Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, February 1, 2012

അച്ചന്മാരുടെ ഗുണ്ടാവിളയാട്ടം - ഒരു മുന്നറിയിപ്പ്

By Dr. Skylark 
അങ്കമാലി തെരുവുകളില്‍ കൂടി തെരുവ് ഗുണ്ടകളെ പോലെ മുദ്രവാക്യം മുഴക്കി 'വിശുദ്ധ' വസ്ത്രം ധരിച്ചു നീങ്ങിയ അച്ചന്മാരെയും അവരുടെ വാലാട്ടി ശിങ്കിടികളേയും നാട്ടുകാര്‍ കൂവി വിടുന്നതില്‍ നിന്നും കുറെ അധികം പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഉണ്ട്. അങ്ങനെ കൂവിയവര്‍ സമരം ചെയ്യുന്ന നേര്സുമാരെ support ചെയ്തു കൂവി എന്ന് മാത്രമല്ല. വിശുദ്ധ വസ്ത്രം ധരിച്ചവര്‍ പറയുന്ന വിശുദ്ധ നുണകള്‍ കേട്ട് പഞ്ച പുച്ഛം അടക്കി ഓശാന പാടി നടന്ന കുഞ്ഞാടുകളെ ഇനി മുതല്‍ കണി കാണാന്‍ പോലും കിട്ടുക ഇല്ല എന്നത് ആണ് ഒന്നാമത്തെ പാഠം. അച്ചന്മാര്‍ ചെയ്യുന്നതും പറയുന്നതും അയ എല്ലാ തോന്ന്യാസങ്ങളും തല കുലുക്കി സമ്മതിച്ചു തരാന്‍ മാത്രം വിഡ്ഢികള്‍ എന്ന് അവരെ എഴുതി തള്ളരുതെന്ന മുന്നറിയിപ്പ് ആണ് അടുത്തത്. തൂലിക നാമത്തിലും അശരീരിയും മറ്റും ആയി ബ്ലോഗില്‍ എഴുതി അവരെ നന്നാക്കി എടുക്കാന്‍ കുഞ്ഞാടുകള്‍ ഇനി പരിശ്രമിക്കുക ഇല്ല എന്നും അവരുടെ ക്ഷമയുടെ നെല്ലിപ്പലക വരെ എത്തി എന്നും അവര്‍ വല്ല വിശുദ്ധ വസ്ത്ര ധാരിയെയും കൈ വെച്ച് പോകേണ്ട ഗതി കേടില്‍ എത്തി നില്‍ക്കുക ആണെന്നും ഈ വൈദിക ശ്രെഷ്ടര്‍ മനസിലാക്കിയാല്‍ അവര്‍ക്ക് തന്നെ നല്ലതൂ. കാലം പുരോഗമിച്ചു മാഷെ. നുണയും, വഞ്ചനയും, മോഷണവും, പെണ്ണ് പിടുത്തവും മറ്റും നടത്തിയിട്ട് അത് ന്യായീകരിക്കാന്‍ വിശുദ്ധ ബൈബിളില്‍ നിന്നും രണ്ടു വചനം പറഞ്ഞാലൊന്നും ഇനി രക്ഷയില്ല എന്നോര്‍ക്കുക. അച്ഛന്മാരോടുള്ള സര്‍വ ബഹുമാനങ്ങളോടും കൂടി പറയട്ടെ. തെമ്മാടികള്‍ ആയ അച്ചന്മാരെ ഞങ്ങള്‍ക്ക് വേണ്ടേ വേണ്ട. വിശുദ്ധ വസ്ത്രം ധരിച്ചവര്‍ ആയാലും അവരെ പോലത്തെ തെമ്മാടികളെ നന്നാക്കി എടുക്കാന്‍ രണ്ടു അടി കൊടുത്താലും അത് പുണ്യം എന്നെ ഞാന്‍ കരുതൂ. ഞങ്ങളുടെ കുമ്പസാര രഹസ്യം പോലും കേള്‍ക്കാന്‍ അര്‍ഹത ഉള്ള അച്ചന്മാര്‍ തെരുവില്‍ ഇറങ്ങി കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ എന്തിന്റെ പേരില്‍ ആയാലും ഒരു സത്യ വിശ്വാസി ആയ എന്നെ പോലെ ഉള്ളവര്‍ക്ക് അങ്ങികരിക്കാന്‍ പറ്റുകയില്ല. ഇങ്ങനത്തെ കുറെ വ്യാജ അച്ചന്‍മാര്‍ ആണ് മറ്റു നല്ല അച്ചന്മാരുടെയും കൂടി പേര് നശിപ്പിക്കുന്നത്. അച്ചന്‍മാര്‍ ചെയ്തു കൂട്ടുന്ന ഒരു മാതിരി തെറ്റുകള്‍ ഒക്കെ ഞങ്ങള്‍ വിശ്വാസികള്‍ ക്ഷമിച്ചു കളയുക ആണ് പതിവ്. എങ്കിലും അവര്‍ ഒരു കാര്യം ഓര്‍ക്കണം. ഓരോ അന്തസിനും അതാതിന്റെ മാന്യത ഉണ്ട്. അച്ചന്മാര്‍ ആയിട്ടു അവരുടെ അന്തസിന്റെ മാന്യത കളഞ്ഞു കുളിക്കരുത്.




55 comments:

Anonymous said...

Who is this Bishop????

Mangalam news

തൃശൂര്‍: മുംബൈ സ്‌ഫോടന പരമ്പരകളടക്കം നിരവധി തീവ്രവാദി അക്രമങ്ങളുടെ മുഖ്യ ആസൂത്രകനും ധനസ്രോതസുമായ അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിമുമായി കേരളത്തിലെ ഒരു ബിഷപ്പിനും രണ്ടു വിവാദ വ്യവസായികള്‍ക്കും ബന്ധമുണ്ടെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്‌.

217 പേരുടെ മരണത്തിനിടയാക്കിയ 1993 ലെ മുംബൈ സ്‌ഫോടനത്തിനുശേഷം രാജ്യംവിട്ട്‌ പാകിസ്‌താനിലെ രഹസ്യ കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുന്ന ദാവൂദ്‌ ഇബ്രാഹിമിന്റെ വലയത്തില്‍ ബിഷപ്‌ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കണ്ണികളാണെന്ന റിപ്പോര്‍ട്ട്‌ സംസ്‌ഥാന ആഭ്യന്തര വകുപ്പിനെ ഞെട്ടിച്ചു. കേരളത്തിലെ ഒരു വിവാദ വ്യവസായി, ഇയാളുടെ ബിസിനസ്‌ പങ്കാളിയായ തിരുവനന്തപുരത്തെ സ്വര്‍ണവ്യാപാരി, മധ്യതിരുവിതാംകൂറിലെ ഒരു ബിഷപ്‌ എന്നിവരെക്കുറിച്ച്‌ അന്വേഷിച്ച്‌ വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.

കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനു ഗള്‍ഫിലും സിംഗപ്പൂരിലുമുള്ള ചില കേന്ദ്രങ്ങളില്‍നിന്നു ലഭിച്ച രഹസ്യകത്തിന്റെ അടിസ്‌ഥാനത്തില്‍ റോ, സി.ബി.ഐ. തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയിരുന്നു.

കേരളത്തിന്റെ മാധ്യമ-റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയില്‍ സ്വാധീനമുറപ്പിച്ച വിവാദ വ്യവസായിക്കു വിദേശത്തും ചെന്നൈയിലും ബിസിനസ്‌ സ്‌ഥാപനങ്ങളുണ്ട്‌. ദാവൂദ്‌ ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ ബിസിനസ്‌ പങ്കാളിയെന്നു സൂചനലഭിച്ച ബിഷപ്പിനേയും വിവാദ വ്യവസായിയെയും സ്വര്‍ണവ്യാപാരിയെയും കുറിച്ച്‌ വിശദമായ അന്വേഷണം നടത്താന്‍ കേരളത്തിനു പുറമേ തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്ര സംസ്‌ഥാനങ്ങളിലെ ആഭ്യന്തരവകുപ്പിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.

Anonymous said...

Florida Achan ( Fr (?) .Zac ) involving too much in Coppell church now.
Coppell issues are started from his jealousy against a good priest served in Coppell.
He only bring the Marthoma cross issue in Coppell.
These type of third rate priests (owner of Blade banks, Bar hotel etc in Binami names) to be exposed to public soon and the people will take care of them.. Just wait and watch... Why the new major Arch Bishop not even making an investigation against him. Is he so impressed with the $.250 lap top gift by Zach?
Coppell Pippiladan is a puppet of him.

Anonymous said...

അച്ചന്‍മാര്‍ ചെയ്തു കൂട്ടുന്ന ഒരു മാതിരി തെറ്റുകള്‍ ഒക്കെ ഞങ്ങള്‍ വിശ്വാസികള്‍ ക്ഷമിച്ചു കളയുക ആണ് പതിവ്. എങ്കിലും അവര്‍ ഒരു കാര്യം ഓര്‍ക്കണം. ഓരോ അന്തസിനും അതാതിന്റെ മാന്യത ഉണ്ട്. അച്ചന്മാര്‍ ആയിട്ടു അവരുടെ അന്തസിന്റെ മാന്യത കളഞ്ഞു കുളിക്കരുത്.

yes, indeed!

Anonymous said...

ദാവൂദിന്റെ കണ്ണികളായി ബിഷപ്‌, വിവാദവ്യവസായി, സ്വര്‍ണവ്യാപാരി
Text Size:
തൃശൂര്‍: മുംബൈ സ്‌ഫോടന പരമ്പരകളടക്കം നിരവധി തീവ്രവാദി അക്രമങ്ങളുടെ മുഖ്യ ആസൂത്രകനും ധനസ്രോതസുമായ അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിമുമായി കേരളത്തിലെ ഒരു ബിഷപ്പിനും രണ്ടു വിവാദ വ്യവസായികള്‍ക്കും ബന്ധമുണ്ടെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്‌.

217 പേരുടെ മരണത്തിനിടയാക്കിയ 1993 ലെ മുംബൈ സ്‌ഫോടനത്തിനുശേഷം രാജ്യംവിട്ട്‌ പാകിസ്‌താനിലെ രഹസ്യ കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുന്ന ദാവൂദ്‌ ഇബ്രാഹിമിന്റെ വലയത്തില്‍ ബിഷപ്‌ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കണ്ണികളാണെന്ന റിപ്പോര്‍ട്ട്‌ സംസ്‌ഥാന ആഭ്യന്തര വകുപ്പിനെ ഞെട്ടിച്ചു. കേരളത്തിലെ ഒരു വിവാദ വ്യവസായി, ഇയാളുടെ ബിസിനസ്‌ പങ്കാളിയായ തിരുവനന്തപുരത്തെ സ്വര്‍ണവ്യാപാരി, മധ്യതിരുവിതാംകൂറിലെ ഒരു ബിഷപ്‌ എന്നിവരെക്കുറിച്ച്‌ അന്വേഷിച്ച്‌ വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.

കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനു ഗള്‍ഫിലും സിംഗപ്പൂരിലുമുള്ള ചില കേന്ദ്രങ്ങളില്‍നിന്നു ലഭിച്ച രഹസ്യകത്തിന്റെ അടിസ്‌ഥാനത്തില്‍ റോ, സി.ബി.ഐ. തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയിരുന്നു.

കേരളത്തിന്റെ മാധ്യമ-റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയില്‍ സ്വാധീനമുറപ്പിച്ച വിവാദ വ്യവസായിക്കു വിദേശത്തും ചെന്നൈയിലും ബിസിനസ്‌ സ്‌ഥാപനങ്ങളുണ്ട്‌. ദാവൂദ്‌ ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ ബിസിനസ്‌ പങ്കാളിയെന്നു സൂചനലഭിച്ച ബിഷപ്പിനേയും വിവാദ വ്യവസായിയെയും സ്വര്‍ണവ്യാപാരിയെയും കുറിച്ച്‌ വിശദമായ അന്വേഷണം നടത്താന്‍ കേരളത്തിനു പുറമേ തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്ര സംസ്‌ഥാനങ്ങളിലെ ആഭ്യന്തരവകുപ്പിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.

ദാവൂദ്‌ ഇബ്രാഹിമിന്റെ ഡി കമ്പനി കേരളത്തിലും തമിഴ്‌നാട്ടിലും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു നേരത്തേ വിവരം ലഭിച്ചിരുന്നു. കേരളത്തിലെ ചില പുതുതലമുറ ബാങ്കുകളിലും സ്വകാര്യ ധനകാര്യ സ്‌ഥാപനങ്ങളിലും ഡി കമ്പനിയുടെ പണമിടപാട്‌ വ്യാപകമാണെന്ന്‌ അന്വേഷണ ഏജന്‍സികള്‍ക്കു സൂചന ലഭിച്ചിരുന്നു.

ഹിന്ദി സിനിമാ നിര്‍മാണത്തില്‍ പണമിറക്കിയിരുന്ന ഡി കമ്പനി ഇപ്പോള്‍ തമിഴ്‌, കന്നഡ, തെലുങ്ക്‌ സിനിമകള്‍ക്കു പുറമേ ഏതാനും മലയാള സിനിമകള്‍ക്കുവേണ്ടിയും പണമിറക്കിയതായി സൂചനയുണ്ട്‌.

ദാവൂദ്‌ ഇബ്രാഹിമും മൂവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വിശദമായ അന്വേഷണം അനിവാര്യമാണെന്ന നിലപാടിലാണു കേന്ദ്രം. റോ, സി.ബി.ഐ. തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ കൂടുതല്‍ അന്വേഷണം നടത്തും.

Anonymous said...

ഞങ്ങളുടെ കുമ്പസാര രഹസ്യം പോലും കേള്‍ക്കാന്‍ അര്‍ഹത ഉള്ള അച്ചന്മാര്‍ തെരുവില്‍ ഇറങ്ങി കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ എന്തിന്റെ പേരില്‍ ആയാലും ഒരു സത്യ വിശ്വാസി ആയ എന്നെ പോലെ ഉള്ളവര്‍ക്ക് അങ്ങികരിക്കാന്‍ പറ്റുകയില്ല.
------------------
ഇത്തരക്കാര്‍ കുമ്പസാര രഹസ്യം കാത്തു സൂക്ഷിക്കും എന്ന് എന്താണ് ഉറപ്പു? ഇവരോട് കുമ്പസാരം നടത്തുന്നത് ആല്‍മഹത്യ പരം അല്ലെ?

Anonymous said...

അച്ചന്‍മാര്‍ ചെയ്തു കൂട്ടുന്ന ഒരു മാതിരി തെറ്റുകള്‍ ഒക്കെ ഞങ്ങള്‍ വിശ്വാസികള്‍ ക്ഷമിച്ചു കളയുക ആണ് പതിവ്.
-----------------------
പെണ്ണുങ്ങളുടെ ചന്തിക്ക് പിടിച്ച അച്ഛനോടും, ബ്ലാ ബ്ലാ യോടും ഒക്കെ ക്ഷമിച്ചത് അത് കൊണ്ടല്ലേ? നാട്ടുകാരുടെ പണം മോഷ്ടിച്ച് നാട് കടത്തിയ കടുപ്പനെ തല്ലാതെ വിട്ടതും അത് കൊണ്ടല്ലേ?

Anonymous said...

ഓരോ അന്തസിനും അതാതിന്റെ മാന്യത ഉണ്ട്. അച്ചന്മാര്‍ ആയിട്ടു അവരുടെ അന്തസിന്റെ മാന്യത കളഞ്ഞു കുളിക്കരുത്.
---------------------
ഇനി എന്ത് പോകാനാ ഉവ്വേ? അവരുടെ അന്തസ് പോയതൊന്നും താങ്കള്‍ അറിഞ്ഞില്ലെന്നുണ്ടോ?

Anonymous said...

mangalam news ഇല്‍ വന്ന ബിഷപ്‌ അറക്കലും വ്യവസായി ഫാരിസും ആണെന്ന കാര്യം സ്പഷ്ടം അല്ലെ?

Anonymous said...

പോര്‍ച്ചുഗ്ഗീസ്സുകാകാര്‍ എവിടൊന്നോ മാന്തിയെടുത്ത കുരിശ്ശു ബിഷപ്പ്‌ അങ്ങാടിയത്തും പവ്വത്തിലും അള്‍ത്താരയില്‍ വയ്ക്കുവാന്‍ തുടങ്ങിയതോടെയാണ്‌ സിറോ മലബാര്‍സഭ രണ്ടായിപിളര്‍ന്നത്‌.അവര്‍ക്കു പിടിപ്പെട്ട രോഗം എല്ലാവരും ഏറ്റു വാങ്ങണമെന്നു വാശിപിടിക്കുന്നത്‌ തെറ്റല്ലേ.ശരിയായിട്ടുള്ള ക്രൂശിതരുപമുള്ളപ്പോള്‍ എന്തിനാണ്‌ ഈ പണി.

Anonymous said...

കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, സ്വന്തം വീട്ടിലെ ആറാം തബുരാ൯!
മാര്‍ ജോസഫ്‌ പാറേക്കാട്ടില്‍, മാര്‍ ആന്റണി പടിയറ, മാര്‍ വര്‍ക്കി വിതയത്തില്‍ എന്നിവരായിരുന്നു മുന്‍ഗാമികള്‍.
മാര്‍ അലെഞ്ചേരി അങ്ങനെ കര്‍ധിനാല്‍ ആയിയെങ്കിലും ഗീവര്‍ഗിസ് പാത്രയാര്‍കിസ് ആവാ൯ സാധിക്കാതെവന്നതുകൊണ്ട് ക്ലാവ൪ മാഫിയകള്‍ക്ക് അങ്ങേയറ്റം ദുഃഖമുണ്ട്. ആറാം തബുരാനായ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക് പോപ്പിനേ അനുസരിക്കണമെന്ന് ഓ൪ക്കുബോള്‍, പൗവ്വത്തിന് സഹിക്കാ൯ പറ്റുമോ ആവോ!

Anonymous said...

അമേരിക്കല്‍ എയര്‍ലൈന്‍സ്‌ 13,000 ജീവനക്കാരെ പിരിച്ചുവിടുന്നു

വാഷിംഗ്‌ടണ്‍: പ്രമുഖ അമേരിക്കന്‍ വിമാന കമ്പനിയായ അമേരിക്കന്‍ എയര്‍ലൈന്‍സ്‌ സാമ്പത്തിക ബാധ്യത വെട്ടിക്കുറയ്‌ക്കാന്‍ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുന്നു. കമ്പനി 13,000 തൊഴിലാളികളെ വെട്ടിക്കുറയ്‌ക്കും. മൊത്തം ജീവനക്കാരില്‍ 15 ശതമാനം കുറവാണ്‌ വരുത്തുന്നത്‌. ഇതുവഴി ജീവനക്കാര്‍ക്കുള്ള ചെലവ്‌ 20 ശതമാനം കുറയ്‌ക്കാമെന്നും കമ്പനി അറിയിച്ചു. പ്രതിവര്‍ഷം 200 കോടി ഡോളറാണ്‌ ചെലവില്‍ കുറവുവരുന്നത്‌. ഇതിലൂടെ വരുമാനം 100 കോടിയെങ്കിലും ഉയര്‍ത്താന്‍ കഴിയുമെന്നൂം കമ്പനി അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ പാപ്പരായി പ്രഖ്യാപിക്കണമെന്ന്‌ കമ്പനി കഴിഞ്ഞവര്‍ഷം നവംബറില്‍ ആവശ്യപ്പെട്ടിരുന്നു. സ്‌റ്റാഫ്‌ പെന്‍ഷനിലും മാറ്റം വരുത്താന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്‌. മൂന്നു യൂണിയനുകളിലായി 88,000 ജീവനക്കാരാണ്‌ അമേരിക്കന്‍ എയര്‍ലൈന്‍സിലുള്ളത്‌. പുതിയ നയത്തെ യൂണിയനുകള്‍ അംഗീകരിച്ചിട്ടില്ല.

2011 ല്‍ ആദ്യ ഒന്‍പതു മാസങ്ങളില്‍ കമ്പനി 8840 ലക്ഷം ഡോളറാണ്‌ നഷ്‌ടം നേരിട്ടത്‌. ഡിസംബറില്‍ ഇത്‌ 9060 ലക്ഷം ഡോളറായി ഉയര്‍ന്നു. 2001 മുതല്‍ കമ്പനിക്ക്‌ 1100 കോടിയ്‌ക്കു മേലാണ്‌ നഷ്‌ടം രേഖപ്പെടുത്തി വരുന്നത്‌.

Anonymous said...

ഡാളസില്‍ നിന്നും കേരളത്തിലേയ്‌ക്ക് വിമാന സര്‍വീസ്‌
Text Size:
ഡാളസ്‌: ഡാളസില്‍ നിന്നും കേരളത്തിലേയ്‌ക്ക് നേരിട്ടുള്ള വിമാന സര്‍വീസ്‌ ഇന്നാരംഭിക്കും. ഡാളസ്സിലെ ഫോര്‍ട്ട്‌ വര്‍ത്ത്‌ മെട്രോപ്ലെക്‌സിലെ പ്രവാസി മലയാളികളുടെ ദീര്‍ഘകാല സ്വപ്‌നമാണ്‌ ഇതിലൂടെ സഫലമാവുന്നത്‌. 1985ല്‍ ദുബായ്‌ ഗവണ്‍മെന്റിന്റെ പരിപൂര്‍ണ്ണ ഉടമസ്‌ഥതയില്‍ ആരംഭിച്ച ഇന്റര്‍ നാഷണല്‍ എമിറേറ്റ്‌സ് വിമാന കമ്പനിയാണ്‌ ഇതിന്‌ വഴിയൊക്കിയത്‌. ഫെബ്രുവരി 2ന്‌ (ഡാളസ്‌ സമയം 11.50) കന്നിപറക്കല്‍ നടത്തും. എല്ലാ ദിവസവും ഈ വിമാന സര്‍വീസ്‌ ഡാളസില്‍ നിന്നും ലഭ്യമാണ്‌. എല്ലാ ആധുനിക സൗകര്യങ്ങളും, പ്രത്യേകിച്ച്‌ മലയാളികളുടെ ഇഷ്‌ട വിഭവങ്ങളും വിമാനത്തില്‍ ലഭ്യമാകുമെന്ന്‌ എമിറേറ്റ്‌സ് അമേരിക്കന്‍ റിജിയന്‍ മാനേജര്‍ അല്‍ബര്‍ ഹുസൈന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്ത അയച്ചത്‌: പി.പി ചെറിയാന്‍

Anonymous said...

കേരളം! കേരളം! കേരളം! നമ്മുടെ കേരളം! ഈ നല്ല കേരളം!

കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണ്‌ ഹൈകോടതിയുടെ ഈ നിരീക്ഷണം.

Anonymous said...

കോര്‍ക്കില്‍ അര്‍ദ്ധദിനധ്യാനം ഫെബ്രു. 19 നു
Text Size:
കോര്‍ക്ക്‌: അയര്‍ലണ്ടിലെ കോര്‍ക്ക്‌ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ വലിയനോമ്പിന്‌ മുമ്പായുള്ള അര്‍ദ്ധദിന ധ്യാനം, ഫെബ്രുവരി 19 നു ഉച്ചകഴിഞ്ഞ്‌ 2 മണിമുതല്‍ വൈകിട്ടു 7 മണി വരെ കോര്‍ക്കിലെ ക്ലോഹീന്‍ (ചര്‍ച്ച്‌ ഓഫ്‌ മോസ്‌റ്റ് പ്രഷ്യസ്‌ ബ്ലഡ്‌) ദേവാലയത്തില്‍ വച്ച്‌ നടത്തുന്നതാണ്‌ .

മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ മുന്‍ ഡയറക്‌ടറും, പ്രമുഖ വചന പ്രഘോഷകനുമായ ഫാദര്‍ ആന്റണി പയ്യംപള്ളി ധ്യാനം നയിക്കുമെന്നു കോര്‍ക്ക്‌ സീറോ മലബാര്‍ കമ്മ്യൂണിറ്റി ചാപ്ലൈന്‍ ഫാദര്‍ പോള്‍ പയ്യംപള്ളി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരുകളില്‍ വിളിക്കാവുന്നതാണ്‌ . 0872976808 , 0864055517 , 0872769844.

വാര്‍ത്ത അയച്ചത്‌: രാജന്‍ വി.

Anonymous said...

കടക്കെണിയിലായ യൂറോപ്പില്‍ തൊഴിലില്ലായ്‌മ പെരുകുന്നു!

ബ്രസല്‍സ്‌: യൂറോസോണില്‍ തൊഴിലില്ലായ്‌മ പതിമൂന്നു വര്‍ഷത്തിനിടെയുള്ള റെക്കോഡ്‌ നിരക്കില്‍.

യൂറോ നാണയമായി സ്വീകരിച്ചിരിക്കുന്ന 17 രാജ്യങ്ങളുടെ തൊഴിലില്ലായ്‌മാ നിരക്ക്‌ ഡിസംബറില്‍ 10.4 ശതമാനമായാണ്‌ ഉയര്‍ന്നത്‌.

1999 ല്‍ യൂറോയുടെ ആവിര്‍ഭാവത്തിനു മുമ്പ്‌, 1998 ജൂണിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്‌ ഇത്‌. യൂറോപ്യന്‍ യൂണിയനിലെ 27 അംഗ രാഷ്‌ട്രങ്ങളിലെ തൊഴിലില്ലായ്‌മയും കൂടുകയാണ്‌.

2008 ല്‍ 7.1 ശതമാനമായിരുന്ന നിരക്ക്‌ കഴിഞ്ഞ ഡിസംബറില്‍ 9.9 ശതമാനമായാണ്‌ ഉയര്‍ന്നത്‌. ഈ വര്‍ഷം പകുതിയോടെ ഇത്‌ 11 ശതമാനത്തിലെത്തുമെന്നാണു സൂചന.

രണ്ടു വര്‍ഷത്തെ കടക്കെണിയും ചെലവുചുരുക്കല്‍ നടപടികളും യൂറോപ്യന്‍ രാജ്യങ്ങളില്‍ 1.65 കോടി ജനങ്ങള്‍ക്കു ജോലി നഷ്‌ടപ്പെടാന്‍ ഇടയാക്കി. കഴിഞ്ഞ ഡിസംബറില്‍ മാത്രം 20,000 പേര്‍ക്കാണു ജോലി പോയത്‌.

സ്‌പെയിനില്‍ 22.9 ശതമാനമാണു തൊഴിലില്ലായ്‌മ. ഗ്രീസില്‍ 19.2, പോര്‍ച്ചുഗല്‍ 13.6 എന്നിങ്ങനെയാണ്‌ യൂറോസോണിലെ തൊഴിലില്ലായ്‌മ.

യഥാക്രമം 4.1, 4.9 ശതമാനവുമായി ഓസ്‌ട്രിയ, നെതര്‍ലന്‍ഡ്‌സ് എന്നിവരാണു പിടിച്ചുനില്‍ക്കുന്നത്‌. സ്‌പെയിനില്‍ യുവാക്കളില്‍ പകുതിപ്പേര്‍ക്കും മുഴുവന്‍ സമയ ജോലി കണ്ടെത്താന്‍ കഴിയുന്നില്ല.

നിലവിലുള്ള സാമ്പത്തിക സ്‌ഥിതി വിലയിരുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ യോഗം ചേര്‍ന്നിരുന്നു.

കടക്കെണി മറികടക്കാനുള്ള ശ്രമങ്ങളേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത്‌ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനുള്ള നടപടികള്‍ക്കാണെന്നു യോഗം വിലയിരുത്തി. ഇതിനായി യൂറോപ്യന്‍ യൂണിയന്റെ ബജറ്റില്‍നിന്ന്‌ 8200 കോടി യൂറോ ഉപയോഗിക്കാനാണു തീരുമാനം.

Anonymous said...

സത്യ വിശ്വാസികളായ ഞങ്ങളെ പോലെ ഉള്ളവര്‍ക്ക് അങ്ങികരിക്കാന്‍ പറ്റുകയില്ല. ഇങ്ങനത്തെ കുറെ വ്യാജ ബിഷപ്പുമാരും അച്ചന്‍മാരും ആണ് മറ്റു നല്ല അച്ചന്മാരുടെയും കൂടി പേര് നശിപ്പിക്കുന്നത്. അച്ചന്‍മാര്‍ ചെയ്തു കൂട്ടുന്ന ഒരു മാതിരി തെറ്റുകള്‍ ഒക്കെ ഞങ്ങള്‍ വിശ്വാസികള്‍ ക്ഷമിച്ചു കളയുക ആണ് പതിവ്. എങ്കിലും അവര്‍ ഒരു കാര്യം ഓര്‍ക്കണം. ഓരോ അന്തസിനും അതാതിന്റെ മാന്യത ഉണ്ട്. പക്ഷേ മാനക്കന്‍ ക്രോസ് കൊണ്ട് അച്ചന്മാര്‍ ആയിട്ടു അവരുടെ അന്തസിന്റെ മാന്യത കളഞ്ഞു കുളിക്കരുത്.

Anonymous said...

രാജീവ്ഗാന്ധി ജനഹൃദയങ്ങള്‍ കീഴടക്കിയ നേതാവ് -ആത്മകഥയില്‍ മമത

Posted on: 02 Feb 2012


കൊല്‍ക്കത്ത: കോണ്‍ഗ്രസ് നേതാക്കള്‍ വഞ്ചിച്ചുവെന്ന തോന്നല്‍ ഉണ്ടെങ്കിലും മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി തങ്ങളുടെ ഹൃദയം കീഴടക്കിയ നേതാവായിരുന്നുവെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജിയെ തന്റെ മൂത്ത സഹോദരനെപ്പോലെയാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു. അടുത്തകാലത്ത് പ്രസിദ്ധീകരിച്ച ആത്മകഥയായ 'എന്റെ മറക്കാനാവാത്ത ഓര്‍മകളി'ലാണ് മമത രാജീവ് ഗാന്ധിയെ ആദരവോടെ ഓര്‍ത്തത്.

1991-ല്‍ കൊല്‍ക്കത്തയില്‍ സി.പി.എം. പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായപ്പോള്‍ തങ്ങളുടെ ഹൃദയം കീഴടക്കിയ നേതാവായിരുന്നു രാജീവ് ഗാന്ധിയെന്നും മമത പറയുന്നു. തന്നെ ചികിത്സിക്കുന്നതിന്റെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തു. കൂടുതല്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകണമോയെന്നു പോലും അന്വേഷിക്കാന്‍ അദ്ദേഹം ആളെ ഏര്‍പ്പാടാക്കി.

കോണ്‍ഗ്രസ്സുമായി അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജിയെ തന്റെ മൂത്തസഹോദരനെപ്പോലെയാണ് താന്‍ കാണുന്നത്- പുസ്തകത്തില്‍ മമത പറയുന്നു. 1986-ല്‍ പ്രണബ് മുഖര്‍ജിയെ പാര്‍ട്ടിയില്‍ നിന്നുപുറത്താക്കിയകാര്യവും അവര്‍ അനുസ്മരിച്ചു. രാഷ്ട്രീയ സമാജ്‌വാദി കോണ്‍ഗ്രസ് രൂപവത്കരിച്ച പ്രണബിനെ കോണ്‍ഗ്രസ്സില്‍ തിരികെയെടുക്കാന്‍ താന്‍ നിരന്തരം രാജീവ് ഗാന്ധിയോടാവശ്യപ്പെട്ടിരുന്നു.

രാജീവിന്റെ വധം, അച്ഛന്റെ മരണശേഷം താന്‍ വീണ്ടും അനാഥയായെന്ന തോന്നലുണ്ടാക്കി. ഒരാഴ്ച മുറിയടച്ചിട്ട് കരഞ്ഞു- അവര്‍ എഴുതി. ഇപ്പോഴും രാജീവ് ഗാന്ധിയുടെ സാന്നിധ്യം അറിയുന്നുണ്ട്. എന്തെങ്കിലും പ്രശ്‌നം നേരിടുകയാണെങ്കില്‍ മുറിയില്‍ വെച്ച രാജീവ്ഗാന്ധിയുടെ ചിത്രത്തില്‍ നോക്കി നില്‍ക്കും. ദൗര്‍ഭാഗ്യവശാല്‍, അദ്ദേഹത്തിന്റെ മരണശേഷം തങ്ങളുടെ വികാരങ്ങള്‍ അറിയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കായിട്ടില്ലെന്നും മമത അത്മകഥയില്‍ പറയുന്നു.

Anonymous said...

കേരളത്തില്‍ നഴ്‌സുമാര്‍ ചൂഷണം ചെയ്യപ്പെടുന്നു: ഹൈക്കോടതി!

കൊച്ചി: സ്വകാര്യ മേഖലയില്‍ നഴ്‌സുമാര്‍ ചൂഷണത്തിന്‌ ഇരയാകുന്നുണ്ടെന്ന്‌ ഹൈക്കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. സ്വകാര്യ മേഖലയിലെ ഡോക്‌ടര്‍മാരുടെയും അധ്യാപകരുടെയും സ്‌ഥിതി വ്യത്യസ്‌തമല്ല.

ശമ്പള വര്‍ദ്ധനവില്ലാതെ ജോലി ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്‌. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്കു കാരണവും ഇതുതന്നെയാണെന്നും കോടതി നിരീക്ഷിച്ചു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണ്‌ കോടതിയുടെ ഈ നിരീക്ഷണം.

Anonymous said...

ബൈബിളില്‍ ഇല്ലാത്ത പേ൪ഷ൯ കുരിശിനേ മാ൪ത്തോമ ക്രോസ് എന്ന് പറഞ്ഞ് പൊക്കി പറയുന്ന ഈ വൈദിക ശ്രെഷ്ടര്‍ മനസിലാക്കിയാല്‍ അവര്‍ക്ക് തന്നെ നല്ലതൂ. കാലം പുരോഗമിച്ചു മാഷെ. നുണയും, വഞ്ചനയും, മോഷണവും, പെണ്ണ് പിടുത്തവും മറ്റും നടത്തിയിട്ട് അത് ന്യായീകരിക്കാന്‍ വിശുദ്ധ ബൈബിളില്‍ നിന്നും രണ്ടു വചനം പറഞ്ഞാലൊന്നും ഇനി രക്ഷയില്ല എന്നോര്‍ക്കുക.

Anonymous said...

നേഴ്സുമാരുടെ സമരം മറ്റു
കൊച്ചി/കോഴിക്കോട്: തൊഴില്‍മേഖലയിലെ കൊടിയ ചൂഷണത്തിനെതിരെ സ്വകാര്യാശുപത്രികളിലെ നഴ്സുമാര്‍ നടത്തുന്ന സമരം കൂടുതല്‍ ജില്ലകളിലേക്കു വ്യാപിക്കുന്നു. നേരത്തെ സമരം തുടങ്ങിയ ആശുപത്രികളില്‍ പ്രക്ഷോഭം കൂടുതല്‍ കരുത്താജ്ജിച്ചു. സിപിഐ എം, ഡിവൈഎഫ്ഐ ഉള്‍പ്പെടെ പ്രമുഖ സംഘടനകള്‍ സമരത്തിനു പിന്തുണയുമായി രംഗത്തെത്തിയത് ഇവര്‍ക്ക് ആവേശം പകര്‍ന്നു. മിനിമംകൂലി ലഭ്യമാക്കുക, ഷിഫ്റ്റ് പുനഃക്രമീകരിച്ച് ജോലിഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോഴിക്കോട് നഗരത്തിലെ നാഷണല്‍ ഹോസ്പിറ്റലില്‍ നേഴ്സുമാര്‍ ബുധനാഴ്ച സൂചനാസമരം നടത്തി. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ രാവിലെ എട്ട് മുതല്‍ 10 വരെയായിരുന്നു സമരം. ജനുവരി ആറിന് ആശുപത്രി മാനേജ്മെന്റിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ , മാനേജ്മെന്റ് നടപടി കൈക്കൊള്ളാത്തതിനെ തുടര്‍ന്നാണ് സമരം നടത്തിയത്. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ ആറുമുതല്‍ അനിശ്ചിതസമരം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. സേവന വേതന വ്യവസ്ഥ പുതുക്കണമെന്നാവശ്യപ്പെട്ട് എറണാകുളം മരട് ലേക്ഷോര്‍ ആശുപത്രിയിലെ നേഴ്സുമാര്‍ ആരംഭിച്ച സമരം കൂടുതല്‍ ശക്തമായി. സമരം തുടരുന്ന എഴുനൂറോളം നേഴ്സുമാര്‍ക്കുപുറമെ 30 ഇന്‍ചാര്‍ജ് നേഴ്സുമാര്‍ ബുധനാഴ്ച പണിമുടക്കില്‍ അണിചേര്‍ന്നതോടെ ആശുപത്രി പ്രവര്‍ത്തനം അവതാളത്തിലായി. പ്രവൃത്തിപരിചയത്തിനനുസരിച്ച് ശമ്പളം നല്‍കുക, തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുക, നേഴസ്-രോഗി അനുപാതം ക്രമീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് സമരം. ചൊവ്വാഴ്ച ആശുപത്രി മാനേജ്മെന്റുമായി സമരസംഘടന ചര്‍ച്ചനടത്തിയെങ്കിലും ശമ്പളവര്‍ധന അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നതോടെ ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞു. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സുമാര്‍ നടത്തുന്ന സമരം ആറാംദിനത്തിലേക്കു കടന്നതോടെ മാനേജ്മെന്റ് ചര്‍ച്ചയ്ക്കു വഴങ്ങുന്നു. രാഷ്ട്രീയ-സാമൂഹ്യ സംഘടനകള്‍ക്കുപുറമെ ആശുപത്രിക്ക് നേതൃത്വംനല്‍കുന്ന ഓര്‍ത്തഡോക്സ് സഭാ നേതൃത്വവും സമരത്തിനനുകൂലമായി രംഗത്തുവന്നതോടെയാണ് മാനേജ്മെന്റ് വഴങ്ങിയത്. വ്യാഴാഴ്ച പകല്‍ 12ന് മാനേജ്മെന്റും സമരസമിതി പ്രവര്‍ത്തകരും ചര്‍ച്ച നടത്തും.

Anonymous said...

നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണം: സിപിഐ എം
തിരു: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് അവരുടെ സമരം ഒത്തുതീര്‍പ്പിലെത്തിക്കുന്നതിന് ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നഴ്സുമാര്‍ വിവിധ തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചുവരികയാണ്. അംഗീകൃതമായ തൊഴില്‍ നിയമങ്ങളുടേയും വ്യവസ്ഥകളുടേയും നഗ്നമായ ലംഘനത്തിനെതിരായിട്ടാണ് നഴ്സുമാര്‍ സമരരംഗത്തേയ്ക്ക് ഇറങ്ങിയിരിക്കുന്നത്. 2009 ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ വേജസ് ആക്ട് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ പോലും നല്‍കുന്നതിന് സ്വകാര്യ ആശുപത്രികളും തയ്യാറാവുന്നില്ല. ദിവസത്തില്‍ 12 മണിക്കൂറും മാസത്തില്‍ 28 മുതല്‍ 30 ദിവസം വരേയും ജോലി ചെയ്യേണ്ട സാഹചര്യമാണ് പലയിടങ്ങളിലും ഉള്ളത്. ഇത്തരത്തില്‍ ജോലി ചെയ്യുന്നതിനും നിര്‍ബന്ധിതമാക്കുന്ന വിധത്തില്‍ ജോലിക്ക് പ്രവേശിക്കുന്ന അവസരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വെക്കുകയും രണ്ട് വര്‍ഷത്തേയ്ക്ക് ജോലി ചെയ്യാമെന്ന് ഉറപ്പുവരുത്തികൊണ്ട് ബോണ്ടില്‍ ഒപ്പിടിവിക്കുകയും ചെയ്യുന്ന രീതിയും പലയിടത്തും നിലവിലുണ്ട്. മലയാളികളായ 11 ലക്ഷം നഴ്സുമാരില്‍ 9 ലക്ഷം പേരും വിദ്യാഭ്യാസ വായ്പയുടെ ഭാരം പേറുന്നവരാണ്. ഇപ്പോള്‍ പലയിടത്തും ലഭിക്കുന്ന ശമ്പളം വെച്ച് അവര്‍ക്കൊരിക്കലും വായ്പ തിരിച്ചടയ്ക്കാനുമാവില്ല. ഏറ്റവും ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നഴ്സുമാര്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കാന്‍ ജനാധിപത്യകേരളം മുന്നോട്ട് വരേണ്ടതുണ്ടെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Anonymous said...

നഴ്സുമാര്‍ അവകാശപ്രചാരണജാഥ നടത്തും

തിരു: നഴ്സുമാരുടെ അവകാശങ്ങള്‍ സംരംക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് നഴ്സസ് അസോസിയേഷന്‍ അവകാശപ്രചാരണജാഥ സംഘടിപ്പിക്കും. 16ന് കോട്ടയത്തു നിന്നുമാരംഭിച്ച് 18ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Anonymous said...

നേഴ്സുമാരുടെ സമരം മറ്റു ജില്ലകളിലേക്കും

കൊച്ചി/കോഴിക്കോട്: തൊഴില്‍മേഖലയിലെ കൊടിയ ചൂഷണത്തിനെതിരെ സ്വകാര്യാശുപത്രികളിലെ നഴ്സുമാര്‍ നടത്തുന്ന സമരം കൂടുതല്‍ ജില്ലകളിലേക്കു വ്യാപിക്കുന്നു. നേരത്തെ സമരം തുടങ്ങിയ ആശുപത്രികളില്‍ പ്രക്ഷോഭം കൂടുതല്‍ കരുത്താജ്ജിച്ചു. സിപിഐ എം, ഡിവൈഎഫ്ഐ ഉള്‍പ്പെടെ പ്രമുഖ സംഘടനകള്‍ സമരത്തിനു പിന്തുണയുമായി രംഗത്തെത്തിയത് ഇവര്‍ക്ക് ആവേശം പകര്‍ന്നു. മിനിമംകൂലി ലഭ്യമാക്കുക, ഷിഫ്റ്റ് പുനഃക്രമീകരിച്ച് ജോലിഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോഴിക്കോട് നഗരത്തിലെ നാഷണല്‍ ഹോസ്പിറ്റലില്‍ നേഴ്സുമാര്‍ ബുധനാഴ്ച സൂചനാസമരം നടത്തി.

രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ രാവിലെ എട്ട് മുതല്‍ 10 വരെയായിരുന്നു സമരം. ജനുവരി ആറിന് ആശുപത്രി മാനേജ്മെന്റിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ , മാനേജ്മെന്റ് നടപടി കൈക്കൊള്ളാത്തതിനെ തുടര്‍ന്നാണ് സമരം നടത്തിയത്. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ ആറുമുതല്‍ അനിശ്ചിതസമരം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. സേവന വേതന വ്യവസ്ഥ പുതുക്കണമെന്നാവശ്യപ്പെട്ട് എറണാകുളം മരട് ലേക്ഷോര്‍ ആശുപത്രിയിലെ നേഴ്സുമാര്‍ ആരംഭിച്ച സമരം കൂടുതല്‍ ശക്തമായി. സമരം തുടരുന്ന എഴുനൂറോളം നേഴ്സുമാര്‍ക്കുപുറമെ 30 ഇന്‍ചാര്‍ജ് നേഴ്സുമാര്‍ ബുധനാഴ്ച പണിമുടക്കില്‍ അണിചേര്‍ന്നതോടെ ആശുപത്രി പ്രവര്‍ത്തനം അവതാളത്തിലായി.

പ്രവൃത്തിപരിചയത്തിനനുസരിച്ച് ശമ്പളം നല്‍കുക, തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുക, നേഴസ്-രോഗി അനുപാതം ക്രമീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് സമരം.

ചൊവ്വാഴ്ച ആശുപത്രി മാനേജ്മെന്റുമായി സമരസംഘടന ചര്‍ച്ചനടത്തിയെങ്കിലും ശമ്പളവര്‍ധന അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നതോടെ ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞു. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സുമാര്‍ നടത്തുന്ന സമരം ആറാംദിനത്തിലേക്കു കടന്നതോടെ മാനേജ്മെന്റ് ചര്‍ച്ചയ്ക്കു വഴങ്ങുന്നു.

രാഷ്ട്രീയ-സാമൂഹ്യ സംഘടനകള്‍ക്കുപുറമെ ആശുപത്രിക്ക് നേതൃത്വംനല്‍കുന്ന ഓര്‍ത്തഡോക്സ് സഭാ നേതൃത്വവും സമരത്തിനനുകൂലമായി രംഗത്തുവന്നതോടെയാണ് മാനേജ്മെന്റ് വഴങ്ങിയത്. വ്യാഴാഴ്ച പകല്‍ 12ന് മാനേജ്മെന്റും സമരസമിതി പ്രവര്‍ത്തകരും ചര്‍ച്ച നടത്തും.

Anonymous said...

മിനിമം ശമ്പളംപോലും നല്‍കാത്തത് അനീതി: മാര്‍ ക്രിസോസ്റ്റം

കോഴഞ്ചേരി: നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം പോലും നല്‍കാത്തത് അനീതിയാണെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്ത പറഞ്ഞു. ഏതൊരു തൊഴില്‍ചെയ്യുന്നവനും ജീവിക്കാന്‍ കഴിയുന്ന വരുമാനം ലഭിക്കണം.

ഒരു വ്യക്തിക്ക് ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എങ്ങനെ സേവനം ചെയ്യാന്‍ കഴിയും- മെത്രാപ്പൊലീത്താ ചോദിച്ചു. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പണം ആവശ്യമാണ്. ഈ പണ സമ്പാദനമാണ് തൊഴിലിന്റെ അടിസ്ഥാനം. മനുഷ്യനെ ജീവിതത്തിലേക്ക് കൊണ്ടുവരാനും രോഗാവസ്ഥയില്‍നിന്ന് മോചിപ്പിക്കാനും ആത്മാര്‍ഥമായി സേവനമനുഷ്ഠിക്കുന്നവരാണ് നഴ്സുമാര്‍.

നഴ്സുമാരെ സമരത്തിലേക്ക് തള്ളിവിടുന്ന അവസരം സൃഷ്ടിക്കരുത്. ജോലി ചെയ്യുന്നവര്‍ക്ക് തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കാനാവും വിധം പ്രതിഫലം നല്‍കാന്‍ തൊഴിലുടമകള്‍ തയ്യാറാകണമെന്നും മെത്രാപ്പൊലീത്ത ആവശ്യപ്പെട്ടു.

Anonymous said...

ലേക്ഷോര്‍ : പൊലീസ് സംരക്ഷണം നല്‍കണം

കൊച്ചി: ലേക്ഷോര്‍ ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ആശുപത്രിയില്‍ നേഴ്സുമാര്‍ സമരം നടത്തുന്ന പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ , രോഗികള്‍ , ജീവനക്കാര്‍ എന്നിവര്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ , ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കേരളത്തിലെ മറ്റ് ആശുപത്രികളെ അപേക്ഷിച്ച് നേഴ്സുമാര്‍ക്ക് മികച്ച വേതനമാണ് നല്‍കുന്നതെന്നും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയെന്ന നിലയില്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ളവരും ഇവിടെ ചികിത്സ തേടുന്നുണ്ടെന്നും മാനേജ്മെന്റ് വാദിച്ചു. സമരംചെയ്യുന്ന നേഴ്സുമാരുടെ സംഘടനയ്ക്ക് കോടതി നോട്ടീസ് അയച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോഴിക്കോട് നാഷണല്‍ ആശുപത്രിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Anonymous said...

കോലഞ്ചേരിയില്‍ നേഴ്സ്സമരം അഞ്ചാംദിവസത്തിലേക്ക്

കോലഞ്ചേരി: സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സുമാര്‍ നടത്തുന്ന അനിശ്ചിതകാലസമരം നാലാംദിവസം പിന്നിട്ടു. ചൊവ്വാഴ്ചയും നാട്ടുകാരും വിവിധ സംഘടനകളും സമരത്തിന് പിന്തുണയുമായെത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഐക്യദാര്‍ഢ്യ മാര്‍ച്ച് അഖിലേന്ത്യാ വൈസ്പ്രസിഡന്റ് എം സി ജോസഫൈന്‍ ഉദ്ഘാടനംചെയ്തു. ന്യായമായ അവകാശത്തിനുവേണ്ടി നേഴ്സുമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍ക്കണമെന്ന് ജോസഫൈന്‍ ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാര്‍ കൊടിയ ചൂഷണത്തിന് ഇരയാവുകയാണ്. സംഘടിക്കാന്‍പോലും അവകാശം നല്‍കാതെ ഇവരെ പീഡിപ്പിക്കുന്ന മാനേജ്മെന്റ് നടപടി അംഗീകരിക്കാനാവില്ലെന്ന് ജോസഫൈന്‍ പറഞ്ഞു. മണല്‍ത്തൊഴിലാളി യൂണിയന്‍ (സിഐടിയു) മേഖലാ കമ്മിറ്റി നടത്തിയ ഐക്യദാര്‍ഢ്യ മാര്‍ച്ച് സെക്രട്ടറി സി കെ വര്‍ഗീസ് ഉദ്ഘാടനംചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി കെ വി ഏലിയാസ്, സിഐടിയു ഏരിയ സെക്രട്ടറി എം എന്‍ മോഹനന്‍ , എം കെ മനോജ്, എന്‍ വി കൃഷ്ണന്‍കുട്ടി, പി ഐ ചാണ്ടി, എന്‍ എസ് സജീവന്‍ എന്നിവര്‍ പങ്കെടുത്തു. സമരംചെയ്യുന്ന നേഴ്സുമാര്‍ക്ക് ഭക്ഷണം വിതരണംചെയ്യുന്നത് നാട്ടുകാരും വിവിധ സംഘടനകളും ചേര്‍ന്നാണ്.

Anonymous said...

അമേരിക്കയില്‍ 23 കുട്ടികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍!

അമേരിക്കയിലെ സീറോമലമാറിലെ പേ൪ഷൃ൯ ക്രോസിനേ വണങ്ങണമെന്ന് പറഞ്ഞ് പീഡിപ്പിക്കുന്ന അച്ച൯മാ൪ക്കും ഇത് ബാതകമല്ലേ!

ലൊസ് ആഞ്ചലസ്: അമേരിക്കയില്‍ പ്രാഥമിക വിദ്യാലയത്തില്‍ 23 കുട്ടികളെ ആഭാസവൃത്തികള്‍ക്ക് വിധേയനാക്കി ചിത്രമെടുത്ത അധ്യാപകന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍ . തെക്കന്‍ ലൊസ് ആഞ്ചലസിലെ മിറാമോണ്ടി സ്കൂളിലെ അധ്യാപകന്‍ മാര്‍ക് ബേന്റ് (61) ആണ് ആറുമുതല്‍ പത്തുവയസ്സുവരെയുള്ള കുട്ടികളെ ഒരു കളിയെന്ന് പറഞ്ഞ് വികൃതചെയ്തികള്‍ക്ക് വിധേയനാക്കിയത്. 2008 മുതല്‍ 2010 വരെയായിരുന്നു സംഭവം. ഒരു വര്‍ഷംമുമ്പ് ഇയാളുടെ ക്യാമറയിലെ ഫിലിം വികസിപ്പിച്ചയാള്‍ ചിത്രങ്ങള്‍ കണ്ടതോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. അന്നുമുതല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇയാളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.

Anonymous said...

പിപ്പിലാഥ൯ എവിടെ?


പിപ്പിലാഥനെ കണ്ടുപിടിക്കുന്നവ൪ ശവപെട്ടി ജോജിയെ അറിക്കുക.
ഈ പറിഞ്ഞ നബറില്‍ ബെന്തപെടുക.
നബ൪: [ഏഴ് ബൂജം എട്ട്] രണ്ട് ആറ് എട്ട് - മൂന്ന് ഒബത് ഒന്ന് ഒബത്.

chacko said...

കേരളത്തില്‍ നഴ്‌സുമാര്‍ ചൂഷണം ചെയ്യപ്പെടുന്നു: ഹൈക്കോടതി!

കൊച്ചി: സ്വകാര്യ മേഖലയില്‍ നഴ്‌സുമാര്‍ ചൂഷണത്തിന്‌ ഇരയാകുന്നുണ്ടെന്ന്‌ ഹൈക്കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. സ്വകാര്യ മേഖലയിലെ ഡോക്‌ടര്‍മാരുടെയും അധ്യാപകരുടെയും സ്‌ഥിതി വ്യത്യസ്‌തമല്ല.


nobody forced them to work in those hospitals.
poda mone

George Kuttikattu,Germany said...

ബിഷപ്‌ തെക്കെത്തെചേരി -" മദ്യപാനം ചെയ്‌താല്‍ അക്കാര്യം കുമ്പസാരത്തില്‍ പാപമായി ഏറ്റുപറയണം.ഇത് സഭയുടെ നടപടിയായി പ്രഖ്യാപിക്കണം-" ഇത്രയേറെ വിവരക്കേട്
പറയാന്‍ ഒരു മെത്രാന് കഴിയും എന്നതിന് വേറെ എങ്ങോട്ടും ആരോടും പോയി തെരയെണ്ടതില്ല. ഇദ്ദേഹം യേശു ചരിതവും വി.ബൈബിളും കൂടാതെ പൊതു വിജ്ഞാനം ലഭിക്കാന്‍ .കളരി ആശാന്റെ അടുക്കല്‍ പോയി പഠിക്കണം.-എസ് എസ് എല്‍ സി യും ഗുസ്തിയും മാത്രം പഠിച്ചു വൈദിക പട്ടം സ്വീകരിച്ചിരുന്നവര്‍ അള്‍ത്താരയുടെ മുന്നില്‍ നിന്ന് കാച്ചി വിടുന്ന വചന ഗുസ്തി കണ്ടും കെട്ടും അല്മായര്‍ തളരുന്നു. കാനായിലെ കല്യാണത്തിനു യേശു വെള്ളം വീഞ്ഞാക്കി എല്ലാവരെയും കുടുപ്പിച്ചു. മദ്യം കുടിക്കുന്നത് പാപമായിരുന്നെങ്കില്‍ യേശു പോയി ആദ്യം കുമ്പസാരിക്കണ മായിരുന്നു ,മാത്രമല്ല,ജനങ്ങളെല്ലാവരും ! മദ്യപാനം പാപമാണെങ്കില്‍ ,എന്നും മദ്യം കഴിക്കുന്ന വൈദികരും മെത്രാനും മാര്‍പാപ്പയും മഹാ പാപികളാണ്.ഇവരെ ആദ്യം സഭയ്ക്ക് പുറത്താക്കണം.

Anonymous said...

"കോലഞ്ചേരിയിലെ നഴ്‌സുമാരുടെ സമരം: ഒത്തുതീര്‍പ്പ്‌ ചര്‍ച്ച പരാജയം"

കൊച്ചി: കോലഞ്ചേരിയില്‍ നഴ്‌സുമാര്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കുന്നതിന്‌ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

Anonymous said...

What happened to our priests? what ever the reason they should not take it to the streets. The priests and nuns from Angamally diocese is real shame to us

Anonymous said...

സഭയുടെ പാരമ്പര്യത്തെ കുറിച്ച് ഒരു വിവരവും ഇല്ലാതെ, കൃശിത രൂപത്തിന് എന്ന് പറഞ്ഞു വിശ്വാസികളെ തെരുവിലിറക്കുന്ന അതെ വൈതികര്‍ നേഴ്സ് മാരുടെ ന്യായമായ അവകാശത്തിനു എതിരെ വിശ്വാസികളെ ചൂഷണം ചെയ്യുന്നു. പള്ളിയില്‍ വന്ന വിശ്വാസികളെ കൊണ്ട് തെരുവിലറിക്കി മുദ്രാവാക്യം വിളിപ്പിച്ച ഇ അങ്കമാലി രൂപ താ അച്ചന്മാര്‍ക്ക് എതിരെ ക്രിമിനല്‍ കേസ് എടുക്കണം. ബൈബിളില്‍ ഇല്ലാത്ത കൃശിത പ്രതിമ പറഞ്ഞ് പൊക്കി പറയുന്ന ഈ വൈദിക ശ്രെഷ്ടര്‍ മനസിലാക്കിയാല്‍ അവര്‍ക്ക് തന്നെ നല്ലതൂ. കാലം പുരോഗമിച്ചു മാഷെ. നുണയും, വഞ്ചനയും, മോഷണവും, പെണ്ണ് പിടുത്തവും മറ്റും നടത്തിയിട്ട് അത് ന്യായീകരിക്കാന്‍ വിശുദ്ധ ബൈബിളില്‍ നിന്നും രണ്ടു വചനം പറഞ്ഞാലൊന്നും ഇനി രക്ഷയില്ല എന്നോര്‍ക്കുക

Tom Varkey said...

Tom Varkey Said ...

Dear Brother Raman,
I have copied the following from your comment:

and deciding to serve Him being the other two. Mar Thoma Cross is an idol because it is against the Word of God as it ignores the message of the cross. In 1 Cor. 1:18 we read: “The message of the cross is foolishness to those who are perishing but to us who are being saved it is the power of God.”

ACTUAL BIBLE SAY AS FOLOWS AND SEE HIS INTENTIONS

New International Version (©1984)
For the message of the cross is foolishness to those who are perishing, but to us who are being saved it is the power of God.
In the above quote, where did I misquote the Bible? Except for the word For, the verse you have quoted above is exactly the same that I have quoted also. I left out the word For since it does not change the meaning of the verse in any way with or without it.
Then elsewhere an Anonymous reader wrote:
Raman, താങ്കള് വര്ക്കിയുടെ കള്ളത്തരം തുറന്നു കാട്ടി. സ്വന്തം വാക്കുകള് ശരി എന്ന് സമര്ഥിക്കാന് ചിലര് ബൈബിള് വചനങ്ങള് വളച്ചു ഓടിക്കാന് ഒരു മടിയുമില്ല. … … യേശു ഏതു നിറകാരന് , എന്ത് ഉയരം വരും, തടിച്ചിട്ടോ മെലിഞ്ഞിട്ടോ എന്നൊക്കെ ഉള്ളത് ഊഹാപോഹങ്ങള് മാത്രം. അങ്ങനെ ഉള്ളപ്പോ കൃശിത രൂപത്തില് ഉള്ള രൂപം ഒരു സങ്കല്പം മാത്രം. ആരുടെയോ രൂപത്തെ ആരാധിക്കുന്നത് വിഗ്രഹ ആരാധന അല്ലെ?

Tom Varkey said...

Dear Blog Master, this is part 2 of my Response to Raman and Mr. Anonymous by Tom Varkey

My response to Mr. Anonymous:
Just because the Bible does not specify the color, size or the texture of the body of Christ for it to be displayed on the crucifix, it does not mean that displaying the Crucifix is idol worship. What distinguishes an idol from a non-idol object in a place of worship is whether it has it been placed in our place of worship in obedience to the command of Jesus. In the case of the crucifix, the answer is yes. In the case of the idolatrous ‘Mar Thoma Cross’, the answer is no and therefore it is an idol. You argue that since the specifics of the body of Jesus to be displayed on a crucifix are not found in the Bible, the Crucifix is an idol. My question to you is: does having the image of Baby Jesus in a crib make it an idol because the Bible does not say how long baby Jesus was when He was born, what color, whether he had hair, etc. But we do venerate the baby Jesus in a crib with different colors, etc.
In Jn. 3:14 Jesus commands us to display the crucifix in our place of worship. Brother, whether you like it or not, it is a command from Jesus. If God punished prophet Balaam for disobeying the Word of God that came to him through the mouth of a donkey, God will definitely judge anyone who disobeys the Word of God on the flimsical excuse that all the words spoken by a sincere preacher or spokesperson of the Word of God do not match word by word with what is written in one of the recognized versions of the Bible. Of course it is important that no word(s) should be changed or replaced that would change the meaning of the passage even to a small extent. I have not done it to this day and would never dare to do it out of reverence for the Word of God. Also, if based on what we read in 1 Cor. 1:18, if you do not think it is necessary to display the Crucifix in our places of worship, then there is a good chance that you are one of those who are perishing. You might want to re-examine your faith. I am not being judgmental here, only discerning. I simply love you and others who do not feel the need to display the Crucifix as the centerpiece of the sanctuaries in our churches too much to see you burning in fire for all eternity. I did not say it. God said it through 1 Cor. 1:18.

Anonymous said...

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത‍.

സമരം ചെയ്യുന്ന നേര്സുമാര്‍ക്കെല്ലാം എല്ലാ മാസവും 500 ദെണ്ടവിമോചനങ്ങള്‍ വീതം കൂട്ടി നല്കാന്‍ ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ തീരുമാനിച്ചു. lakeshore hospital ഇല്‍ ഇത് 700 ആക്കാനും ധാരണ ആയി.

Anonymous said...

കാഞ്ഞിരപ്പള്ളിയിലെ ചെങ്ങളം പള്ളി അസി.വികാരി ഒരു" വാഴക്കാ" ആണ്. ഒരു കേരള പി.എസ.സി.മെമ്പറുടെ മകളുടെ ആവശ്യത്തിനുള്ള " പള്ളിയച്ചന്റെ" ഒരു സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ അസി.വികാരിയുടെ അടുത്തു ചെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം അത് നല്‍കാതെ പറഞ്ഞുവിട്ടു. പി.എസ്.സി മെമ്പര്‍ നേരിട്ട് ചെന്ന് അദ്ദേഹത്തെ കണ്ടു പറഞ്ഞു: ഞാന്‍ പി.എസ് സി. മെമ്പര്‍ ........ആണ്. എന്റെ മകള്‍ക്ക് വേണ്ടി ആവശ്യപ്പെട്ട ഡോക്കുമെന്റ് തന്നാല്‍ കൊള്ളാം. അസി.വികാരി വാഴക്കായുടെ മറുപടി ഇതായിരുന്നു. " ഞാന്‍ പി.എസ്.സി.ടെസ്റ്റ്‌ ഒന്നും എഴുതുന്നില്ലല്ലോ......" കേരളത്തിലെ ഒരു വളരെ ഉയര്‍ന്നചെ ഒരു പദവി അലങ്കരിക്കുന്ന മെമ്പര്‍ക്ക്‌ ആവശ്യമായ പള്ളി ഡോക്കുമെന്റ് നല്‍കാതെ പറഞ്ഞു വിട്ടു. അസി.വികാരിയ്ടെ നാറിയ പെരുമാറ്റം ശരി വയ്ക്കുന്ന മാഫിയ ആണ് മനക്കലെ "കൊക്ക്"(തരാം കിട്ടിയാല്‍ ഈ മാന്യ വായനക്കാരെയും വിഴുങ്ങും) എന്നറിയപ്പെടുന്ന "വികാരി" ചെങ്ങളം പള്ളിക്ക് ബോംബു വച്ചു തകര്‍ത്തത്.പള്ളി അച്ഛന്മ്മാര്‍ എന്ന് വിളിക്കപ്പെടുന്ന ഇവര്‍ സ്വയം ഭോഗികളും സമൂഹത്തില്‍ കയറിക്കൂടുന്ന നാറുന്ന പാറ്റകളുമാണ്,ക്ഷുദ്ര കീടങ്ങളാണ്..

Anonymous said...

കാഞ്ഞിരപ്പള്ളിയിലെ ചെങ്ങളം പള്ളി അസി.വികാരി ഒരു" വാഴക്കാ" ആണ്. ഒരു കേരള പി.എസ.സി.മെമ്പറുടെ മകളുടെ ആവശ്യത്തിനുള്ള " പള്ളിയച്ചന്റെ" ഒരു സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ അസി.വികാരിയുടെ അടുത്തു ചെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം അത് നല്‍കാതെ പറഞ്ഞുവിട്ടു. പി.എസ്.സി മെമ്പര്‍ നേരിട്ട് ചെന്ന് അദ്ദേഹത്തെ കണ്ടു പറഞ്ഞു: ഞാന്‍ പി.എസ് സി. മെമ്പര്‍ ........ആണ്. എന്റെ മകള്‍ക്ക് വേണ്ടി ആവശ്യപ്പെട്ട ഡോക്കുമെന്റ് തന്നാല്‍ കൊള്ളാം. അസി.വികാരി വാഴക്കായുടെ മറുപടി ഇതായിരുന്നു. " ഞാന്‍ പി.എസ്.സി.ടെസ്റ്റ്‌ ഒന്നും എഴുതുന്നില്ലല്ലോ......" കേരളത്തിലെ ഒരു വളരെ ഉയര്‍ന്നചെ ഒരു പദവി അലങ്കരിക്കുന്ന മെമ്പര്‍ക്ക്‌ ആവശ്യമായ പള്ളി ഡോക്കുമെന്റ് നല്‍കാതെ പറഞ്ഞു വിട്ടു. അസി.വികാരിയ്ടെ നാറിയ പെരുമാറ്റം ശരി വയ്ക്കുന്ന മാഫിയ ആണ് മനക്കലെ "കൊക്ക്"(തരാം കിട്ടിയാല്‍ ഈ മാന്യ വായനക്കാരെയും വിഴുങ്ങും) എന്നറിയപ്പെടുന്ന "വികാരി" ചെങ്ങളം പള്ളിക്ക് ബോംബു വച്ചു തകര്‍ത്തത്.പള്ളി അച്ഛന്മ്മാര്‍ എന്ന് വിളിക്കപ്പെടുന്ന ഇവര്‍ സ്വയം ഭോഗികളും സമൂഹത്തില്‍ കയറിക്കൂടുന്ന നാറുന്ന പാറ്റകളുമാണ്,ക്ഷുദ്ര കീടങ്ങളാണ്..

Anonymous said...

കാഞ്ഞിരപ്പള്ളിയിലെ ചെങ്ങളം പള്ളി അസി.വികാരി ഒരു" വാഴക്കാ" ആണ്. ഒരു കേരള പി.എസ.സി.മെമ്പറുടെ മകളുടെ ആവശ്യത്തിനുള്ള " പള്ളിയച്ചന്റെ" ഒരു സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ അസി.വികാരിയുടെ അടുത്തു ചെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം അത് നല്‍കാതെ പറഞ്ഞുവിട്ടു. പി.എസ്.സി മെമ്പര്‍ നേരിട്ട് ചെന്ന് അദ്ദേഹത്തെ കണ്ടു പറഞ്ഞു: ഞാന്‍ പി.എസ് സി. മെമ്പര്‍ ........ആണ്. എന്റെ മകള്‍ക്ക് വേണ്ടി ആവശ്യപ്പെട്ട ഡോക്കുമെന്റ് തന്നാല്‍ കൊള്ളാം. അസി.വികാരി വാഴക്കായുടെ മറുപടി ഇതായിരുന്നു. " ഞാന്‍ പി.എസ്.സി.ടെസ്റ്റ്‌ ഒന്നും എഴുതുന്നില്ലല്ലോ......" കേരളത്തിലെ ഒരു വളരെ ഉയര്‍ന്നചെ ഒരു പദവി അലങ്കരിക്കുന്ന മെമ്പര്‍ക്ക്‌ ആവശ്യമായ പള്ളി ഡോക്കുമെന്റ് നല്‍കാതെ പറഞ്ഞു വിട്ടു. അസി.വികാരിയ്ടെ നാറിയ പെരുമാറ്റം ശരി വയ്ക്കുന്ന മാഫിയ ആണ് മനക്കലെ "കൊക്ക്"(തരാം കിട്ടിയാല്‍ ഈ മാന്യ വായനക്കാരെയും വിഴുങ്ങും) എന്നറിയപ്പെടുന്ന "വികാരി" ചെങ്ങളം പള്ളിക്ക് ബോംബു വച്ചു തകര്‍ത്തത്.പള്ളി അച്ഛന്മ്മാര്‍ എന്ന് വിളിക്കപ്പെടുന്ന ഇവര്‍ സ്വയം ഭോഗികളും സമൂഹത്തില്‍ കയറിക്കൂടുന്ന നാറുന്ന പാറ്റകളുമാണ്,ക്ഷുദ്ര കീടങ്ങളാണ്.. rhrupe

Anonymous said...

Anonymous said...
പിപ്പിലാഥ൯ എവിടെ?


പിപ്പിലാഥനെ കണ്ടുപിടിക്കുന്നവ൪ ശവപെട്ടി ജോജിയെ അറിക്കുക.
ഈ പറിഞ്ഞ നബറില്‍ ബെന്തപെടുക.
നബ൪: [ഏഴ് ബൂജം എട്ട്] രണ്ട് ആറ് എട്ട് - മൂന്ന് ഒബത് ഒന്ന് ഒബത്.

;;;;;;;;;;;;;;


He should be alive. But he told two things last year.
1. He will reveal his identity this year
2. He will stop writing this year

I think he kept his words. I don't agree to everything he wrote We had different opinions. But I respect him and he is somebody who should be respected for his knowledge and the way he present it. There is a lot to learn from Pippiladan and he is good enough to be a Guru to us and even to our priests and bishops. I request him to continue writing. We need you, Pippiladan!. Don't stop writing!

January 22, 2012 12:11 PM

Anonymous said...

കോലഞ്ചേരിയില്‍ നാളെ മുതല്‍ നഴ്‌സുമാ൪ നിരാഹാര സമരം.

കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ഒരാഴ്‌ചയായി തുടരുന്ന സമരം വീണ്ടും ശക്‌തിപ്പെടുത്തിയിരിക്കുകയാണ്‌. നഴ്‌സുമാരുമായി കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ മാനേജ്‌മെന്റ്‌ ഇന്നലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. നാളെ മുതല്‍ നിരാഹാര സമരത്തിലേക്ക്‌ കടക്കാനാണ്‌ നഴ്‌സുമാരുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്‌.

Anonymous said...

ലേക്‌ഷോറിലെ ചര്‍ച്ച പരാജയം; കോലഞ്ചേരിയില്‍ നാളെ മുതല്‍ നിരാഹാരം!!

കൊച്ചി: ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം തുടരും. പ്രശ്‌നം പരിഹരിക്കാന്‍ മാനേജ്‌മെന്റും നഴ്‌സുമാരുടെ സംഘടനയുമായി ഇന്നു നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക്‌ കടന്നിരിക്കുകയാണ്‌. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിച്ച സാഹചര്യത്തിലാണ്‌ ഇന്നു ചര്‍ച്ച നടത്തിയത്‌.

കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ഒരാഴ്‌ചയായി തുടരുന്ന സമരം വീണ്ടും ശക്‌തിപ്പെടുത്തിയിരിക്കുകയാണ്‌. നഴ്‌സുമാരുമായി കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ മാനേജ്‌മെന്റ്‌ ഇന്നലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. നാളെ മുതല്‍ നിരാഹാര സമരത്തിലേക്ക്‌ കടക്കാനാണ്‌ നഴ്‌സുമാരുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്‌.

Anonymous said...

ഡാളസില്‍ നിന്ന്‌ കേരളത്തിലേക്കുള്ള എമിറേറ്റ്‌സ് വിമാനം ആദ്യ സര്‍വ്വീസ്‌ നടത്തി

Dallas to Kerala ഫെബ്രുവരി രണ്ടിന്‌ ഉച്ചയ്‌ക്കു 11.50ന്‌ ഡാളസ്‌ ഫോര്‍ട്ട്‌വര്‍ത്ത്‌ ഇന്റര്‍നാഷണര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ D;11 ല്‍ നിന്നും ഇന്ത്യക്കാര്‍ക്കായുള്ള എമിറേറ്റ്‌സ് വിമാനം ആദ്യ സര്‍വ്വീസ്‌ നടത്തി. എമിറേറ്റ്‌സിന്റെ ആദ്യ പറക്കലിനോടനുബന്ധിച്ച്‌ എയര്‍പോര്‍ട്ട്‌ അധികൃതര്‍ നടത്തിയ ചടങ്ങില്‍ ഇന്ത്യന്‍ സാംസ്‌കാരിക വ്യവസായിക സംഘടനാ നേതാക്കളും ട്രാവല്‍ ഏജന്റുമാരും അമേരിക്കയിലെ ദുബായ്‌ അംബാസിഡര്‍ യൂസഫ്‌ ആല്‍ ഒറ്റായ്‌ബാ, ഡി.എഫ്‌. ഡബ്‌ളിയൂ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ജഫ്‌ ഫിഗന്‍, എമിറേറ്റ്‌സ് സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ നിഗേല്‍ പേജ്‌, ഫോര്‍ട്ട്‌വര്‍ത്ത്‌ മേയര്‍ ബെറ്റ്‌സി പ്രൈസ്‌ എന്നിവരും എമിറേറ്റിന്റെ മറ്റ്‌ ഉന്നത ഉദ്യോഗസ്‌ഥരും പങ്കെടുത്തു. എയര്‍ ഇന്ത്യയുടെ സര്‍വ്വീസ്‌ ഡാളസില്‍ നിന്നും ആരംഭിക്കുന്നതിനായി പ്രവര്‍ത്തിച്ച തിയോഫിന്‍ ചാമക്കാലായെ ഫോര്‍ട്ട്‌വര്‍ത്ത്‌ മേയര്‍ ബെറ്റ്‌സി പ്രൈസ്‌ അനുമോദിച്ചു. അമേരിക്കയുടെ യാത്രാസേവനരംഗത്ത്‌ എമിറേറ്റ്‌സ് ശക്‌തമായ സാന്നിദ്ധ്യമായി മാറുമെന്ന്‌ എമിറേറ്റ്‌സിന്റെ മുഖ്യട്രാവല്‍ ഏജന്റായ റിയാ ട്രാവല്‍സ്‌ അമേരിക്കയിലെ ബിസിനസ്‌ ഡവലപ്‌മെന്റ്‌ മാനേജര്‍ ഫസല്‍ നജിമുദീന്‍ അഭിപ്രായപ്പെട്ടു. അബുദാബി യാത്രാ വിമാനമായ ഇത്തിഹാദ്‌ എയര്‍ലൈന്‍സ്‌ എതാനും മാസങ്ങള്‍ക്കു ശേഷം ഡാളസില്‍ നിന്നും പുതിയ സര്‍വ്വീസ്‌ ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

Anonymous said...

കോടതി: കേരളത്തിലെ നെഴ്‌സുമാരുടെ സമരം കാരണം, രോഗികളെ സംരക്ഷിക്കാ൯ പോലീസ്‌!

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന "അങ്ങാടി" പളളിയിലെ ക്ലാവ൪ രോഗികള്‍ക്ക്‌ ആവശ്യമെങ്കില്‍ പോലീസ്‌ സംരക്ഷണം നല്‍കാനും മടിക്കില്ല കോടതി.

Anonymous said...

യേശു വിമോചനപ്പോരാളിയെന്ന്‌ പിണറായി
തിരുവനന്തപുരം: യേശുക്രിസ്‌തു വിമോചനപ്പോരാളിയായിരുന്നെന്നും അദ്ദേഹത്തെ മാനിക്കുന്നുവെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. കൊള്ളപ്പലിശക്കാരെ യേശുക്രിസ്‌തു ദേവാലയത്തില്‍ നിന്നും ചാട്ടവാറടിച്ചു പുറത്താക്കിയെന്നും അടിച്ചമര്‍ത്തപ്പെടുന്നവരുടെ വിമോചകനാണ്‌ യേശുവെന്നും പിണറായി പറഞ്ഞു.

വോട്ടു പിടിക്കാന്‍ ഉള്ള അവസാന തുറുപ്പ്.

Anonymous said...

കാലം പുരോഗമിച്ചു മാഷെ.

നുണയും, വഞ്ചനയും, മോഷണവും, പെണ്ണ് പിടുത്തവും മറ്റും നടത്തിയിട്ട് അത് ന്യായീകരിക്കാന്‍ വിശുദ്ധ ബൈബിളില്‍ നിന്നും രണ്ടു വചനം പറഞ്ഞാലൊന്നും ഇനി രക്ഷയില്ല എന്നോര്‍ക്കുക.

അച്ഛന്മാരോടുള്ള സര്‍വ ബഹുമാനങ്ങളോടും കൂടി പറയട്ടെ.

തെമ്മാടികള്‍ ആയ അച്ചന്മാരെ ഞങ്ങള്‍ക്ക് വേണ്ടേ വേണ്ട.

Anonymous said...

Dear Anonymous: I need more clarification here about the Chengalam Pally case. I understand the part regarding the PSC member. However, it is not clear what kind of certificate the PSC member was demanding. It depends upon what kind of documents he was asking for. In my opinion, the priest did the right thing because there might have been some discrepancy with the actual certificate and the PSC's demands.

I don't understand the point where you said 'ഇവര് സ്വയം ഭോഗികളും'. Please elaborate it a little more because I am confused.
If the person who wrote this is a married man: Please check your consciousness and find out how many times a day you did സ്വയം ഭോഗിo before you get married. You might have been a GURU in that. Right? Did you stop it after your marriage? If you did, good for you.....

Since I do not know the details of this PSC member's demands, I do not want to comment the അസി.വികാരിയുടെ actions. I however, do not agree with certain accusations such as സ്വയം ഭോഗിo. It is too much man... Leave them alone. I am happy because at least you did not write that the atchen went to 'PENNUPIDI'. Please don't accuse people of things that they haven't even aware of. It is called 'NAKKITHARAM PARACHIL' or 'PARADOOSHANAM'.

On another note: I do not know who the അസി.വികാരി you are talking about. However, I know a few atchens; I consider them as very genuine and reliable. Okay? If you have a problem with the atchens, you go to HELL!

KAALAM MAARI MONE....PAZHAYA THARIKIDA NADAKKILLA MONE....PANDATHE ATCHANMAAR PAREEKSHAKKU VARE HELP CHEYTHITTUNDU. MARAKKARUTHU. IPPOL ATCHANE NINAKKOKKE BALIYAADAAKKANAM ALLE. POYI THODU THEKADA......

Anonymous said...

പിപ്പിലാഥ൯ എവിടെ?


പിപ്പിലാഥനെ കണ്ടുപിടിക്കുന്നവ൪ ശവപെട്ടി ജോജിയെ അറിക്കുക.
ഈ പറിഞ്ഞ നബറില്‍ ബെന്തപെടുക.
നബ൪: [സെവണ്‍ സീറോ എയ്റ്റ്] റ്റു സിക്സ് എയ്റ്റ് - ത്രി ണയന്‍ വണ്‍ ണയന്‍. അതല്ലെങ്കില്‍ ഈ പറിഞ്ഞ നബറില്‍ ബെന്തപെടുക.
നബ൪: [ഏഴ് ബൂജം എട്ട്] രണ്ട് ആറ് എട്ട് - മൂന്ന് ഒബത് ഒന്ന് ഒബത്.

;;;;;;;;;;;;;;


He should be alive. But he told two things last year.
1. He will reveal his identity this year
2. He will stop writing this year

I think he kept his words. I don't agree to everything he wrote We had different opinions. I request him to continue writing. We need you, Pippiladan!. Don't stop writing!
January 22, 2012 12:11 PM

പിപ്പിലാഥ൯ ഇല്ലാത്ത് എത്രയോ ഭേദം.
പക്ഷേയെങ്കില്‍, നെഴ്‌സുമാരുടെ ഉറക്കെ കെടുത്തുന്ന കൊച്ചാപ്പി ചേട്ടന്‍ എവിടെ പോയി?
"അങ്ങാടി" പളളിയിലെ ക്ലാവ൪ പിതാവിന്‍റെ കൂടെ കൂടിയോ?
എന്താണാവോ കൊച്ചാപ്പി ചേട്ടന് ഒരു അനക്കം ഇല്ലാത്തേ?
വടി ഒടിക്കാന്‍ കൊച്ചാപ്പി ചേട്ടന്‍ അവരുടെ കൂടെ പോയിട്ടേ ഉള്ളോ, കൂടുതല്‍ വടിയുമായി കൊച്ചാപ്പി ചേട്ടന്‍ പിന്നാലെ.

Anonymous said...

ഗാര്‍ലണ്ടില്‍ അധാര്‍മികതയുടെ വിളഞ്ഞാട്ടം.Part1

ഗാര്‍ലന്‍ഡിലെ കല്‍ദായ അമ്പലത്തിന്‍റെ പ്രതിഷ്ഠക്ക് മുന്‍പും അതിനു ശേഷവും ശവപ്പെട്ടി ജോജിയുടെ നേതൃത്വത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍
എല്ലാ മര്യാധകളെയും ലംഘിക്കുന്ന രീതിയിലേക്ക് ഇപ്പോള്‍ വളര്‍ന്നു വലുതായി കഴിഞ്ഞിരിക്കുന്നു.ആണും പെണ്ണും കെട്ട വെള്ളയടിച്ച കുഴിമാടമായ, പെരും കള്ളനായ,നാണവും മാനവുമില്ലാത്തവനായ ശവപ്പെട്ടി ജോജി എന്ന് ലോകം
മുഴുവന്‍ കുപ്രസ്സിദ്ധിയാര്‍ജിച്ച കള്ള കത്തനാരുടെ നേതൃത്തത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന ചെറ്റത്തരങ്ങള്‍ ദിനം പ്രതി കൂടി വരുന്നത്
ഗാര്‍ലന്‍ഡിലെ പ്രതികരണ ശേഷി നഷ്ടപ്പെട്ട പൊതുജനമെന്ന കഴുതകള്‍ അറിയുന്നുണ്ടോന്ന്‍ സംശയമാണ്.ശവപ്പെട്ടി ജോജിയെന്ന പൂച്ച സന്യാസിയുടെ
ചില ചെയ്തികള്‍ കണ്ണടച്ച് പാലുകുടിക്കുന്ന ഗാര്‍ലണ്ട്കാരുടെ അറിവിലേക്കായി താഴെ കൊടുക്കുന്നു.അതില്‍ എന്തെങ്കിലും തെറ്റുണ്ടോന്നു നോക്കി പറയുക.
1 .അങ്ങാടി ബിഷപ്പിന് സ്വന്തം പെങ്ങളു മുഖേന കൈക്കൂലി നല്‍കി അമേരിക്കയിലേക്ക് വരാന്‍ അച്ചാരം വാങ്ങിയ ഈ വിദ്വാന്‍
ഗാര്‍ലണ്ട് പള്ളിയിലെ പൊതുയോഗ തീരുമാനം അട്ടിമറിച്ച് ക്ലാവര്‍ കുരിശ് പ്രതിഷ്ടിക്കാന്‍ തീരുമാനിച്ചതാണ് ഇയാളുടെ ആദ്യത്തെ തെണ്ടിത്തരം.
ബിഷപ്പിന്‍റെ അനുമതി വാങ്ങിയിട്ടാണ് പോലും ഇങ്ങിനെ ചെയ്തത്!
2 .കുട്ടികളെ CCD പഠിപ്പിക്കുവാന്‍ ഡൊനേഷന്‍ ചോദിച്ചതാണ് പിന്നീടിയാള്‍
ചെയ്ത ഒരക്രമം.ഡൊനേഷന്‍ കൊടുക്കാത്തവരുടെ കുട്ടികളെ ഇയാള്‍ പുറത്താക്കി.ഇതും ബിഷപ്പിന്‍റെ അനുമതി മേടിച്ചിട്ടാണത്രെ!
3 .പള്ളിപണിക്ക് പണം കൊടുത്തവരുടെ ലിസ്റ്റ് തിരുത്തി മണിയടി
വീരന്മാരുടെയും അടുപ്പക്കാരുടെയും ഇയാളുടെ ചെറ്റതരങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നവരുടെയും പേരില്‍ വലിയ തുകകള്‍ എഴുതികാണിച്ചു,പള്ളിക്ക്
കാര്യമായി ഒന്നും കൊടുക്കാതെ തന്നെ.മറ്റുള്ളവരുടെ മുന്‍പില്‍ ഈ കല്‍ദായ ഗുണ്ടകളെ വലിയവരാക്കി കാണിക്കുവാന്‍ മാത്രം.കൂടാതെ Money Tree
ല്‍ ഇവരുടെ പേരുകള്‍ ആധ്യസ്ഥാനങ്ങളില്‍ കൊണ്ടുവരുവാനും
കൂടിയാണിങ്ങനെ ചെയ്തത്.അതിനു പ്രതിഭലമായി ഈ കല്‍ദായ
പകല്‍ മാന്യന്മാര്‍ ഈ കള്ള പാതിരിയുടെ ഏതു കൊള്ളരുതായ്മകള്‍ക്കും കൂട്ട് നിന്നു.
4 .ജനങ്ങളെ പറ്റിച്ച് നീന്തല്‍ക്കുളമുള്ള ഒരു പഴഞ്ജന്‍ വീട് മേടിച്ചത് പണം തട്ടിക്കാനുള്ള മറ്റൊരു കളിയായിരുന്നു.അതും ബിഷപ്പ് പറഞ്ഞിട്ടാണ് പോലും.
5 .നല്ല രീതിയില്‍ സെക്രട്ടറി പണി ചെയ്തുകൊണ്ടിരുന്ന ഒരു മാന്യ
റിട്ട.പ്രൊഫസര്‍ വനിതയെ പുകച്ചു പുറത്ത് ചാടിച്ചിട്ട് എന്തും കൊടുക്കുവാന്‍ തയാറുള്ള ,കശാപ്പുകാരന്‍റെ മകളെ സെക്രടറി ആക്കിയതിന് പിന്നിലും ചില ദുരുദ്ധെശങ്ങലുണ്ടെന്നു വേണം കരുതാന്‍.ഇതും ബിഷപ്പ് പറഞ്ഞിട്ടാണത്രെ!
6 . പുതിയ കമ്മിറ്റിക്കാരെയും കൈക്കാരന്മാരെയും നോമിനേറ്റ് ചെയ്തപ്പോള്‍ ഗാര്‍ലണ്ട് ഇടവകയിലെ ഏറ്റവും വലിയ അകത്തോലിക്കരെയും തിരുസ്സഭക്ക് അനുസൃതമായി ജീവിക്കാത്തവരെയും മാത്രം തിരഞ്ഞെടുത്തു.അതില്‍ കള്ളുകുടിയന്മാരും പെമ്പ്രന്നോത്തിയുടെ അടി മേടിച്ചവരും divorce നടത്തിയവരും ഗുണ്ടകളും കള്ളന്മാരും അവരുടെ ബന്ധുക്കളും ഉള്‍പ്പെടുന്നു.പഴയ കമ്മിറ്റിയില്‍ ഇരുന്നവരുടെ സ്വന്തക്കാരെ മാത്രമാണ് പുതിയ കമ്മിറ്റിയില്‍ എടുത്തത്.ഇതെന്നാ കോണ്‍ഗ്രസ് രാഷ്ട്രീയമാണോ പരമ്പരാഗതമായി അധികാരം കൈയ്യാളാന്‍?ഈ പൂവാലന്‍റെ ചെറ്റത്തരങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നവര്‍ മാത്രമാണ് ഇപ്പോഴത്തെ കൈക്കാരന്മാരും കമ്മിറ്റിക്കാരും.കമ്മിറ്റിയില്‍ ചില ശ്രിംകാരമണികളെ ഉള്‍പ്പെടുത്തിയതെന്തിനാനെന്നും എല്ലാവര്ക്കും അറിയാം.ഇതും ബിഷപ്പ് പറഞ്ഞിട്ടാണത്രെ!

Anonymous said...

ഗാര്‍ലണ്ടില്‍ അധാര്‍മികതയുടെ വിളഞ്ഞാട്ടം.Part2
7 .പറഞ്ഞാല്‍ തീരാത്ത അത്രയും കൊള്ളരുതായ്മകള്‍ ഗാര്‍ലണ്ടില്‍
കാട്ടിക്കൂട്ടിയ ഈ വിരുതനെ ആലുവായിലാരുന്നെങ്കില്‍ ജനങ്ങള്‍ തുണിയില്ലാതെ ഓടിച്ചിട്ട് തല്ലിക്കൊന്നെനെ.ഇയാള്‍ അവസ്സാനമായി ചെയ്ത ഹീനകൃത്യം കേട്ടാല്‍ ഇയാളെ കാണുന്നവര്‍ കാര്‍ക്കിച്ചു തുപ്പും.പടിയടച്ചു പിണ്ഡം വയ്ക്കും.വളരെ നല്ല രീതിയില്‍ പണിയെടുത്തുകൊണ്ടിരുന്ന ഒരു ഓടിറ്ററെ അയാളെപ്പോലും അറിയിക്കാതെ തല്‍സ്ഥാനത്തുനിന്നും മാറ്റിയിരിക്കുന്നു!!മറ്റുള്ളവര്‍ പറഞ്ഞത് കേട്ടു ഇദ്ദേഹം വിവരം അറിയാന്‍ ശവപ്പെട്ടി ജോജിയെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതെ മുങ്ങി നടന്നു.അവസാനം പിടികൊടുത്തപ്പോള്‍ ശവപ്പെട്ടി പറയുകയാണത്രെ ബിഷപ്പിന്‍റെ അറിവോടെയാണ് ഇത് ചെയ്തതെന്ന്.ഇദ്ദേഹം ചെയ്ത കുറ്റമേന്താണെന്നു വച്ചാല്‍ പുതിയ പള്ളിയുടെ അല്‍ത്താരയിലേക്ക് ചങ്ങനാശ്ശേരിയില്‍ (പൌവത്തിലിന്‍റെ ബിനാമി കടയില്‍) നിന്ന് പര്‍ചേസ് ഒര്‍ടറോ ബില്ലോ ഇല്ലാതെ മേടിച്ച കുറച്ചു furniture നു വേണ്ടി എഴുതിയെടുത്ത $100000 നെ ക്കുറിച്ച് ചോദിച്ചതാണ്.ഈ 100000 ല്‍ ഒരു ഷെയര്‍ ശവപ്പെട്ടിയുടെ പൊളിഞ്ഞ കുടുംബമായ കണിയാംബടിയിലേക്ക് പോയത് പൊതുജനമറിയുമെന്നുള്ള പേടിയാണ് ഈ സത്യസന്ധനായ ഓടിട്ടറെ മാറ്റാനുള്ള കാരണം.എന്തിനാണ് furniture മേടിക്കാന്‍ ചങ്ങനാശ്ശേരിയില്‍ പോയതെന്നും അതിനെന്തിനു ഇത്രമാത്രം പൈസ മുടക്കിയെന്നുള്ളതും ഗാര്‍ലന്‍ഡിലെ പ്രതികരണശേഷി നഷ്ടപ്പെട്ട ജനങ്ങള്‍ പറ്റുമെങ്കില്‍ ഒന്ന് ചിന്തിക്ക്.കടുപ്പന്‍ നാട് വിട്ടപ്പോള്‍ ഗിഫ്റ്റ് ആയി കൊടുത്ത $5000 വും ഇദ്ദേഹം(ഓടിട്ടര്‍) ചോദ്യം ചെയ്തു.$80000 കൊടുത്ത് മേടിചെന്നു പറയപ്പെടുന്ന പുതിയ പള്ളിയിലെ സൌണ്ട് സിസ്റ്റത്തിന്‍റെ മറവിലും വന്‍ അഴിമതി നടന്നിട്ടുണ്ട്.അതും കണ്ടുപിടിക്കപ്പെടുമോയെന്നുള്ള പേടിയും ഈ കോന്തന്‍ കത്തനാര്‍ക്കുണ്ടായിരുന്നു.കൂടാതെ Momey Tree യില്‍ ഇട്ടിരിക്കുന്ന പേരുകളും അവര്‍ കൊടുത്ത പണവും താരതമ്യം ചെയ്യണമെന്നും ഈ ഓടിട്ടര്‍ ആവശ്യപ്പെട്ടിരുന്നുവത്രേ.ഇതും ശവപ്പെട്ടിക്കു തലവേധനയായിരുന്നു. ഇങ്ങിനെയൊക്കെയാണെങ്കില്‍ എന്തുമാത്രം അഴിമതി ഈ ശവപ്പെട്ടി ജോജിയുടെ നേതൃത്വത്തില്‍ ഈ പള്ളിപണിയില്‍ നടന്നിട്ടുണ്ടാവും?അഴിമതി നടന്നിട്ടില്ലെങ്കില്‍ എന്തിനു ഒരു പാവം ഓടിട്ടരെ മാറ്റണം.ഈ ലോകത്തിലേക്കും വച്ച് ഏറ്റവും പെരുംകള്ളനായ ഈ ശവപ്പെട്ടി ജോജിക്കിട്ടു പണി കൊടുക്കുവാന്‍ ഗാര്‍ലണ്ട്
കാര്‍ക്ക് ചുണയില്ലേ?ഏറ്റവും കുറഞ്ഞത്‌ ഇയാളെ സ്വന്തം വീട്ടില്‍ നിന്നെങ്കിലും പടിയടച്ചു പിണ്ഡം വയ്ക്കണം.ഏതായാലും ആണും പെണ്ണും കെട്ട ഇംഗ്ലീഷില്‍ ABCD മാത്രം പറയാന്‍ അറിയുന്ന ഈ കോന്തന്‍ കത്തനാരെ സഹിക്കുന്ന ഗാര്‍ലന്‍ഡിലെ സഹോദരങ്ങള്‍ക്ക്‌ വല്ല നോബല്‍ സമ്മാനവും കൊടുക്കെണ്ടിയതാണ്.

വാല്‍ക്കഷണം:CCD talent ഷോയിലേക്കുള്ള selection റൌണ്ടില്‍ പാടാനറിയാവുന്ന,കഴിഞ്ഞ talent ഷോവില്‍ prize മേടിച്ച (ഒരു കല്‍ദായ വാല് നക്കിയുടെ മകളെ) ഒരു കൊച്ചിനെ വെട്ടി നിരത്തിയിട്ടു ശവപ്പെട്ടിക്ക് ഏറ്റവും വേണ്ടപ്പെട്ട സെക്രടരിയുടെ മകള്‍ക്കും പൊട്ടന്‍ ജില് ക യുടെ മകള്‍ക്കും selection നല്‍കിയത് അഴിമതിയല്ലെയെന്നു ഗാര്‍ലന്‍ഡിലെ കല്‍ദായമാക്കള്‍ ഒന്നാലോചിക്കണം.ഈ ശവപ്പെട്ടിയെ എത്ര നാള്‍ ഇനിയും ചുമക്കണം ഗാര്‍ലണ്ടുകാര്‍?

Anonymous said...

മാര്‍ക്‌സും മതവും യേശുനാമത്തില്‍ :യേശു, ചരിത്രത്തിലെ ഏറ്റവും വലിയ വിമോചനപ്പോരാളി: പിണറായി

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിമോചനപ്പോരാളിയായാണു സി.പി.എം. യേശുക്രിസ്‌തുവിനെ കാണുന്നതെന്നു പിണറായി വിജയന്‍. ''ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിലും ബുദ്ധിമുട്ടാണു ധനവാനു സ്വര്‍ഗത്തില്‍ കടക്കാനെന്നാണ്‌ യേശുക്രിസ്‌തു പറഞ്ഞത്‌.

അത്‌ അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്‌ദമാണ്‌. അതുകൊണ്ടു സ്വാഭാവികമായും ഞങ്ങള്‍ അദ്ദേഹത്തെ ആദരിക്കും. അതില്‍ മറ്റാര്‍ക്കും വിഷമം തോന്നേണ്ട കാര്യമില്ല''- പിണറായി പറഞ്ഞു. സി.പി.എം. സംസ്‌ഥാനസമ്മേളനത്തോടനുബന്ധിച്ച്‌ 'ലോക്‌പാല്‍ ബില്ലും ഇന്ത്യന്‍ ജനാധിപത്യവും' എന്ന ദേശീയ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ''ആരാധനാലയങ്ങളില്‍നിന്നു പലിശക്കാരെയും കള്ളവാണിഭക്കാരെയും ചാട്ടവാറിനടിച്ചു ക്രിസ്‌തു പുറത്താക്കി. ലോകത്താകെയുള്ള ചൂഷിത, മര്‍ദിതജനങ്ങളെ മോചിപ്പിക്കാന്‍ കമ്യൂണിസത്തിനും ക്രിസ്‌തുമതത്തിനും കഴിയും. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ വിമോചന ദൈവശാസ്‌ത്രം ഇതിന്‌ ഉദാഹരണമാണ്‌. ചൂഷണത്തിനെതിരായ മുദ്രാവാക്യമാണു ക്രിസ്‌തു.

പണാധിപത്യത്തിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണു രാജ്യത്തു നടക്കുന്നത്‌. 543 പാര്‍ലമെന്റ്‌ അംഗങ്ങളില്‍ മുന്നൂറിലധികം പേരും കോടീശ്വരന്‍മാരാണ്‌. 138 കോണ്‍ഗ്രസ്‌ എം.പിമാരും 58 ബി.ജെ.പി. എം.പിമാരും കോടീശ്വരന്‍മാരാണ്‌. ഇവര്‍ക്കു ജനങ്ങളുടെ പ്രശ്‌നമറിയില്ല''- പിണറായി പറഞ്ഞു.

സാത്താന്റെ പരീക്ഷണം പോലെ: ചെന്നിത്തല

തിരുവനന്തപുരം: യേശുക്രിസ്‌തുവിന്റെ ചിത്രമുപയോഗിച്ചു സി.പി.എം. പ്രചാരണം നടത്തുന്നതു സാത്താന്‍ യേശുവിനെ മരുഭൂമിയില്‍ പരീക്ഷിച്ചതുപോലെയെന്നു കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല. കെ.പി.സി.സി. ഭാരവാഹിയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു രമേശ്‌.

ദൈവപുത്രനായ യേശുവിനെ പ്രചാരണത്തിന്‌ ഉപയോഗിക്കുന്ന സി.പി.എമ്മിന്റെ നടപടി ക്രൈസ്‌തവ വിശ്വാസികള്‍ക്ക്‌ അംഗീകരിക്കാനാവില്ല. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണിത്‌- രമേശ്‌ പറഞ്ഞു.

സി.പി.എമ്മിന്റേത്‌ അടവുനയം: മാര്‍ പവ്വത്തില്‍

കോട്ടയം: ഒരേസമയം വേട്ടക്കാരനൊപ്പം വേട്ടയാടുകയും ഇരയ്‌ക്കൊപ്പം ഓടുകയും ചെയ്യുന്ന വൈരുധ്യാത്മക നിലപാടാണു സി.പി.എമ്മിന്റേതെന്ന്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എജ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. പാര്‍ട്ടി പരിപാടിയില്‍ ക്രിസ്‌തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചത്‌ ഇതിനു തെളിവാണ്‌.

ക്രൈസ്‌തവ വിശ്വാസത്തെ സമൂഹത്തില്‍നിന്നു പുറത്താക്കാന്‍ ഒരു നൂറ്റാണ്ടോളം ക്രൈസ്‌തവരെ പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്‌ത പ്രത്യയശാസ്‌ത്രക്കാര്‍ ഇപ്പോള്‍ ക്രിസ്‌തുവിനെ പ്രദര്‍ശനവസ്‌തുവാക്കുന്നതു വിചിത്രമാണ്‌. അവരുടെ അടവുനയത്തിന്റെ ഭാഗമായേ ഇതിനെ കാണാന്‍ കഴിയൂ; മാര്‍ പവ്വത്തില്‍ പറഞ്ഞു.

Anonymous said...

പിണറായി വിജയന്‍ മാനസന്തരപ്പെട്ടു!!ജീസസ്സിനെ ഏറ്റുപറഞ്ഞ സ്ഥിതിക്ക് അദ്ധേഹത്തെ ഒരു ബിഷപ്പ് എങ്കിലും ആക്കണം .പറ്റുമെങ്കില്‍
അദ്ധേഹത്തെ ചിക്കാഗോ രൂപതയില്‍ നിയമിക്കണം.ക്രിസ്തുവിനെ അറിയുന്നവന്‍ വേണം ബിശോപ്പകന്‍!!!പുള്ളിക്കണേല്‍ അരമനകളും
മെത്രാന്മാരും സുപരിചിതവും ആണുതാനും.

Anonymous said...

Dear Anonymous: I need more clarification here. I understand the part regarding the PSC member. However, it is not clear what kind of certificate the PSC member was demanding. It depends upon what kind of documents he was asking for. In my opinion, the priest did the right thing because there might have been some discrepancy with the actual certificate and the PSC's demands.

I don't understand the point where you said 'ഇവര് സ്വയം ഭോഗികളും'. Please elaborate it a little more because I am confused.
If the person who wrote this is a married man: Please check your consciousness and find out how many times a day you did സ്വയം ഭോഗിo before you get married. You might have been a GURU in that. Right? Did you stop it after your marriage? If you did, good for you.....

Since I do not know the details of this PSC member's demands, I do not want to comment the അസി.വികാരിയുടെ actions. I however, do not agree with certain accusations such as സ്വയം ഭോഗിo. It is too much man... Leave them alone. I am happy because at least you did not write that the atchen went to 'PENNUPIDI'. Please don't accuse people of things that they haven't even aware of. It is called 'NAKKITHARAM PARACHIL' or 'PARADOOSHANAM'.

On another note: I do not know who the അസി.വികാരി you are talking about. However, I know a few atchens; I consider them as very genuine and reliable. Okay? If you have a problem with the atchens, you go to HELL!

KAALAM MAARI MONE....PAZHAYA THARIKIDA NADAKKILLA MONE....PANDATHE ATCHANMAAR PAREEKSHAKKU VARE HELP CHEYTHITTUNDU. MARAKKARUTHU. IPPOL ATCHANE NINAKKOKKE BALIYAADAAKKANAM ALLE. POYI THODU THEKADA......

Anonymous said...

പിണറായി വിജയന്‍ മാനസന്തരപ്പെട്ടു!!

praise the lord
praise the lord
helleluya

make him the Angamaly bishop

Anonymous said...

It was so awkward and awful to see our priests and nuns parade thru angamally town and they were rightfully hurled curses and obscenities by the onlookers. The catholic management is in the forefront in exploiting the nursing students and new graduating nurses. They who preach don't do what they preach. No wonder why their flocks are loosing their faith in them. Many might have seen the undercover investigation by Asianet not too long ago about catholic school management bargaining Lakhs of rupees for appointments. It's totally against the orders of cardinal Vithayathil. These priests go after the money despite their gospel preaching to store valuables in heaven not here on earth!, what a noble preaching..shame on u