയിട്ടുള്ള സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച് ബിഷപ്‌ മാര്‍ ആലഞ്ചേരിയെ മുഖം കാണിക്കുവാന്‍ വിവിധ ഇടവകകളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങള്‍ സ്ഥലത്തെത്തിത്തുടങ്ങി എന്ന് റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു.
രൂപതയിലെ വികാരിമാരുമായി ഇതുവരെ ഒരു ഒത്തുചേരലിന് സമയം കാണാതിരുന്ന മാര്‍ ആലഞ്ചേരി ഇടവകകളിലെ കൈക്കരന്മാരും പാരിഷ് കൌണ്‍സില്‍ അംഗങ്ങളും യൂത്ത് പ്രതിനിധികളും ആയി ഒത്തുകൂടുന്നതിലെ ഔചിത്യം മനസ്സിലാകുന്നല്ലായെന്നു പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പുരോഹിതന്‍ ഞങ്ങളോട് പറഞ്ഞു.


ഒന്ന് ചത്തു മറ്റൊന്നിനു വളമായി എന്നുപറഞ്ഞതുപോലെ
ഫാ .ആന്റണിയുടെ വലിയ കണ്ണുകള്‍ അങ്ങാടിയത്തിന്റെ
ക്ലാവര്‍ തോപ്പിയിലും P വടിയിലുമാണ് . അത് ഏതുവിധേനയും
ആന്റണി കൈവശപ്പെടുത്താനുള്ള യെജ്ഞത്തിലാണിപ്പോള്‍ .
എന്ത് തൊട്ടിത്തരവും അങ്ങേരു കാണിക്കും മക്കളെ . അത്
വിത്തൊന്നു വേറയാ . പോരാഞ്ഞിട്ട് രാമപുരംകാരന്‍ .
ഗുണ്ടകളുടെ നാട് . ശാലോം മാത്രമല്ല അതിലും വലിയ
TV സങ്കടനകള് വന്നെന്നിരിക്കും . ഒരു കള്ളം നേരെയാക്കാന്‍
എത്ര നുണ പറഞ്ഞാലും അതുനെരെയാവില്ല .ആന്റണി
നന്നായി വിയര്‍ക്കും . ഇപ്പോഴത്തെ ഈ ചിരിയും പോകും .
പല്ല് വാടാതെ നോക്കുമോനെ ആന്റണി .
മാര്‍ ആലഞ്ചേരി കാണേണ്ടത് ഇടവക വികാരിമാരെയല്ല ,
ഇടവകയിലെ വിശ്വാസികളെയാണ് . അവര്‍ക്ക്
പറയുവാനുള്ളത് ആദ്യം കേള്‍ക്കണം . സഭയെന്നാല്‍
ഇവിടുത്തെ ജനങ്ങളാണ് . ഇവിടെയുള്ള ജനങ്ങള്‍ ഇന്ന്
അനുഭവിക്കുന്ന കഷ്ടതയും ദു : ഖങ്ങളും നേരില്‍കണ്ട്‌
മനസിലാക്കണം . അതുപോലെ പള്ളികളുടെ ഇപ്പോഴത്തെ
സ്ഥിതിയും കൂടി ഒന്ന് വിശകലനം ചെയ്യുന്നതും നല്ലത് .
കള്ളവും കാപട്യവും ഇല്ലാതെ പള്ളിയുടെ ഭരണം
മുന്‍പോട്ടു പോകാന്‍ ഇടവരത്തണം . കോപ്പേല്‍ പള്ളിയുടെ
ഫയലുകളും പ്രധാനപ്പെട്ട രേഹകളും , ബാങ്ക് അക്കൌണ്ടില്‍
വന്ന പാളിച്ചകളും കണ്ടുപിടിച്ചു പള്ളിക്ക് തിരിച്ചു നല്‍കണം .
കോടതിയില്‍ കള്ള സാക്ഷ്യം പറഞ്ഞ ബ്ലാ ബ്ലാ വര്‍ഗീസിനെ
നാടുകടത്തണം . നുണകള്‍ മാത്രം പറഞ്ഞുശീലിച്ച അച്ഛനാണ്
വര്‍ഗീസ്‌ നായിക്കംപറമ്പില്‍ . അതുകൊണ്ടാണ് അദ്ദേഹം
കോടതിയിലും കള്ള സാക്ഷ്യം പറയാനായി പോയത് .
നൂറുകണക്കിന് ആളുകളുടെ മധ്യത്തില്‍ വച്ച് കണക്കു
തിരുത്തിയവനെ കയ്യോടെ പിടിച്ചേല്പിച്ചിട്ടും അവനെതിരെ
ഒരുനടപടിയും ഈ വിവരമില്ലാത്ത നുണയന്‍ അച്ഛന്‍
എടുത്തില്ലെന്ന് മാത്രമല്ല അവനെ ന്യായീകരിക്കുകയാണ്
ചെയ്തത് . ഇവിടെയുള്ള ക്ലാവര്‍ രോഗികളുടെ ഇക്ഷ്ടത്തിനു
അനുസരിച്ച് സഭയെ നശിപ്പിക്കാനും ഞങ്ങളുടെ വിശ്വാസത്തെ
മലിനപ്പെടുത്താനും മാര്‍ ആലഞ്ചേരി കൂട്ടുനില്‍ക്കില്ല എന്ന
വിശ്വാസത്തോടെ ദൈവത്തിനു നന്ദി പറഞ്ഞുകൊള്ളുന്നു .

Anonymous said...

"ഭാരതീയ പാരമ്പര്യത്തിണ്റ്റെ പ്രതീകമായി അള്‍ത്താരയില്‍ സ്ഥാപിച്ചിട്ടുള്ള നിലവിളക്ക്‌ കര്‍ദിനാള്‍ കൊളുത്തുന്നതോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. "
മൈ ഡിയര്‍ പിപ്പിലാഥന്‍,
ആദ്യമേ തന്നെ പറഞ്ഞോട്ടെ. ഇത് കൊച്ചാപ്പി അല്ല. എനിക്കൊരു സംശയം. നമ്മുടെ അല്ത്താരയില്‍ പുന്യവാന്മ്മൃടെയും പുന്യവതികളുടെയും പോലും രൂപങ്ങളോ സ്റ്റ്ച്ചുവോ വയ്ക്കാന്‍ പാടില്ലല്ലോ! അങ്ങനെ ഉള്ളപ്പോള്‍ എങ്ങനെയാണ് ഭാരതീയ പാരമ്പര്യത്തിണ്റ്റെ പ്രതീകമായി അള്‍ത്താരയില്‍ നിലവിളക്ക്‌ സ്ഥാപിച്ചിരിക്കുന്നത്. ഞാന്‍ ഒരു അച്ഛനോ കപ്യാരോ കപ്യാരുടെ ബന്ധക്കാരനോ അല്ല. പക്ഷെ ഞാന്‍ വ്യെക്തമായി ഓര്‍ക്കുന്നു ഞങ്ങളുടെ പള്ളിയില്‍ ഉണ്ടായിരുന്ന അല്ഫോന്സാമ്മയെയും ചാവറ അച്ഛനെയും. അവരെ രണ്ടു പേരെയും ഭാരതത്തിന്റെ തന്നെയല്ല കേരളത്തിന്റെ പൊന്നോമനകളായ പുണ്യം ചെയ്ത പുന്യാല്മാക്കലായിട്ടു പോലും അവരെ അല്ത്താരയില്‍ സ്ഥാപിച്ചില്ല. അന്ന് അച്ഛന്‍ പറഞ്ഞത്- പുണ്യാവാന്‍മാരെയും പുന്യവതികളെയും അല്ത്താരയില്‍ വയ്ക്കാന്‍ അനുവാദം ഇല്ല എന്നായിരുന്നു. അങ്ങനെ ആകുമ്പോള്‍ എങ്ങനെയാ പിപ്പിലാഥന്‍ ചേട്ടനച്ചാ......ഹിന്ദുക്കളുടെ പാരമ്പര്യത്തിന്റെ പ്രതീകമായ നിലവിളക്ക് അല്ത്താരയില്‍ സ്ഥാപിക്കുന്നത്? ഇതിനുള്ള ഉത്തരം പ്രതീക്ഷിക്കുന്നു. ഉത്തരം ആര്‍ക്കുവേനമെങ്കിലും തരാം. പിപ്പിലാഥന്‍ തന്നെ ആകണമെന്ന് നിര്‍ബന്ധമൊന്നുമില്ല. പറയുന്നത് സത്യമായിരിക്കണം എന്ന് മാത്രം! ഊഹാപോഹങ്ങലോ വിക്കിപീടിയായോ നോക്കാനാണെങ്കില്‍ അത് ഞാന്‍ തന്നെ നോക്കിക്കൊള്ളാം.

Anonymous said...

എനിക്കൊരു കാര്യം പറയാതിരിക്കാന്‍ വയ്യ! നിലവിളക്ക് ഞാന്‍ ചെരുപ്പത്തില്‍ കണ്ടിട്ടേയില്ല. നിലവിളക്ക് കൊളുത്തി മന്ത്രി ഉത്ഘാടന൦ നടത്തുന്ന ഫോട്ടോ പത്രങ്ങളില്‍ കണ്ടിട്ടുണ്ട്. പിന്നെ ഹിന്ദുക്കളുടെ കഥ പറയുന്ന സിനിമാകളില്‍ കണ്ടിട്ടുണ്ട്. അല്ലാതെ നേരിട്ട് ഇങ്ങനെ ഒരു തിരുശേഷിപ്പ് കണ്ടിട്ടേ ഇല്ല. അങ്ങനെ ഇരിക്കുമ്പോള്‍, ഒരു തെക്കുംഭാഗന്റെ വീട്ടില്‍ പോകേണ്ടി വന്നപ്പോള്‍ അവിടെ വച്ച് ഒരു മുഴുത്ത നിലവിലക്ക് ഉണ്ടായിരുന്നു. ആ വീട്ടുകാര്‍ അവിടെ വന്നവരോടായി ആ നിലവിളക്കിനെ കുറിച്ച് വിവരിക്കുകയുണ്ടായി- അതായത്, ഈ നിലവിളക്ക് ഈയിടെ നാട്ടില്‍ നിന്നും വന്നപ്പോള്‍ കൊണ്ടുവന്നതാണ്. ഇപ്പോള്‍ നാട്ടില്‍ ഇതൊരു ഫാഷന്‍ ആണ്. ഞമ്മന്റെ ആള്‍ക്കാര്‍ കാശില്ലെങ്കില്‍ പോലും ഇതുക്കൂട്ടു ഒരെണ്ണം വാങ്ങി വീട്ടില്‍ വയ്ക്കും ഫാഷനായിട്ടു. കുളിച്ചില്ലെങ്കിലും ശീല പുരപ്പുരതിടനമല്ലോ എന്നെല്ലാം പറഞ്ഞു. ആ നിലവിളക്ക് തന്നെ അല്ലെ ഈ നിലവിളക്കും. മുകളില്‍ കുരിശു വച്ച നിലവിളക്ക് ഞാന്‍ ചിക്കാഗോയിലാണ് ആദ്യമ്മായി കാണുന്നത്.
എനിക്കൊന്നും മനസ്സിലാകുന്നില്ല. പക്ഷെ ഇതൊന്നും എന്നെ അലട്ടുകയും ഇല്ല. വിഗ്രഹാരാധനയോ കൊമാളിയോ സ്ടായിലോ, ഫാഷനോ എന്ത് വേണമെങ്കിലും ആയിക്കോ.... ഞാന്‍ എന്റെ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ ആല്‍മാവോടും സര്‍വ ശക്തിയോടും കൂടെ സ്നേഹിക്കും. കര്‍ത്താവിനു എന്നെയും എനിക്ക് കര്താവിനെയും അറിയാം. അതിനിടെ താമരയോ, ക്ലാവരോ, നിലവിലക്കോ, ശിവനോ പാര്‍വതിയോ, അയാങ്കാളിയോ, കുട്ടിപ്പിശാശോ, ഏതു നരക പിശാശു വന്നാലും എനിക്ക് ഒന്നും ഏശുകില്ല. പക്ഷെ എനിക്കൊന്നെ പറയാനുള്ളൂ. The Christian Church was established by Jesus Christ in the Bible when he proclaimed that Simon Peter was 'a rock' where his church would be built, around 33 A.D. The Apostles spread around the world to preach Christianity, and became the first Patriarchs of the Christian Church in Jerusalem, Antioch, Alexandria, Rome and Constantinople. And so the Grace of the Holy Spirit passed from the Apostles to each new Patriarch after the Apostles died. All five Patriarchs (Jerusalem, Antioch, Alexandria, Rome and Constantinople) formed the New Testament and held councils to decide different issues in the Church. Simon Peter became the first bishop of Rome and was granted supremacy in the Catholic (United) Christian church. In 1054, the patriarch of Constantinople rebelled against the supremacy of the Peter's successor, the pope. Therefore the Orthodox Church was made by men, not Christ. In the 1400's, the Protestant movement again rebelled, and with bigger reforms against the God-made church. To this day, the Catholic church remains as the only true Christian Church and the only method of authentic salvation. മുകളില്‍ പറഞ്ഞിരിക്കുന്നത് പോലെ സ്വാര്‍ഥ താല്പര്യങ്ങള്‍ക്കായി ക്രിസ്തു സ്ഥാപിച്ച കത്തോലിക്കാ തിരു സഭ പലരായി പല തരത്തില്‍ ചിതറിച്ചു. ഒരുവന് പെണ്ണുങ്ങളെ കെട്ടാനുള്ള അനുവാദം കിട്ടാതിരുന്നതിനാല്‍ ആയിരുന്നെങ്കില്‍ വേറൊരു കൂട്ടര്‍ക്ക് മാര്‍പ്പപ്പയോടു എതിരുള്ളവര്‍ ആയിരുന്നു. എങ്ങനെ ആയാലും മുറിഞ്ഞു മുറിഞ്ഞു എവിടെ ചെന്നാലും ഒരുത്തന്‍ മാര്‍തോമ്മകാരനാണ്, വേറൊരുത്തന്‍ പെന്തകൊസു, മറ്റൊരുവന്‍ സിറിയയില്‍ നിന്ന് വന്ന മലവേടന്‍ ചാരം കൊട്ടി. അങ്ങനെ നന്നുക്ക് വേണ്ടി പീഡകള്‍ സഹിച്ചു കുരിശില്‍ മരിച്ച ഈശോയെ വീണ്ടും കയ്യിലും കാലിലും എല്ലാം തൂങ്ങാന്‍ പതിനായിരം സഭകളും അവരുടെ ഒക്കെ അമ്മേടെ ഒടുക്കത്തെ അറിവും പഠിപീരും. ഇതൊന്നും എന്നെയും എന്റെ കുടുംബതിനെയും തീരെ എല്ക്കുകയില്ല. പക്ഷെ ഞാന്‍ വിശ്വസിച്ചിരുന്ന പരിശുദ്ധ കത്തോലിക്കാ സഭ ഫിന്നിപ്പ് കാണിച്ചാല്‍ അത് സഹിക്കാവുന്നതിലും കൂടുതലായിരിക്കും.

Anonymous said...

സീറോ മലബാര്‍ faith ല്‍, പിക്ചര്‍ # 7 ല്‍ അറക്കല്‍ പിതാവ് കൂര്‍ത്ത ക്ലാവര്‍ തൊപ്പിയില്‍ ഉള്ള പലതര൦ ക്ലാവര്‍ കൂടാതെ, രണ്ടു മൈലിന്റെ (മൈരിന്റെ അല്ല) പടമുള്ള തൊപ്പി അണിഞ്ഞു മിടുക്കനായി നില്‍ക്കുന്നു. ഇതെന്താ വല്ല പല പരസ്യങ്ങളുടെ തോപ്പിയാണോ.....അതോ ഇദ്ദേഹം എന്താ വല്ല മുത്തങ്ങാവനത്തിലെ വല്ല ഫോറെസ്റ്റ് ഗാര്‍ഡ് ആണോ? അതയോ തിരുവനതപുരം മൃഗശാലയിലെ മൈലിന്റെ പ്രത്യേക കീപ്പരാണോ? അല്ല സംശയം കൊണ്ട് ചോദിച്ചു പോയതാണേ.......! ശബരിമല അയ്യപ്പന്‍ പുലിയുടെ പുറത്തിരുന്നുള്ള പടങ്ങള്‍ കണ്ടിട്ടുണ്ട്. ഇനി ഒരു കാലത്ത് ഈപ്പോക്ക് പോയാല്‍ കുറച്ചു കാലം കഴിഞ്ഞു മൈലു സ്ടയില് മാറി പരമു ശിവന്‍ ഇട്ടിരിക്കുന്നത് പോലെ വല്ല മൂര്‍ഘനുമായിരിക്കും ഇവരുടെ തോപ്പിയിലും കഴുത്തിലും കാണുക. മാതാവേ.......എനിക്കോര്‍ക്കാന്‍ വയ്യ. പിതാവേ ഇവര്‍ ചെയ്യുന്നതു എന്താണന്നു ഇവര്‍ അറിഞ്ഞുകൊണ്ട് ചെയ്യുന്നതാകയാല്‍ ഇവരോടെ ക്ഷമിക്കരുതേ കര്‍ത്താവേ........! കണ്ടിട്ട് ചിരിക്കാതിരിക്കാന്‍ വയ്യ!! ഓരോരുത്തരുടെ ഓരോ സ്ടയിലും കൊപ്രായവുമേ......!
ഇത് തന്നെ അല്ലെ ക്ലാവര്‍ കുരിശിന്റെയും, ചീലയുടെയും അങ്ങനെ പലതിന്റെയും ഉത്ഭവം. ഒരു കാലത്ത് അറക്കല്‍ പിതാവ് ഉപയോഗിച്ച തൊപ്പിയില്‍ രണ്ടു മെയിലുണ്ടായിരുന്നു എന്നും പറഞ്ഞു കാട്ടില്‍ നിന്നും രണ്ടു മെയിലിനെ വീതം പിടിച്ചു കൊണ്ട് വന്നു എന്നാണോ അല്ത്താരയില്‍ വളര്‍ത്തുന്നത്? ഇക്കണക്കിനു പോയാല്‍ എന്റെ ആയുസ്സില്‍ തന്നെ അതും കാണേണ്ടി വരും! എനിക്കൊരു ഐഡിയ ഉണ്ട്. ഇന്ത്യയുടെ ദേശീയ പക്ഷിയായ മൈലിനു പകരം ദേശീയ മൃഗമായ കടുവയെ വച്ചാലെങ്ങനെ ഇരിക്കും. അപ്പോള്‍ അതിനെയും അല്ത്താരയില്‍ വളര്ത്തെണ്ടേ? നിങ്ങള്‍ക്കൊക്കെ മുഴുപ്രാന്ത് തന്നെ ആണ്. വേറെ ഒന്നും അല്ല. ഇമാതിരി മണ്ടത്തരങ്ങള്‍ ഒന്നും എല്ലാവരുടെയും അടുത്ത് ചിലവാകില്ല.

Anonymous said...

സിറോ മലബാര്‍ സഭയുടെ നാശം ഏതാണ്ട് പൂര്‍ത്തിയായ മട്ടാണ് .

അധികാരികളുടെ ആസനം താങ്ങി,

അവര്‍ എറിഞ്ഞു കൊടുക്കുന്ന

അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കായി

സ്വന്തം സമൂഹത്തെ കുരുതി കൊടുക്കുന്ന യൂദാസുമാര്‍ നമ്മുടെ ഇടയില്‍ സുലഭമാണ്.

അവരുടെ അധികാരക്കൊതിയെ മുതലെടുത്ത്‌,

അവരെ കരുവാക്കി, അധികാരികള്‍ തങ്ങളുടെ സ്വന്തം അജണ്ട

അജഗണങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.


സിറോ മലബാര്‍ സഭയുടെ നാശം ഏതാണ്ട് പൂര്‍ത്തിയായ മട്ടാണ് .

Anonymous said...

മലബാര്‍ രൂപതാ ഭരണകൂടത്തെ വെള്ളപൂശി പ്രദര്‍ശി പ്പിക്കാനുള്ള ആസൂത്രിത ശ്രമം


നമ്മുടെ ബിഷപ്‌ അങ്ങാടിയത്ത് ഈ പത്തു വര്‍ഷത്തിനിടക്ക് തന്‍റെ കീഴിലുള്ള എല്ലാ ഇടവക കളിലെയും പാസ്റ്ററല്‍ കൌണ്‍സില്‍, DRE , കൈക്കാരന്മാര്‍ എന്നിവരുടെ ഒരു സംയുക്ത സമ്മേളനം വിളിച്ചു കൂട്ടിയിട്ടില്ല.

അതുകൊണ്ട് തന്നെ ഈ പ്രത്യേക സമ്മേളനത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യേണ്ടി വരുന്നു.

രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകയിലെയും വികാരിമാരുടെ "മണി"കളുടെ കൂട്ടമണി മാത്രമായിരിക്കും മാര്‍ ആലഞ്ചേരി കേള്‍ക്കുന്നത്.


നെഗറ്റീവ് ആയുള്ള ഒന്നും വലിയ പിതാവിന്റെ ചെവിയില്‍ വീഴാതിരിക്കുവാന്‍ വളരെ ശ്രദ്ധയോടെ തിരഞ്ഞെടുത്ത ഒരു ഗ്രൂപ്പുമായി ആണ് അദ്ദേഹം ഒരു ദിവസം മുഴുവനും ചര്‍ച്ചകള്‍ നടത്തുന്നത്.

പ്രശ്നങ്ങള്‍ ഇല്ല എന്ന് വരുത്തിത്തീര്‍ക്കുകയാണ് അവരുടെ പദ്ധതി.

അതിനു വേണ്ടി മാത്രമാണ് ഈ സമ്മേളന പ്രഹസനം മേജര്‍ മെത്രാപ്പോലീത്താക്ക് മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത്.

Anonymous said...

Mass in the Roman Catholic Church


The Council of Trent reaffirmed traditional Christian teaching that the Mass is the same Sacrifice of Calvary offered in an unbloody manner: "The victim is one and the same: the same now offers through the ministry of priests, who then offered himself on the cross; only the manner of offering is different.

And since in this divine sacrifice which is celebrated in the Mass, the same Christ who offered himself once in a bloody manner on the altar of the cross is contained and offered in an unbloody manner... this sacrifice is truly propitiatory" (Doctrina de ss. Missae sacrificio, c. 2, quoted in Catechism of the Catholic Church, 1367).

The Council declared that Jesus instituted the Mass at his Last Supper: "He offered up to God the Father His own body and blood under the species of bread and wine; and, under the symbols of those same things, He delivered (His own body and blood) to be received by His apostles, whom He then constituted priests of the New Testament; and by those words, Do this in commemoration of me, He commanded them and their successors in the priesthood, to offer (them); even as the Catholic Church has always understood and taught."[3]

The Catholic Church sees the Mass as the most perfect way it has to offer latria (adoration) to God.

നസ്രാണി said...

ലോകത്തെമ്പാടുമുള്ള ആദിമക്രൈസ്തവ സമൂഹങ്ങളില്‍ കുരിശുകള്‍ മാത്രമാണ് പള്ളികളില്‍ ഉപയോഗിച്ചിരുന്നത്. പ്രതിമകള്‍ പ്രചാരത്തിലായത്തിനു ശേഷം മാത്രമാണ് ക്രൂശിതരൂപങ്ങള്‍ പ്രയോഗത്തില്‍ വന്നത്. കേരളത്തില്‍ പറങ്കികള്‍ ആണ് ക്രൂശിതരൂപങ്ങള്‍ ആദ്യമായി കൊണ്ടുവന്നത്. മാര്‍ തോമ നസ്രാണികളുടെ ഈ സ്ലീവാ, മരണത്തിന്റെയും പാപത്തിന്റെയുംമേല്‍ വിജയം നേടിയ ഉദ്ധിതനായ മിശിഹായുടെ പ്രതീകം ആണ്. ശ്ലീഹന്മാര്‍ നേരില്‍ കണ്ടും അനുഭവിച്ചും അറിഞ്ഞ വിശ്വാസപാരമ്പര്യത്തിന്റെ ഭാരത സംസ്കാരം അനുലയിപ്പിച്ചുകൊണ്ടുള്ള അമൂര്‍ത്തമായ അടയാളമാണ് മാര്‍ തോമ സ്ലീവ.

കേരളത്തിലെ ക്രിസ്ത്യാനികളുടെ തോമാസ്ലീഹായില്‍ നിന്നുള്ള പാരമ്പര്യത്തിന്റെ പുരാതനവും ഏറ്റവും ശക്തവുമായ തെളിവാണ് മാര്‍ സ്ലീവകള്‍. ഈ കുരിശുകള്‍ കണ്ടെടുക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ ഭാരതത്തിലെ ക്രൈസ്തവരുടെ പുരാതന പാരമ്പര്യം തന്നെ ചോദ്യംചെയ്യപ്പെടുമായിരുന്നു.

Anonymous said...

കാലാകാലങ്ങളില്‍ ജനങ്ങളെ ഭിന്നിപിച്ചും തമ്മിലടുപ്പിച്ചും നിര്‍ത്തി കാര്യം കാണുന്നതാണ് രാഷ്ര്ടിയ പാര്‍ടികളുടെയും നേതാക്കന്‍ മാരുടെയും രീതി.

ഇതു തന്നെ കാര്യ സാധ്യത്തിനായി സഭ അധികാരികളും തുടരുന്നതാണ് ഇവിടുത്തെ പ്രശ്നങ്ങള്‍ എന്നുതന്നെ പറയാം.

ഇടവകകളില്‍ എങ്ങനെയേലും രണ്ടു ഗ്രൂപ്പ്‌ ഉണ്ടാക്കി നടുവില്‍ നിന്ന് കളിച്ചു ഇവര്‍ സാധിചെടുക്കുന്ന കരിയങ്ങള്‍ കേവലം ഒരു പള്ളി പണിയിലോ, വാങ്ങുന്നതിലോ ഒതുന്ങ്ങുന്നില്ല.

ഒരു കാരിയം കഴിഞ്ഞാല്‍ അടുത്ത പിരിവു ഉടനെ തുടങ്ങുക എന്നതാണ് മാറി മാറി വരുന്ന കമ്മിറ്റി കാരെയും ചില മണിയടി വീരന്മാരെയും കൂടി വികാരി അച്ഛന്‍ വയ്ക്കുന്ന അജണ്ട.

ഇടവകകരുടെ തോഴിലില്ലയ്മയോ
ദുരിതങ്ങലോ ഒന്നും ഈ പിരിവിനു തടസ്സം ആകുകയില്ല.

രണ്ടു പിരിവിനു ഇടക്ക് ഒരു കലാ പരിപാടി കൂടി എന്ന് പറഞ്ഞെങ്ങിലെ പൂര്‍ണം ആകുകയുള്ളൂ.


കഴിഞ്ഞ പത്തു വര്‍ഷങ്ങളായി സിറോ മലബാര്‍ പിരിവു മാത്രം ഒരു കുടുംബത്തിനു minimum ഇരുപ്പതിയ്യിരം ഡോളര്‍ വന്നെന്നു കാണാം.

ഇതിന്റെ പത്തിലൊന്ന് പ്രയോജനം തിരിച്ചു കിട്ടുന്നില്ല എന്നതാണ് ശ്രധികേണ്ട കാരിയം.

കൊടുത്തില്ലേങ്ങില്‍ വരുന്ന തെറി വിളി പേടിച്ചിട്ടാണ് പലരും ഇല്ലാത്ത കാശ് കാര്‍ഡില്‍ നിന്ന് എടുതുപോലും
കൊടുക്കുന്നത്.

ഇനി കൊടുത്താലോ കിട്ടി കഴിയുമ്പോള്‍ പിന്നെ എല്ലാം തന്നിഷ്ടം പോലെ.


ഓരോരോ നയികരണങ്ങള്‍ - എല്ലാം ഒന്നിനോട് ഒന്ന് ബന്ദം ഇല്ലാതാത്തും വേദ പുസ്തകം തന്നെ വളചോടിക്കുന്നതും!.

ശപിച്ചും പേടിപിച്ചും പിരിവു നടത്തുന്നത് പിടിച്ചു പറി തന്നെ അല്ലെ?


ശവപെട്ടി മാത്രമല്ല വേറേ പലതും അല്‍ത്താരയില്‍ വരച്ചും കൂടി എങ്ങന്യേലും തമ്മില്‍ തല്ലിച്ച് കാരിയം നേടുക എന്നതാണ് പുതിയ പരിപാടി.

പള്ളി പണി കഴിയുമ്പോള്‍ പുതിയ വികാരി വരുകയും എല്ലാം കൂടി പഴയ വികാരിയുടെ പെടലിക്ക്‌ വെച്ച് പുതിയ പിരിവിനു കളം ഒരുക്കുകയും ചെയ്യും.

നമ്മള്‍ എല്ലുമുറിയെ പണിയെടുത്തു കുടുംബം പോറ്റുമ്പോള്‍, ഇവന്മാര്‍ തമ്പുരാന്റെ പേരില്‍ ദേഹം അനക്കാതെ പുട്ടടിച്ചു , പോക്കറ്റ് നിറയെ പണവും!!!

Anonymous said...

ചില മൂന്നാംകിട രാഷ്ട്രീയ കീടങ്ങളുടെ സൂപ്പര്‍ ഹീറോ ആണ് ഫാ ആന്റണി എന്ന് ഞങ്ങള്‍ക്കറിയാം. അതില്‍ ഒരാളായിരിക്കണം രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് ഫാ ആന്റണിയെപ്പറ്റി ഞങ്ങള്‍ നടത്തിയ പോളിങ്ങില്‍ ആദ്ദേഹത്തിന് വേണ്ടി കുത്തിയിരുന്നു കള്ള വോട്ട് ചെയ്തത്. പോളിംഗ് ക്ലോസ് ചെയ്യുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് തുടങ്ങി റോക്കറ്റ് പൊങ്ങും പോലെയാണ് ഫാ ആന്റണിക്ക് അനുകൂലമായി വോട്ട് കൂടിയത്..............

..പാവം വോയിസ് ...ഒരു ഫാ ആന്റണി ആണ് ഇവിടെ കഥാപാത്രം ..പുള്ളിക്കിട്ടൊരു പണികൊടുക്കന്‍ അവന്മാര് വൃതമെടുത്തു ഒരു പോളിംഗ് ഇട്ടു ..എന്നിട്ടോ ..അച്ഛനനുകൂലമായി ആളുകള്‍ വോട്ടു ചെയ്തു ..കൊച്ചാപ്പി ഊമ്പി ..ഇപ്പം കരച്ചിലാ

Anonymous said...

അമേരിക്കയില്‍ നമ്മുടെ സഭയില്‍ സമൂലമായ മാറ്റം വരേണ്ടിയിരിക്കുന്നു.

അതിന്‌ വേണ്ടത് ഒരുപക്ഷെ ഒരു ജനകീയ വിപ്ലവമാകാം.

പ്രബുദ്ധരായ അമേരിക്കന്‍ സമൂഹത്തെ നയിക്കുവാന്‍ ഒപ്പം തന്നെ പ്രബുദ്ധനായ ഒരു ആത്മീയ നേതാവിനെയാണ് ആവശ്യം.

അല്ലാതെ മാര്‍ അങ്ങാടിയത്തിനെപ്പോലെയുള്ള ഒരു പിന്നോക്ക ചിന്താഗതിക്കാരനെയല്ല.

ഈ സത്യം മനസ്സിലാക്കി വേണ്ട നടപടികള്‍ കൈക്കൊള്ളുന്നത് വരെ അമേരിക്കന്‍ പ്രശ്നം നീറിപ്പുകഞ്ഞു കൊണ്ടേയിരിക്കും.

Anonymous said...

ദേവാലയം യേശുവിന്റെ ആലയം ആണെന്ന് ഇവര്‍ മറന്നുപോയോ???

എന്തിനു പറയുന്നു പള്ളിയില്‍ ഇപ്പോള്‍ കുരിശുമില്ല സക്രാരിയുമില്ല.

പകരം മനിക്കേയന്‍ ഡെവിള്‍ മാത്രം.

എന്‍റെ പൊന്നു സഭാ വിശ്വാസികളെ കാര്യങ്ങളുടെ പോക്ക് ഇങ്ങനെയൊക്കെയാണെങ്കില്‍ നമുക്ക് പള്ളികല്‍കൊണ്ട് എന്ത് പ്രയോചനം ?

അതുകൊണ്ട് ഇനിമുതല്‍ ആരും ഈ പള്ളികല്‍ക്കു വേണ്ടി പണം വാരികൊടുക്കരുത്.

ആരും ഒരു പൈസാ പോലും കൊടുക്കരുത്.


ഈ നാറികള്‍ എന്ത് ചെയ്യുമെന്നരിയാമല്ലോ. നമ്മുടെ പണം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ കൊടുത്തുകൂടെ , ഈ കള്ളന്മാരെ തീട്ടിക്കണോ.

തിന്നുന്നതും പോര തീനും കഴിഞ്ഞു തെണ്ടിത്തരം കാട്ടികൂട്ടുന്നു, പട്ടി കഴുവേറിയുടെ മക്കള്.

ഗാര്ലാണ്ട് പള്ളി വെഞ്ചിരിപ്പിനു ക്രുശിതരൂപം പള്ളിയുടെ അള്‍ത്താരയുടെ നടുഭാഗത്ത് വച്ചില്ലങ്കില്‍ ശക്തമായ പ്രതികരണം ഉണ്ടാകും.

കരിങ്കൊടി മുതല്‍ പലതും നമുക്ക് നടത്തിയേ പറ്റു.

വേണമെങ്കില്‍ പോലീസു സഹായവും ആവിശ്യപ്പെടാം. ക്ലാവര്‍ തെണ്ടികളെ ഒരു പാഠം പഠിപ്പിച്ചേ പറ്റു.

അവന്റെ അമ്മേടെ ഒരു ക്ലാവരും ശവപ്പെട്ടിയും .

Anonymous said...

വിവരദോഷം!! വിവരദോഷം !!

മാനിയെക്കന്‍ കുരിശിനു മുമ്പില്‍ മുട്ടുകുത്തി ആരാധിക്കുന്നത് വിഗ്രഹാരാധനയില്‍ കുറഞ്ഞ ഒന്നുമല്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

വിശുദ്ധ സക്രാരിയില്‍ എഴുന്നള്ളിച്ചു വച്ചിരിക്കുന്ന തിരുവോസ്തിക്ക് മുമ്പിലല്ലാതെ ഏതോ വിവരദോഷി കൊത്തിയുണ്ടാക്കിയ വിച്ത്ര വസ്തുവിന്റെ മുമ്പില്‍ മുട്ടുകള്‍ കുത്തി പ്രാര്‍ഥിക്കുക എന്നത് വിശ്വാസികളെ മനപ്പൂര്‍വം വഴിതെറ്റിക്കുവാന്‍ വേണ്ടി മാത്രമാണ്.

കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ന്നു വന്ന ആര്‍ക്കും പരമ പുച്ഛത്തോടെ മാത്രമേ ഇതുപോലുള്ള വിവരദോഷം കാണിക്കുന്ന ആത്മീയ നേതാക്കളെ നോക്കിക്കാണാന്‍ സാധിക്കുകയുള്ളൂ.

Anonymous said...

ശിവ ലിംഗത്തിന്റെ പ്രതീകമാണ് നില വിളക്ക്.

അങ്ങനെ ശിവലിംഗത്തിന്റെ പ്രതീകമായ നിലവിളക്കിന്റെ തുഞ്ചത്ത് ഒരു മാണിക്കുരിശുകൂടി പിടിപ്പിച്ചാല്‍ അതെങ്ങനെ നമ്മുടെ ദേവാലയങ്ങളില്‍ പ്രതിഷ്ടിക്കപ്പെടുവാന്‍ അര്‍ഹത നേടും?

Anonymous said...

കര്‍ത്താവ് ശവ മഞ്ചത്തില്‍ നിന്നും ഉയര്‍ത്തെഴുന്നെല്‍ക്കുന്ന ചിത്രം വെറും ഒരു കലാ സൃഷ്ടിയായിരുന്നു എന്ന കാര്യം ഓര്‍ക്കുക.

ഏതെങ്കിലും ദേവാലയത്തിന്റെ അല്ത്താരയില്‍ വച്ച് പൂജിക്കാനുള്ള ഉദ്ദേശത്തോടെ വരച്ചതല്ല അത്

Anonymous said...

ചിക്കാഗോ രൂപതാ സന്ദര്‍ശനത്തിനു എത്തിയിട്ടുള്ള സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച് ബിഷപ്‌ മാര്‍ ആലഞ്ചേരി


ഇന്ന് ഗാര്‍ലാണ്ടില്‍ വന്നിട്ടുള്ള എല്ലാ സംഭാവവികാസങ്ങള്‍ക്കും കാരണം മത തീവ്രവാദമാണെന്ന് മേജര്‍ ആര്‍ച് ബിഷപ്‌ മാര്‍ ആലഞ്ചേരി പിതാവ് ഇതിനോടകം മനസിലാക്കി.

സഭയേയും സഭാമേലധികാരികളെയും
പരസ്യമായി തേജോവധം ചെയ്യ്തു ഈ ക്ലാവര്‍ രോഗികള്‍ ചെയ്യ്തു കൂട്ടുന്ന എല്ലാ തെമ്മാടിത്തരങ്ങളും അദ്ദേഹത്തിനു സഹിക്കാവുന്നതില്‍ ഏറെയാണ്‌.

ഇതിനൊക്കെ വഴിതെളിച്ച പെരുക്കള്ളന്‍ പവ്വത്തില് തന്നെ വന്നു വെഞ്ചിരിപ്പ് കര്‍മങ്ങള്‍ നടത്തിക്കൊട്ടെന്നു അദ്ദേഹം ചിന്തിച്ചു പോയിട്ടുണ്ടെങ്കില്‍ അതില് എന്താണ് തെറ്റ്.

ഒരുകാര്യം തീര്‍ത്തു പറയാം , ഗാര്‍ലാണ്ട് ദേവാലയം വെഞ്ചിരിക്കാന്‍ പവ്വത്തിലെന്ന കള്ളനെയാണ്‌ ജോജി വിളിച്ചു വരുത്തുന്നതെങ്കില്‍ ദേവാലയം നശിക്കാന്‍ വേറൊന്നും വേണ്ടാ.

അതിനു നമ്മള്‍ അനുവദിച്ചുകൂടാ.

അങ്ങനെ ഒരു ക്ലാവര്‍ രോഗിയും ആളാകാന്‍ അനുവദിച്ചുകൂടാ .

Anonymous said...

മേച൪ ആ൪ച്ച് ബിഷപ്പ് ആലഞ്ചേരിയുടെ മുട്ട് കുത്തി കുണ്ടിതിരിഞ്ഞ്, ക്ലാവ൪ പ്രാ൪ത്ഥന കൊള്ളാമല്ലോടെ. ഇത് ഏത് ക്ലാവ൪ പളളിയാണ്. കൂടെ വേറെ ഒരു ക്ലാവ൪ അച്ഛനും ഉണ്ടല്ലോ മുട്ട് കുത്താന്‍ സഹായത്തിന്. ഇവര് ദൈവത്തിനോടാണോ, ചെകുത്താനോടാണോ ഈ കപട ഭക്തി. ഇവ൪ക്ക് തന്നേ അറിഞ്ഞുകൂടല്ലോ

Anonymous said...

വിശന്നിരിക്കുന്ന, വിഡ്‌ഢിയായിരിക്കുക...

സ്‌റ്റാന്‍ഫോര്‍ഡ്‌ സര്‍വകലാശാലയിലെ ആദ്യ വര്‍ഷ വിദ്യാര്‍ഥികളോട്‌ ആപ്പിള്‍ കമ്പ്യൂട്ടറിന്റെയും പിക്‌സാര്‍ ആനിമേഷന്‍ സ്‌റ്റുഡിയോവിന്റെയും സിഇഒ ആയിരുന്ന സ്‌റ്റീവ്‌ ജോബ്‌സ് നടത്തിയ പ്രസംഗം ലോകപ്രശസ്‌തമാണ്‌. പരാജിതരെ പരമപുച്‌ഛത്തോടെ മാത്രം കാണുന്ന ഒരു ലോകത്തിനു മുന്നില്‍ അദ്ദേഹം നടത്തിയ പ്രസംഗം വലിയൊരു തിരിച്ചറിവു നല്‍കുന്നു. ലോകം പരാജിതരുടേയും കൂടിയാണെന്ന വലിയ പാഠമാണ്‌ സ്‌റ്റീവ്‌ ജോബ്‌സ് നമുക്ക്‌ നല്‍കുന്നത്‌....





ആരും മരിക്കാന്‍ മോഹിക്കുന്നില്ല. സ്വര്‍ഗത്തില്‍ പോകാന്‍ കൊതിക്കുന്നവര്‍ പോലും പെട്ടെന്ന്‌ മരിക്കാന്‍ ഇഷ്‌ടപ്പെടില്ല. എന്നാലും മരണം നമ്മുടെ എല്ലാം അന്തിമവിധിയാണ്‌. അതില്‍ നിന്നാരും രക്ഷപ്പെട്ടിട്ടില്ല, രക്ഷപ്പെടുകയുമില്ല. അത്‌ അങ്ങനെ തന്നെ ആയിരിക്കണം. ജീവിതത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാകുന്നൂ മരണം. അത്‌ ജീവിതത്തിലെ മാറ്റത്തെ അടയാളപ്പെടുത്തുന്നു, പഴയത്തിനെ മാറ്റി പുതിയതിന്‌ വഴിയൊരുക്കുന്നു. ഇപ്പോള്‍ നിങ്ങളാണ്‌ പുതിയത്‌. എന്നാല്‍ അല്‍പ കാലം കൊണ്ട്‌ നിങ്ങള്‍ തന്നെ പഴയതാവും, പുതിയതിന്‌ വഴിമാറികൊടുക്കേണ്ടി വരും. ഞാന്‍ അല്‍പം നാടകീയമായി അതില്‍ ഖേദിക്കുന്നു. എന്ന്‌ വെച്ച്‌ അത്‌ സത്യമല്ലാതാവില്ല.

സമയം കുറച്ചേയുള്ളു. മറ്റുള്ളവരുടെ ജീവിതം ജീവിക്കാതെ സ്വന്തം ജീവിതം നേരായ രീതിയില്‍ ജീവിക്കുക. അന്യരുടെ ചിന്തയുടെ ഫലങ്ങള്‍ നിങ്ങള്‍ ഭക്ഷിക്കരുത്‌. ആ ശബ്‌ദപ്രളയത്തില്‍ നിങ്ങളുടെ ഉള്ളില്‍ നിന്ന്‌ ഉയരുന്ന ശബ്‌ദങ്ങള്‍ കേള്‍ക്കാതെ പോകരുത്‌

Anonymous said...

എത്ര വീ ഡി യോ നോക്കിയാലും ആന്റണി അച്ഛന്റെ സ്രിങ്ങാര വീടി യോ യെ ആര്‍ക്കും ബീറ്റ് ചെയ്യാന്‍ പറ്റൂ ല്ല . ഇദ്ദേഹം തന്റെ വീഡിയോ കണ്ടു പൊട്ടി പൊട്ടി ചിരിച്ചു കൊണ്ട് ഇത് ഉണ്ടാക്കിയവരെ
എത്ര നന്ദി പറഞ്ഞാലും മതിയാകൂല എന്ന് പറയുന്ന രേന്ഗം വീഡിയോ ഓഫ് ദി ഈയ്യര്‍ എന്ന് തന്നെ പറയാം ! ഹാവൂ ഒരു അച്ഛന്റെ സ്വയമേ ഉള്ള പൊങ്ങച്ചം !! ക്യാ ഹുവാ ഭായി ? ഇതും ഒരു സീറോ അച്ഛന്‍ ! WHAT A PITY !

Anonymous said...

രാമപുരത് നിന്നും ഒരു വീഡിയോയും ഇല്ലാത്ത ദൈവ ദാസന്‍ കുഞ്ഞച്ചന്‍ . അമേര്ക്കയിലോ സ്വയം വീഡിയോ കണ്ടു ബഹിളിപിടിച്ച രാമപുരം കാരന്‍ വേറൊരു അച്ഛന്‍ ! എന്തൊരു അന്തരം !

മാര്‍ ആന്റണി പടിയറ പോയതോടെ സീറോ മലബാര്‍ സഭയും പോയി ! കാളാശേരി , കാവുകാട്ട് , പടിയറ സീറോ മലബാറിലെ പുണ്യ പിതാക്കന്മാര്‍ . അവരുടെ കാലശേഷം ആരൊക്കെയോ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു ! സഭയുടെ പേരില്‍ എന്തെല്ലാം കോപ്രായങ്ങള്‍ ! ഇംഗ്ലീഷ് പള്ളിയില്‍ പോയാല്‍ പിള്ളേര് എങ്കിലും ദൈവ വിശ്വാസികള്‍ ആകും . സീറോയില്‍ പോയാല്‍ പിള്ളേരും വിശ്വാസത്തില്‍ സീറോ ആകും തീര്‍ച്ച . പോപിനു ക്രുസിത രൂപം ആകാം ,അല്ഫോന്സംമാക്കും കുരിശുരൂപം , മദര്‍ തെരെസക്കും കുരിശു മതി ജോണ്‍ പോല്‍ രണ്ടാമനും കുരിശിന്റെ ഭക്തന്‍ , ഇവര്‍ മരിച്ച ഉടനെ തന്നെ സ്വര്‍ഗത്തില്‍ എത്തിയതായി നാം വിശ്വസിക്കുന്നു എന്നിട്ടും സീറോ ബിശോപിനു കുരിശു കാണുമ്പോള്‍ ചെകുത്താനെ പോലെ !

Anonymous said...

മാര്‍ വര്‍ക്കി വിതയത്തില്‍ : സിറോ മലബാര്‍ മെത്രാന്മാരുടെ സിനഡില്‍ ഹൃദയങ്ങളുടെ ഐക്യമുണ്ടാകണം .അനുരജ്ജ്നതിന്റെയും കൂട്ടായ്മയുടെയും പരസ്പര ധാരണയുടെയും അരൂപി സംജാതമാകണം . ഐക്യത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങലുണ്ടായാലെ മെത്രാന്മാരുടെ നിയമനം,ആരാധനാക്രമം തുടങിയ കാര്യങ്ങളില്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപാല്‍ സഭയ്ക്കുള്ള കാനോനിക അധികാരാവകാശങ്ങള്‍ റോമില്‍ നിന്ന് പൂര്‍ണ്ണമായി അനുവദിച്ചുകിട്ടൂകയൊള്ളുവെന്നു മാര്‍പാപ വ്യക്തമാക്കിയിട്ടുണ്ട് .മേജര്‍ അര്ച്ചുബിഷപ്പിനെ സിനഡ്‌ തിരഞെടുക്കണമെന്നു വ്യവസ്ഥ നടപ്പാക്കണമെങ്കിലും അഭിപ്രായ സമന്വയത്തിന്റെ ഈ ഉപാധി ബാധകമാണ് . അത്ഭുതം പ്രവൃതിക്കാന്‍ ദൈവത്തിനു കഴിയും .പരിശുദ്ധാത്മാവിന്റെ ശക്തിയിലാണെന്റെ ആശ്രയം .

ഞാന്‍ തുറന്ന മനസ്സുമായാണ് വന്നിരിക്കുന്നത് .രണ്ട് പക്ഷങ്ങളുമായും തുറന്ന ചര്‍ച്ച നടത്തും .അഭിപ്രായ ഭിന്നതകള്‍ക്ക് കാരണങ്ങളും ന്യായീകരണങ്ങളുമുണ്ട് .അവ ആഴത്തില്‍ പഠിക്കേണ്ടതുണ്ട് .സംവാദത്തിലൂടെ അധികം വൈകാതെ രമ്യതയിലെത്താന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ .ഇതില്‍ ആര്‍ക്കും മുഖം നഷ്ടപെടാനില്ല .ഇവിടെയുണ്ടായ ധൃവീകരണത്തില്‍ രണ്ടിടങ്ങളിലെ വൈദികര്‍ ഉള്‍പ്പെടുന്നു .തികച്ചും അക്കാദമികമായ ഒരു തര്‍ക്കമാണ് ഇത്ര വഷളായ ഒരു ചെരിതിരിവില്‍ വന്നെത്തി നില്‍ക്കുന്നത്

ആരാധനക്രമത്തിന്റെ പ്രശ്നത്തില്‍ നിന്നാണ് തുടക്കം .പുനസ്ഥാപനം ,ആധുനികീകരണം ,സാംസ്കാരിക അനുരൂപനം എന്നീ മൂന്നു തത്വങ്ങളാണ് പരിഗണിക്കേണ്ടത് .പോര്‍ച്ചുഗീസുകാര്‍ ലത്തീനികരണം കൊണ്ടുവന്നതിന്മുന്പുണ്ടായിരുന്നത് പുനസ്ഥാപിക്കുക ,അത് ആധുനിക കാലഘട്ടതിനു അനുസൃതമായി നവീകരിക്കുക ,ഭാരതീയ സാംസ്കാരിക മൂല്യങ്ങളില്‍ നിന്ന് ജൈവപരമായി ഉള്‍ക്കൊള്ളവുന്നത് സ്വാംശീകരിക്കുക എന്നിവയാണ് അടിസ്ഥാന തത്വങ്ങള്‍ .പുനസ്ഥാപനം പൈതൃകത്തിന്റെ പ്രശ്നമാണ് .വത്തിക്കാന്‍ കൌണ്‍സില്‍ തന്നെ ഇതിനുള്ള ആഹ്വാനം നല്‍കിയിട്ടുള്ളതാണ് .പഴയ കര്‍ട്ടന്‍ വേണോ ,വൈദികന്‍ ജനങള്‍ക്ക് പിന്തിരിഞ്ഞു നില്‍ക്കണോ എന്നതൊക്കെ അധുനീകരണത്തിന്റെ (അജെര്‍ണമെന്തോ ) പ്രശ്നം കൂടിയാണ് .വൈദികന്‍ ദൈവജനത്തെ ദൈവത്തിങ്കലേക്ക് നയിക്കുന്നു .യേശുവിന്റെ പൊതു ഭോജനമാണ് ദിവ്യബലി..അതിന്റെ വിശ്ദ്ധീകരണ ശക്തിയാണ് പ്രധാനം .പൌരസ്ത്യ പാരബര്യം വൈദികന്‍ ദൈവത്തിനു അഭിമുഖമായി നില്‍ക്കുന്നതാണ് .ഇക്കാര്യത്തില്‍ പിടിവാശിയുടെ കാര്യമില്ല .ഒരു കൂട്ടരേ കല്‍ദായവാദികള്‍ എന്ന് വിളിച്ചു ആക്ഷേപിക്കുന്നത്തിലും അര്‍ത്ഥമില്ല .സിറോ മലബാര്‍ ആരാധനക്രമാതിനു കല്‍ദായ രൂപഭാവമാനുണ്ടായിരുന്നത് .ഈ പാരബര്യമാണ് പൈതൃകം .ഭാരതത്തില്‍ ,ഇന്നത്തെ മനുഷ്യനു ആ പൈതൃകത്തില്‍ നിന്ന് എന്തെല്ലാം നിലനിക്കെണ്ടതുണ്ട് എന്നതാണ് ചോദ്യം . ഇതില്‍ മൌലിക വിശ്വാസ പ്രമാണങ്ങളിലുടെയോ ,ധാര്‍മ്മിക മൂല്യങ്ങളുടെയോ പ്രശ്നം തന്നെ ഉള്‍പ്പെടുന്നില്ല .

Anonymous said...

http://www.youtube.com/watch?v=KzpNIlYKlXQ


http://www.youtube.com/watch?v=5MBkDhsaUnU

Watch these videos and determine which makes you laugh more-- Fr. Anthony Thundan's or these!

Vote below :)

Anonymous said...

വിശന്നിരിക്കുന്ന, വിഡ്‌ഢിയായിരിക്കുക...

ഒന്നാമത്തെ കഥ...

ഞാന്‍ പഠിച്ച റീഡ്‌ കോളേജിലെ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതില്‍ നിന്ന്‌ കഥ തുടങ്ങുന്നു. എന്തിന്‌ ഉപേക്ഷിച്ചു എന്ന ചോദ്യത്തിന്‌ ഞാന്‍ ജനിക്കും മുമ്പുള്ള കാലമാണ്‌ മറുപടി തരിക. ബിരുദ വിദ്യാര്‍ത്ഥിനിയായിരിക്കവെയാണ്‌ അവിവാഹിതയായ എന്റെ അമ്മ ഗര്‍ഭിണിയായത്‌. ആരെങ്കിലും എന്നെ ദത്തെടുക്കുമോ എന്ന്‌ അമ്മ അന്വേഷിച്ചു. കോളേജ്‌ ബിരുദധാരിയായ ആരെങ്കിലും തന്നെ വേണം എന്നായിരുന്നു അമ്മയുടെ ആഗ്രഹവും നിര്‍ബന്ധവും.

അന്വേഷണം സഫലമായി. ഞാന്‍ ജനിക്കും മുന്നേ എന്നെ ദത്തെടുക്കാന്‍ ഒരു വക്കീലും ഭാര്യയും തയ്യാറായി. എന്നാല്‍ ഞാന്‍ പിറന്നപ്പോള്‍ വേണ്ടത്‌ പെണ്‍കുട്ടിയാണന്ന്‌ പറഞ്ഞ്‌ അവര്‍ പിന്മാറി. വെയ്‌റ്റിങ്ങ്‌ ലിസ്‌റ്റില്‍ അടുത്ത സ്‌ഥാനത്തുള്ള ഇപ്പോഴത്തെ എന്റെ മാതാപിതാക്കള്‍ എന്നെ സ്വീകരിച്ചു. എന്നെ ദത്തെടുത്ത ഭര്‍ത്താവ്‌ സ്‌കൂള്‍ വിദ്യാഭ്യാസം പോലും തികച്ചിട്ടില്ലെന്നും ഭാര്യ ബിരുദമെടുത്തിട്ടില്ലെന്നും പിന്നീടാണ്‌ അമ്മ അറിഞ്ഞത്‌. എന്നെ കോളേജിലയയ്‌ക്കുമെന്ന്‌ ഉറപ്പ്‌ കിട്ടിയ ശേഷമാണ്‌ അമ്മ എന്നെ കൈമാറിയത്‌.

ഇങ്ങനെ ഞാന്‍ തുടങ്ങുന്നു. പതിനേഴ്‌ വര്‍ഷം കഴിഞ്ഞ്‌ ഞാന്‍ കോളേജില്‍ പോവുക തന്നെ ചെയ്‌തു. സ്‌റ്റാന്‍ഫോര്‍ഡ്‌ പോലെ ചെലവേറിയതായിരുന്നു റീഡ്‌ കോളേജും. പാവങ്ങളായ മാതാപിതാക്കള്‍ സ്വന്തം വരുമാനം മുഴുവനും എന്റെ പഠിപ്പിന്‌ ചെലവിടുകയായിരുന്നു. ആറ്‌ മാസത്തിനകം എനിക്ക്‌ കഥയില്ലായ്‌മ ബോധ്യമായി. ജീവിതം കൊണ്ട്‌ എന്ത്‌ ചെയ്യണമെന്ന്‌ എനിക്കറിയില്ല. കോളേജ്‌ വിദ്യാഭ്യാസം ഒരു വഴി തരുമെന്ന്‌ എനിക്ക്‌ തോന്നിയില്ല. അവരുടെ സമ്പാദ്യം മുഴുവന്‍ ഇങ്ങനെ ഇല്ലാതാക്കുന്നതിലും ഭേദം പഠിപ്പ്‌ ഉപേക്ഷിക്കുകയാണെന്ന്‌ എനിക്ക്‌ തോന്നി. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അതെന്ന്‌ മനസ്സിലായി.

ഉറങ്ങാന്‍ മുറിയില്ലാത്തതിനാല്‍ കൂട്ടുകാരുടെ റൂമിലെ തറയില്‍ രാത്രിയെ ഉറക്കി. കൊക്കോകോളയുടെ കാലിക്കുപ്പികള്‍ ശേഖരിച്ച്‌ തിരിച്ചേല്‌പ്പിച്ചാല്‍ കിട്ടുന്ന അഞ്ച്‌ സെന്റ്‌ കൊണ്ട്‌ ആഹാരം കഴിച്ചു. ഞായറാഴ്‌ച രാത്രികളില്‍ ഹരേ കൃഷ്‌ണ അമ്പലത്തില്‍ നിന്ന്‌ സൗജന്യമായി ലഭിക്കുന്ന അന്നദാനത്തിനായി (രുചിപ്രദമായ) ഏഴു നാഴിക നടന്നുപോയി. ആ അലച്ചിലുകള്‍ എനിക്കിഷ്‌ടമായിരുന്നു. യാത്രകള്‍ക്കിടയില്‍ മനസ്സിലുയരുന്ന ജിജ്‌ഞാസകളില്‍ നിന്നും ഉള്‍തിളക്കത്തില്‍ നിന്നും ലഭിച്ച കാര്യങ്ങള്‍ പിന്നീട്‌ എനിക്ക്‌ ഏറെ കൂട്ട്‌ നിന്നു. ഒരുദാഹരണം, അക്കാലത്ത്‌ റീഡ്‌ കോളേജില്‍ അക്ഷരമെഴുത്ത്‌ (കാലിഗ്രാഫി) പരിശീലിപ്പിക്കുന്ന ഒരു വിഭാഗം ഉണ്ട്‌. രാജ്യത്തെത്തന്നെ ഏറ്റവും മികച്ച കാലിഗ്രാഫി ഇന്‍സ്‌റ്റ്യൂട്ടുകളിലൊന്നായിരുന്നൂ അത്‌.

എനിക്ക്‌ കോളേജിലെ സാധാരണക്ലാസ്സുകളില്‍ കയറാന്‍ സാധിക്കാത്തത്‌ കൊണ്ട്‌ ആര്‍ക്കും പോകാവുന്ന കാലിഗ്രഫിക്ലാസ്സില്‍ ചേര്‍ന്നു. വ്യത്യസ്‌തമായ അക്ഷരങ്ങളുടെ കോമ്പിനേഷനുകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, അതിലെ മനോഹാരിതകള്‍ ഒക്കെ എനിക്ക്‌ അറിയാന്‍ കഴിഞ്ഞു. അവിടെ നിന്ന്‌ അറിഞ്ഞ കാര്യങ്ങള്‍ എനിക്ക്‌ ഏറെ രസകരവും പുതുമയാര്‍ന്നതുമായിരുന്നു. കാലിഗ്രാഫി കൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടാവുമെന്ന്‌ അന്നെനിക്ക്‌ തോന്നിയിരുന്നില്ല. പക്ഷേ പത്ത്‌ വര്‍ഷത്തിന്‌ ശേഷം ഞങ്ങള്‍ മക്കിന്‍ടോഷ്‌ കംപ്യൂട്ടര്‍ രൂപകല്‍പന ചെയ്യുമ്പോള്‍ ആ പഠിച്ചതൊക്കെ എനിക്ക്‌ പ്രയോജനമായി.

മക്കിന്‍ടോഷില്‍ ഉപയോഗിച്ച ഭംഗിയുള്ള അക്ഷരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കാരണം ആ ക്ലാസ്സുകളായിരുന്നു. മനോഹരമായി ടൈപ്പോഗ്രാഫി ഉപയോഗിച്ച ആദ്യകമ്പ്യൂട്ടര്‍ ആയിരുന്നു ആപ്പിള്‍. ഞാന്‍ കോളേജ്‌വിദ്യാഭ്യാസം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ കാലിഗ്രാഫി എനിക്ക്‌ കിട്ടുമായിരുന്നില്ല.ഭാവിയെ നോക്കി ജീവിതത്തിന്റെ ജയപരാജയങ്ങള്‍ നിര്‍വചിക്കാനാവില്ല എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ഏറെക്കാലത്തിന്‌ ശേഷം തിരിഞ്ഞ്‌ നോക്കുമ്പോഴാണ്‌ നമ്മില്‍ തിരിച്ചറിവുകളുണ്ടാവുന്നത്‌.

Anonymous said...

രണ്ടാമത്തെ കഥ

ഇനി രണ്ടാമത്തെ കഥ(?) പറയാം. അത്‌ കഥ പ്രണയത്തിന്റേയും നഷ്‌ടപ്പെടലിന്റേയുമാണ്‌. ഞാന്‍ ഭാഗ്യവാനായിരുന്നു. ഇഷ്‌ടമുള്ളത്‌ ചെയ്യാന്‍ ചെറുപ്പത്തിലേ അവസരം കിട്ടി. ഇരുപത്‌ വയസ്സായിരിക്കുമ്പോഴാണ്‌, ഞാനും വോസും കൂടി എന്റെ മാതാപിതാക്കളുടെ ഗാരേജില്‍ ആപ്പിള്‍ തുടങ്ങുന്നത്‌. ഞങ്ങളുടെ കഠിനപരിശ്രമം പത്ത്‌ വര്‍ഷത്തിനുള്ളില്‍ ആപ്പിളിനെ 20 ലക്ഷം ഡോളറിന്റെ ആസ്‌തിയുള്ള, 4000 ജോലിക്കാരുള്ള ഒരു വമ്പന്‍കമ്പനിയാക്കി. എനിക്ക്‌ 29 വയസ്സുള്ളപ്പോഴാണ്‌ ഞങ്ങളുടെ വമ്പന്‍ കണ്ടെത്തലായ മക്കിന്‍ടോഷ്‌ പുറത്ത്‌ വന്നത്‌. ആ നേരം എന്നെ ജോലിയില്‍ നിന്ന്‌ പിരിച്ച്‌ വിട്ടു.നിങ്ങള്‍ സ്‌ഥാപിച്ച നിങ്ങളുടെ കമ്പനിയില്‍ നിന്ന്‌ നിങ്ങളെ എങ്ങനെയാണ്‌ പിരിച്ചുവിടുക?

ആപ്പിള്‍ വളര്‍ന്നപ്പോള്‍ എനിക്കൊപ്പം പ്രവൃത്തിക്കാനായി കാര്യക്ഷമനായ ഒരാളെ കൂടി ഞങ്ങള്‍ നിയമിച്ചു. ആദ്യത്തെ വര്‍ഷം പ്രശ്‌നമൊന്നുമുണ്ടായില്ല. പിന്നീട്‌ ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാവുന്നു. തെറ്റിപ്പിരിയുന്നു. കമ്പനിയിലെ ഡയറക്‌ടര്‍മാര്‍ അയാളുടെ പക്ഷം ചേര്‍ന്ന്‌ എന്നെ പിരിച്ചു വിടുന്നു.

അങ്ങനെ മുപ്പതാം വയസ്സില്‍ ഉണ്ടായിരുന്നതെല്ലാം എനിക്ക്‌ നഷ്‌ടപ്പെട്ടു. ഞാന്‍ ആകെ തകര്‍ന്നുപോയി. എല്ലാത്തില്‍ നിന്നും ഒളിച്ചോടാന്‍ ഞാന്‍ അതിതീവ്രമായി ആഗ്രഹിച്ചു. മുന്‍തലമുറയിലെ വ്യവസായ സംരംഭകര്‍ക്കാകെ ഞാന്‍ അപമാനമുണ്ടാക്കിയെന്ന്‌ അപകര്‍ഷത തോന്നി. മല്‍സരത്തില്‍ നിന്ന്‌ തിരിഞ്ഞോടിയതായി എനിക്ക്‌ തോന്നി. കുറച്ച്‌ കാലത്തേക്ക്‌ എന്ത്‌ ചെയ്യണമെന്ന്‌ എനിക്ക്‌ യാതൊരു പിടിയുമില്ലായിരുന്നു.

പിന്നെപ്പിന്നെ ഇഷ്‌ടകാര്യങ്ങളിലേക്ക്‌ ഞാന്‍ തിരിച്ചുവന്നു. വീണ്ടും ഒരങ്കത്തിന്‌ ഞാന്‍ എന്നെ മുറുക്കിക്കെട്ടി. ആപ്പിളില്‍ നിന്നുള്ള പുറത്താകല്‍ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്ന്‌ ഞാന്‍ പിന്നീട്‌ മനസ്സിലാക്കി. ഒരു വിജയിയുടെ അഹങ്കാരത്തിന്റെ സ്‌ഥാനത്ത്‌ തുടക്കക്കാരന്റെ വിനയം കൈ വന്നത്‌ പുതിയ വഴികളിലേക്ക്‌ എന്നെ കൊണ്ട്‌ പോയി. പിന്നെയുള്ള അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ ഞാന്‍ നെക്‌സ്റ്റ്‌ എന്ന ഒരു കമ്പനിയും പിക്‌സര്‍ എന്ന മറ്റൊരു കമ്പനിയും തുടങ്ങി. ആ കാലത്ത്‌ ലൗറിനേയില്‍ അനുരക്‌തനായി. അവളെന്റെ ജീവിതസഖിയായി.

ലോകത്തിലെ ഇദംപ്രഥമമായ കമ്പ്യൂട്ടര്‍ ആനിമേറ്റഡ്‌ ഫിലിം ടോയ്‌ സ്‌റ്റോറി പിക്‌സര്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന ആനിമേഷന്‍ സ്‌റ്റുഡിയോ ആണത്‌.സംഭവങ്ങള്‍ മാറിമറിയുന്നു. നെക്‌സ്റ്റ്‌ ആപ്പിള്‍ വാങ്ങുന്നു. ഞാന്‍ ആപ്പിളില്‍ തന്നെ തിരിച്ചെത്തുന്നു. നെക്‌സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ്‌ ആപ്പിളിന്റെ ഇന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണം. ഞാനും ലൗറിനേയും ഇപ്പോള്‍ സന്തുഷ്‌ടമായ കുടുംബജീവിതം നയിക്കുന്നു.

ആപ്പിള്‍ എന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല എന്നെനിക്കുറപ്പുണ്ട്‌. ജീവിതം ചിലപ്പോള്‍ നമ്മുടെ തലയ്‌ക്കടിക്കുന്നു. ഒരിക്കലും വിശ്വാസം നഷ്‌ടപ്പെടരുത്‌. ഞാന്‍ മുന്നോട്ടു പോയത്‌ എനിക്കിഷ്‌ടമായ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചതു കൊണ്ടാണ്‌. ഒരാള്‍ക്ക്‌ എന്ത്‌ ചെയ്യുന്നതിലാണ്‌ താല്‍പ്പര്യം എന്ന്‌ കണ്ടെത്തുന്നതും അതു ചെയ്യാന്‍ ശ്രമിക്കുന്നതുമാണ്‌ പ്രധാനം.

നാം ചെയ്യുന്ന പ്രവൃത്തിയെ നമ്മുടെ കാമുകിയെപ്പോലെ തീവ്രമായിത്തന്നെ സ്‌നേഹിക്കണം. നിങ്ങള്‍ ഇഷ്‌ടപ്പെടുന്നതെന്താണെന്ന്‌ കണ്ടെത്തും വരെ ശ്രമിക്കുക. അന്വേഷിച്ചുകൊണ്ടിരിക്കുക. കണ്ടെത്തും വരെ അടങ്ങിയിരിക്കരുത്‌.

Anonymous said...

മൂന്നാമത്തെ കഥ...

എനിക്ക്‌ പതിനേഴ്‌ വയസ്സുള്ളപ്പോള്‍ ഞാന്‍ ഒരുദ്ധരണി വായിക്കുകയുണ്ടായി. അത്‌ ഏതാണ്ട്‌ ഇതു പോലെയായിരുന്നു. ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന്‌ കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും. കഴിഞ്ഞ 33 വര്‍ഷമായി ദിവസവും കണ്ണാടിയില്‍ നോക്കി ഞാന്‍ ചോദിക്കുന്ന ചോദ്യം ഇതാണ്‌: ഇന്ന്‌ എന്റെ അന്ത്യമാണെങ്കില്‍ ഇന്ന്‌ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ തന്നെയാണോ ഞാന്‍ ചെയ്യുക? കുറേ ദിവസം തുടര്‍ച്ചയായി അല്ല എന്ന ഉത്തരമാണ്‌ ലഭിക്കുന്നതെങ്കില്‍ എനിക്ക്‌ ഒരു മാറ്റം ആവശ്യമാണ്‌. മരണം അടുത്തിരിക്കുന്നു എന്ന ബോധമാണ്‌ പല തിരഞ്ഞെടുപ്പുകളും നടത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത്‌.

കാരണം മരണത്തിന്‌ മുന്നില്‍ നിങ്ങളുടെ ഭയങ്ങളും ജയപരാജയങ്ങളും പ്രതീക്ഷകളും അഭിമാനവുമൊക്കെ അഴിഞ്ഞു വീഴുന്നു. മരണബോധമാണ്‌ നഷ്‌ടബോധത്തിന്റെ കെണിയില്‍ നിന്ന്‌ എന്നെ രക്ഷപ്പെടുത്തുന്നത്‌, നിങ്ങള്‍ നഗ്നനായിക്കഴിഞ്ഞു, നിങ്ങളുടെ ഹൃദയത്തിന്റെ വഴികളെ ഇനി പിന്തുടരാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

Anonymous said...

"മറ്റുള്ളവരുടെ ജീവിതം ജീവിക്കാതെ സ്വന്തം ജീവിതം നേരായ രീതിയില്‍ ജീവിക്കുക. അന്യരുടെ ചിന്തയുടെ ഫലങ്ങള്‍ നിങ്ങള്‍ ഭക്ഷിക്കരുത്‌. ആ ശബ്‌ദപ്രളയത്തില്‍ നിങ്ങളുടെ ഉള്ളില്‍ നിന്ന്‌ ഉയരുന്ന ശബ്‌ദങ്ങള്‍ കേള്‍ക്കാതെ പോകരുത്‌"

yes, i agree. It is so....true!

പിപ്പിലാഥന്‍ said...

. ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന്‌ കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും. കഴിഞ്ഞ 33 വര്‍ഷമായി ദിവസവും കണ്ണാടിയില്‍ നോക്കി ഞാന്‍ ചോദിക്കുന്ന ചോദ്യം ഇതാണ്‌: ഇന്ന്‌ എന്റെ അന്ത്യമാണെങ്കില്‍ ഇന്ന്‌ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ തന്നെയാണോ ഞാന്‍ ചെയ്യുക?

{സ്റ്റീവ് ജോബിനോട് കടപ്പാട്}

Anonymous said...
"മറ്റുള്ളവരുടെ ജീവിതം ജീവിക്കാതെ സ്വന്തം ജീവിതം നേരായ രീതിയില്‍ ജീവിക്കുക. അന്യരുടെ ചിന്തയുടെ ഫലങ്ങള്‍ നിങ്ങള്‍ ഭക്ഷിക്കരുത്‌. ആ ശബ്‌ദപ്രളയത്തില്‍ നിങ്ങളുടെ ഉള്ളില്‍ നിന്ന്‌ ഉയരുന്ന ശബ്‌ദങ്ങള്‍ കേള്‍ക്കാതെ പോകരുത്‌"

yes, i agree. It is so....true!

October 8, 2011 2:55 PM


ഇത് തന്നെയാണ് വസ്തുത , നമ്മള്‍ ധാരാളം വായിക്കണം , കേള്‍ക്കണം ,ബൈബിള്‍ വായിക്കണം , ചിന്തിക്കണം , മാദ്ധ്യമങ്ങളെ, നമ്മുക്ക് വേണ്ടി ചിന്തിക്കാന്‍ അനുവതിക്കരുത് , എന്തുകേട്ടാലും കണ്ടാലും അതേപടി വിശ്വസിക്കാതെയും, കണ്ണുമടച്ചു എതിര്‍ക്കാതെയും , ശരിയും തെറ്റും മനസിലാക്കാന്‍ തക്കവിധം അപഗ്രധിക്കണം. പലപ്പോഴും നമ്മുടെ അപഗ്രഥനവും കുറ്റമറ്റതായിരിക്കില്ല എന്നതാണ് ഏറെ വിചിത്രം. കുറ്റമറ്റതാണെങ്കിലും മറ്റുള്ളവര്‍ക്ക് മനസിലായില്ലെന്നുവരാം , അല്ലെങ്കില്‍ മറ്റുള്ളവര്‍ അംഗീ കരിച്ചില്ലെന്നു വരാം. പലപ്പോഴും ഈ അവസ്ഥ വളരെ സങ്കടകരമാണ്.

Anonymous said...

Pre-Christian Crosses

Did the use of the cross as a religious symbol begin with Christianity? Notice this paragraph from The Encyclopedia Britannica:

From its simplicity of form, the cross has been used both as a religious symbol and as an ornament, from the dawn of man's civilization. Various objects, dating from periods long anterior to the Christian era, have been found, marked with crosses of different designs, in almost every part of the old world. India, Syria, Persia and Egypt have all yielded numberless examples, while numerous instances, dating from the later Stone Age to Christian times, have been found in nearly every part of Europe. The use of the cross as a religious symbol in pre-Christian times, and among non-Christian peoples, may probably be regarded as almost universal, and in very many cases it was connected with some form of nature worship. (The Encyclopedia Britannica, 11th ed., 1910, Vol. 7, pg. 506. Emphasis ours.)

Clearly, long before the coming of Christ, pagans used the cross as a religious symbol. The ancient world used many variations of the form of the cross. Did the ancients use the type of cross that is generally used as a symbol of Christianity?

Two of the forms of the pre-Christian cross which are perhaps most frequently met with are the tau cross, so named from its resemblance to the Greek capital letter T, and the svastika or fylfot, also called "Gammadion" owing to its form being that of four Greek capital letters gamma G placed together. The tau cross is a common Egyptian device, and is indeed often called the Egyptian cross. (ibid.)

Variations of the tau cross were used extensively by nominal Christians in Egypt. "The ancient Egyptian hieroglyphic symbol of life—the ankh, a tau cross surmounted by a loop and known as crux ansata—was adopted and extensively used on Coptic Christian monuments." (The New Encyclopedia Britannica, 15th ed., 1995, Vol. 3, p. 753). The tau form of the cross had been used as a pagan Egyptian symbol and then adopted by "Christians," called Copts, in Egypt. (A Copt is a member of the traditional Monophysite Christian Church originating and centering in Egypt. A Monophysite is one who adheres to a variation of Gnosticism that teaches that Christ is altogether divine and not human, even though He took on an earthly body.)



Read more: http://www.bibletools.org/index.cfm/fuseaction/Library.sr/CT/ARTB/k/471/Cross-Christian-Banner-Pagan-Relic.htm#ixzz1aEDXpUjH

Anonymous said...

"പോര്‍ച്ചുഗീസുകാര്‍ ലത്തീനികരണം കൊണ്ടുവന്നതിന്മുന്പുണ്ടായിരുന്നത് പുനസ്ഥാപിക്കുക ,അത് ആധുനിക കാലഘട്ടതിനു അനുസൃതമായി നവീകരിക്കുക ,ഭാരതീയ സാംസ്കാരിക മൂല്യങ്ങളില്‍ നിന്ന് ജൈവപരമായി ഉള്‍ക്കൊള്ളവുന്നത് സ്വാംശീകരിക്കുക എന്നിവയാണ് അടിസ്ഥാന തത്വങ്ങള്‍ ."

http://www.youtube.com/watch?v=FAjy4l-glZA&NR=1

ഈ മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്ക് കോപ്പി ചെയ്തു അഡ്രസ്‌ ബാറില്‍ പേസ്റ്റ് ചെയ്യുക. എന്നിട്ട് എന്റര്‍ ചെയ്യുക. അപ്പോള്‍ യുടുബില്‍ വരുന്നത് നോക്കി കാണുക. വില ഇരുത്തുക. എന്നിട്ട് പറയണം, പോര്‍ച്ചുഗീസുകാര്‍ ലത്തീനികരണം കൊണ്ടുവന്നതിന്മുന്പുണ്ടായിരുന്നത് പുനസ്ഥാപിക്കുക ,അത് ആധുനിക കാലഘട്ടതിനു അനുസൃതമായി നവീകരിക്കുക ,ഭാരതീയ സാംസ്കാരിക മൂല്യങ്ങളില്‍ നിന്ന് ജൈവപരമായി ഉള്‍ക്കൊള്ളവുന്നത് സ്വാംശീകരിക്കുക എന്നുള്ള കാര്യങ്ങള്‍ നമ്മള്‍ സീറോ മലബാറില്‍ ഇനിയും തിരിച്ചു കൊണ്ടുവരണമോ അതയോ ഉള്ളത് പോലെ ഒക്കെ മതിയോ എന്ന്.

അവന്മാരുടെ ആ വിരി (കര്‍ടണ്‍) വളരെ പൈത്യമാനു കേട്ടോ..... എന്താണാവോ നമ്മുടെ തലപ്പത്തിരിക്കുന്നവര്‍ ചിന്തിക്കുന്നത്. അതുപോലെ വേറൊരു പരിഷ്കാരം ഞാന്‍ ഈയിടെയായി കാണാന്‍ തുടങ്ങി... അതായത് ബിഷപ്പ് പിടിച്ചിരിക്കുന്ന താമര കുരിശിന്റെ അറ്റത്, മാര്‍ക്സിസുസ്റ്റു പാര്‍ട്ടിയുടെ കൊടിയുടെ പകുതി കീരിയെടുത്ത ഒരു ചുമന്ന തുണി കഷണം. അതാരുടെ കോണകം ആണ്? മാര്‍ ആന്റണി പടിയറ എനിക്ക് നന്നായി അറിയാവുന്ന ഒരു പുന്യാല്മാവാന്. എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല അദ്ദേഹം ഈ താമര കുരിശോ, ബ്ലഡ്‌ക്ലോത്തോ (ജമൈക്കന്‍ ഭാഷ) കോണകമായി കൊണ്ടുനടക്കുന്നത്. ആലഞ്ചേരി പിതാവ് ഏതു യാകോബ/ മാര്‍ത്തോമ്മാ മെത്രാന്മാരെ ആണ് കോപ്പി അടിക്കുന്നത്. അയാള്‍ക്കൊനും ഈ കോപ്രായങ്ങള്‍ കാണിക്കേണ്ട ഒരു ആവശ്യവും ഇല്ല. കത്തോലിക്കാ സഭ ഉണ്ടായതിനു ശേഷമാണ് ബാക്കി കോണകം ചുമന്നു നടക്കുന്നവന്‍മാര്‍ ഉണ്ടായത്. ഇനി ആലഞ്ചേരി പിതാവിന് മൂക്ക് ചീറ്റാനാനെങ്കില്‍, ഞാന്‍ വേണമെങ്കില്‍ ഇഷ്ടം പോലെ തൂവാല കൊടുക്കാമായിരുന്നു. അങ്ങനെ ആണങ്കില്‍ തലയില്‍, പണ്ട് ഞങ്ങളുടെ കണ്ടത്തില്‍ ഞാര്‍ നടാന്‍ വന്നിരുന്ന പുലക്കള്ളികള്‍ തലയില്‍ വെയില്‍ അടിക്കാതെ തുണി കഷണം കൊണ്ട് തല കെട്ടി വയ്ക്കാറുണ്ടായിരുന്നു യാക്കോബ മെത്രാന്മാരെ പോലെ. എന്ത് കൊണ്ട് ആലഞ്ചേരി, അതുകൂട്ടു ഒരു കറുത്ത അയ്യപ്പന്മാര്‍ ശബരിമലക്ക് പോകുമ്പോള്‍ ഉള്ളതുപോലെ ഉള്ള തുണി ഒരെണ്ണം വാങ്ങി തലയില്‍ കൂടി കേട്ടരുതോ തൊപ്പിക്കു പകരം. അറക്കല്‍ പിതാവ് മൈലിനു പകരം ഒരു കറുത്ത തുണി ചുറ്റുക. എരുമേലി പേട്ടതുള്ളല്‍ സമയത്ത്, അവിടെ ചെന്ന്, അയ്യപ്പന്‍ അറിയാതെ പിറകില്‍ കൂടി ചെന്ന് (അയ്യപ്പന്‍ കോണകം കെട്ടിയിട്ടുന്ടന്നു ഉറപ്പാക്കിയതിനു ശേഷം) അയ്യപ്പന്‍റെ കറുത്ത തുണി വലിച്ചു പറിച്ചു കൊണ്ട് ഓടിയാല്‍ അറ്റ്‌ ലീസ്റ്റ് തലയില്‍ ചുറ്റാന്‍ രണ്ടു എണ്ണം ഉണ്ടാക്കാം. കോലഞ്ചേരി യാക്കോബകളെ പോലെ പേക്കോലം കെട്ടി, ഇനി വഴിയില്‍ കൂടി അടിയും സമരവും ഉണ്ടാക്കി, പള്ളിക്ക് തര്‍ക്കവും പറഞ്ഞു വഴക്കുണ്ടാക്കി തല്ലിതകര്‍ക്കാനാണോ പിതാക്കന്‍മാരായി അവരോധിചിരിക്കുന്നവരുടെ ഒക്കെ ഭാവം? കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍!

എനിക്കറിയാം ഇതെല്ലാം വന്നത് എങ്ങനെയാനന്നോ. ഒരു എക്യുമിനിക്കല്‍ എന്നും പറഞ്ഞു ഒരു പ്രസ്ഥാനം തുടങ്ങിയില്ലേ അതോടെയാണ് കണ്ട തെണ്ടികള്‍ എല്ലാം കാണിക്കുന്നത് നമുക്കും തിരികെ കൊണ്ടുവരണമെന്നും പറഞ്ഞു മുകളില്‍ ഇരിക്കുന്നവര്‍ വാശി പിടിക്കുന്നത്‌. മാര്‍തോമ്മ/യാക്കോബ തുടങ്ങിയ കള്ളപ്പന്നികളെ ഓടിച്ചു വയര്‍ ഇളക്കി കല്ല്‌ പരുക്കി എറിഞ്ഞു ഓടിച്ചാലേ സീറോ മലബാര്‍ കത്തോലിക്കാ സഭ ഗതി പിടിക്കതുള്ളൂ......

Anonymous said...

"രാമപുരത് നിന്നും ഒരു വീഡിയോയും ഇല്ലാത്ത ദൈവ ദാസന്‍ കുഞ്ഞച്ചന്‍ . അമേര്ക്കയിലോ സ്വയം വീഡിയോ കണ്ടു ബഹിളിപിടിച്ച രാമപുരം കാരന്‍ വേറൊരു അച്ഛന്‍!എന്തൊരു അന്തരം!"

ദൈവദാസന്‍ കുഞ്ഞച്ചന്‍ ഒരു മനുഷ്യസ്നേഹി ആയിരുന്നു. അദ്ദേഹം പ്രശസ്തിയുടെയും പത്രാസിന്റെയും പുറകെ പോയില്ല. കുഞ്ഞച്ചന്‍ പച്ചയായൊരു മനുഷ്യന്‍ പാവങ്ങള്‍ക്കുവേണ്ടി ജീവിച്ചു മരിച്ചു.എങ്കിലും, ദൈവം അദ്ധേഹത്തെ പ്രശസ്തിയിലേക്ക് ഉയര്‍ത്തി.
എന്നാല്‍ അന്തോണി അച്ഛന്‍ ജീവിക്കുന്നത് സ്വാര്‍ഥതാല്പര്യക്കാര്‍ക്ക് വേണ്ടിയും, പ്രശസ്തിക്കും, സ്ടാനമാനങ്ങള്‍ക്കും വേണ്ടിയാണ്. ഇതാണ് ദൈവദാസന്‍ കുഞ്ഞച്ചനും, പുലയന്‍ അന്തോണിയും തമ്മിലുള്ള വ്യത്യാസം. വീട്യോക്ക് വേണ്ടി അത്രയും അവന്‍, പൊട്ടന്‍ ______ കണ്ടപോലെ ചിരിച്ചത് ഇനിയും വീഡിയോ എടുപ്പിക്കാന്‍ വേണ്ടിയും കണ്ട പൊട്ടനെ എല്ലാം പൊട്ടു കളിപ്പിക്കാനുമാണ്. കഴിഞ്ഞ ദിവസവും പത്രത്തില്‍ വായിച്ചു...ആലുവയില്‍ വച്ച്, ട്രെയിന്‍ യാത്രക്കിടയില്‍ മയങ്ങാനുള്ള വിഷം ചേര്‍ത്ത ബിസ്കറ്റു കൊടുത്തു കള്ളന്മാര്‍ പത്തു പവന്റെ മാലയും പണവും അപഹരിച്ചു എന്ന്. കാലാകാലങ്ങളായി എത്രയോ തവണ നമ്മള്‍ ഇതുകൂട്ട് വാര്‍ത്തകള്‍ കേള്‍ക്കുന്നു. പക്ഷെ ഇന്നും ഇതുകൂട്ട് തട്ടിപ്പ് വലയില്‍ മലയാളികള്‍ വീണ്ടും വീണ്ടും വീഴുന്നു. എന്തുകൊണ്ട്? ഈ പറഞ്ഞ കള്ളന്മാര്‍ (മലയാളിയും ഹിന്ദിക്കാരും എല്ലാ വര്‍ഗങ്ങളും), ട്രെയിന്‍ ബോഗികളില്‍ കൂടി എല്ലാവരെയും നിരീക്ഷിച്ചു ഒരു കവാത്ത് നടത്തും. അപ്പോള്‍ അവന്മാര്‍ക്ക് മനസ്സിലാകും ഏതവനെ പറ്റിക്കാം എന്ന്. പിന്നെ ഇവന്‍ കണ്ടു പിടിച്ച പൊട്ടന്റെ അടുത്ത്, സീറ്റില്‍ ഇരുന്നു വളരെ സൌമ്യമായി ലോഹ്യം ഒക്കെ പറഞ്ഞു കൂടി ഒരു വായില്‍ കോട്ട ഒക്കെ വിട്ടു, ഒരു ചായ കുടിച്ചാല്‍ കൊള്ളാം. ഞാന്‍ ഒരു ചായ വാങ്ങി വരാം. എന്നിട്ട് ഒരു കപ്പു ചായയും കൂട്ടത്തില്‍ ഇതെന്റെ മോള് ഹോം സയന്‍സ് പഠിച്ചു വീട്ടില്‍ ഉണ്ടാക്കിയ ബിസ്കറ്റ് ആണ്, ഒന്ന് കഴിക്കൂ എന്നൊക്കെ പറഞ്ഞു കൂട്ടത്തില്‍ കൂടിയ മലയാളി പൊട്ടന് വിഷം കലര്‍ത്തിയ ബിസ്കറ്റ് കൊടുത്തിട്ട് കള്ളന്‍ വിഷം ഇല്ലാത്തതു കൂട്ടത്തില്‍ ഇരുന്നു തിന്നു കാണിക്കും. കൊതി പിടിച്ചു ഫ്രീ കിട്ടിയ ബിസ്കറ്റ് തിന്നു ആനമയക്കി അടിച്ചത് പോലെ അവന്‍ മയങ്ങി വീഴും. അതോടു കൂടി ആഭരണവും, വാലറ്റും, എന്നുവേണ്ട വിലപിടിപ്പുല്ലതെല്ലാം കൊണ്ട് കള്ളന്‍ പമ്പ കടക്കും.

എന്ന് പറഞ്ഞത് പോലെയാണ്. രാമപുരത്തു നിന്ന് വന്ന അന്തോണി എന്ന മുതുകള്ളന്‍ ചിക്കാഗോയില്‍ കൂടി ഓടുന്ന ട്രെയിനില്‍ (പള്ളിയില്‍), അവിടുത്തെ തണുപ്പ് കാലത്ത് ചൂട് ചായയും വിഷം ചേര്‍ത്ത ബിസ്കറ്റും, ചൂട് കാലത്ത് തണുത്ത ഫ്രൂട്ടിയും കൊണ്ട് കയരികൂടിയിരിക്കുന്നത്. പാവങ്ങളായ മലയാളി സഹോദരങ്ങളെ, ഇനി എങ്കിലും ഇങ്ങനെ ഉള്ള തട്ടിപ്പ് വിധഗ്തന്മാരുടെ വലയില്‍ വീഴാതെ സൂക്ഷിക്കുക. അവന്റെ വീഡിയോയില്‍ കണ്ട ചിരി, ക്യാണ്ടി ബാര്‍ കിട്ടിയ രണ്ടു വയസ്സുകാരന്‍ ചിരിക്കുന്നതിലും ഭയങ്കരമായിരുന്നു. ആ നാണം കുനുങ്ങിയുള്ള അഭിനയിചെടുത്ത ചിരി, മുപ്പതു വര്‍ഷങ്ങളായി വെള്ളിതിരയിലുള്ള മോഹന്‍ലാലിനെ വെല്ലുന്നതായിരുന്നു. പെരുവിരല്‍ കൊണ്ട് നിലത്തു കളം വരച്ചു കൊണ്ട് ചിരിച്ച ചിരിയോ ചിരിക്ക്, അടുത്ത ഓസ്കാര്‍ അവാര്‍ഡു കൊടുത്താലും മതിയാവില്ല.......
അവിടെ നിന്നുള്ള കുടുംബം കുട്ടിച്ചോറാക്കിയ ഒരു പരനാറി കൂത്തിച്ചിയെ എനിക്ക് നല്ല വണ്ണം അറിയാം. ഇത്രയും കള്ളവര്‍ഗം ഈ ലോകത്തില്ല. ഇയാളുടെ അതെ സംസ്കാരവും തട്ടിപ്പും മുഖമുദ്ര ആക്കിയവള്‍.
ഇനി നിങ്ങള്‍ തീരുമാനിക്കുക. അന്തോണി നിങ്ങളെ പറ്റിക്കാനായി സൃങ്ങാരചിരിയുമായി വരുമ്പോള്‍ പതിഇരിക്കുന്ന വന്‍വിപത്ത് മനസ്സിലാക്കി, നിന്നാല്‍ നിങ്ങള്ക്ക് കൊള്ളാം. എല്ലാം അവനവനുടെ ചോയ്സ്!

Anonymous said...

If we want to keep our identity, we need to keep Lord Jesus Christ as our focal point and Crucifix in all Churches. Otherwise all our efforts will be in vain and there will be less SMC going worshipers in USA.


Because of foreign influences and missionaries efforts only we could have at least 3% Christians in India today and the Syro Malabar church have no credit at all. The SMC-Chicago bishop needed to be transferred to North India for mission work. He is living in USA without any real gospel work; Rather than real mission work, he is engaged in divide people and to propagate Claver Cross and VIRI. Now few of the Syro Malabar Bishops criticize the Latin Church and sell the church as Kaldian origin, which has no basis to follow. Now time has come to forget all differences and preach the gospel in its authenticity.


“ http://www.youtube.com/watch?v=FAjy4l-glZA&NR=1 ”
The ultimate goal was to carry over our deep Indian culture with Christ as the focal point. Many of the Kerala Christians were from Hindu origin, and in south India 85% of the communities were Dravidians, they were not Brahmins by birth. The church was to follow the many superstitious belief and rituals during the initial stage of the church as a tool for faith propagation. All countries have to carry over their own cultural background during the early seed of faith in every country and we Indians have had no exceptions. To mingle with Hindu, we shared Hindu rituals in south India; in northern India, the church followed the Buddhist rituals and also adopted the Claver into the cross.


Now we lost the identity as true Catholics; we will lose our true identity as we rejects Jesus on the cross and after some time there will not be any Christ presence in any of the SMC churches. This is what going to happen in SMC-USA. If we want to keep our identity, we need to keep Lord Jesus Christ as our focal point. Otherwise all our efforts will be in vain and there will be less SMC going worshipers in USA.

Anonymous said...

ചിക്കാഗോയില് കാത്ത് പത്തരമുതല്‍ രണ്ട് വരെയോം ആലഞ്ചേരിപിതാവ് ആയി മീറ്റിങ്ങ് ഉണ്ടായിരുന്നുവത്രേ.
ഗാ൪ലാഡിലെ പ്രശനം ക്ലാവ൪ ടീമ് ണാത്രം പോയതുകൊണ്ട് ശവപെട്ടിയെ പറ്റിയോ, അങ്ങാടിയത്തിനേ ശവപെട്ടിയില്‍ ഇരുത്തുന്നകാരത്തിലോ, ഗാ൪ലാഡിലെ ശവപെട്ടി എടുത്തുമാറ്റുന്ന കാരൃത്തിലോ ഒന്നും പറയാതേ ക്ലാവ൪ കളളന്‍മാ൪ മിണ്ടാതിരുന്നുവത്രേ..

Anonymous said...

Do you want to go back and join with the orthodox, or to MalanKara returnees? Definitely we need to stay with our POPE and not with the protestant wing anymore. When the faithful tighten their pocket and limit their Sunday offering to the minimum, then only the SMC-USA learns lesson. Why we want to fund the SMC-USA, a non-Catholic movement in Chicago with the cost of the Catholics from Kerala.

Anonymous said...

Don't you have any updates on the Chicago Meeting?. Did Mar Alencherry make any declarations on the successor of Mar Angadiath?.

Anonymous said...

What all kottackal and team asked Bishop Aalencheri?We want to know it

Anonymous said...

പുളിക്കത്തിക്ക് കോപ്പലിലെ പത്രോസിനേ പറ്റി ഏത് നേരവും പരാതി. അച്ഛനോട് പുളിക്കത്തി പരാതി പറയുവാന്‍ ചെല്ലുബോള്‍, പുളിക്കത്തിയുടെ വായ നാറുന്നതുകാരണം, ഈ ശല്ലൃത്തിന്‍റെ അടുത്ത് നിന്ന് സംസാരിക്കാന്‍ പളളിയിലെ അച്ഛന് പറ്റുന്നില്ല.

Anonymous said...

പുളിക്കത്തിക്ക് പുളിക്കനേ കാണുബോഴില്ലാത്ത ചൊറിച്ചല് കോപ്പലിലെ പീറ്ററിനോടാണോ ഇവളുടെ ചൊറിച്ചല്! ഈ പുളിക്കന്‍ ചട്ടനായതുകൊണ്ടാണോ പുളിക്കത്തിക്ക് പുളിക്കനേ കാണുബോള്‍ ചൊറിച്ചല് ഇല്ലാത്തത്!

Anonymous said...

"Do you want to go back and join with the orthodox, or to MalanKara returnees? We definitely need to stay with our POPE and not with the protestant wing anymore....Why we want to fund the SMC-USA, a non-Catholic movement in Chicago with the cost of the Catholics from Kerala."

You seem to be a very knowledgeable person. Can you please elaborate a little more on this subject in MALAYALAM? I don't think our people are educated on this, and I agree with you. Is this the same as the ECUMENICAL Presthanam with all those Malankara, Yakoba, Marthoma, etc.? It is a shame that we have to obey those protestants! It seems that they are directing the Syro-Malabar Church now and our bishops and archbishops don't have a backbone and are following whatever those kaattaalan looking people are doing. Let those Protestant idiots leave us alone and go to hell with their witchcraft! Our people seem to not have much self-esteem due to lack of knowledge. Due to this, they think that whatever others are doing is right. Our people should know that Catholicism was founded by our Lord, Jesus Christ himself, and the SYRO-MALABAR CHURCH WAS FOUNDED BY ST. THOMAS THE APOSTLE. All those Protestants came many centuries after our Church was established. Catholicism was not founded by man and it was not formed on sand. The foundation was on rock and by the Lord. Our people should get this message around and be convinced that we should not copy or follow what other people are believing, which is stupid and nonsense.

Our bishops should know better and not bend their back to be beaten up by Protestants.

Anonymous said...

"ഫാ.ശശേരിയുടെ കോപ്പലല്‍ പ്രശനം"

ക്ലാവ൪ കുരിശിനേ അവഗേളിക്കരുത്!
ക്രൂശിതരൂപവും ക്ലാവ൪ കുരിശും പളളിയില് വെക്കാം. എന്താ അച്ഛോ, ഒരു വീട്ടില്‍ എന്തിനാണ് രണ്ട് തന്തമാ൪. ക്ലാവ൪ കുരിശിനേ അവഗേളിക്കരുത് എന്ന് പറഞ്ഞ ഫാ.ശശേരി എന്തുകൊണ്ട് ക്രൂശിതരൂപവത്തേ അവഗേളിക്കരുത് എന്ന് പറയാഞ്ഞത്.

Anonymous said...

"കുരിശിനേ അവഗേളിക്കരുത്!


Matthew 9:15 "How can the guests of the bridegroom mourn while he is with them? The time will come when the bridegroom will be taken from them; then they will fast.

Why we need a man made stupid cross.
When comapred to CRUCIFIX mar-thoma cross is nothing and not worth more than church symbol.