Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, February 8, 2012

ഫാ ശാശ്ശേരിയുടെ അധിക പ്രസംഗം - ജനങ്ങള്‍ പ്രക്ഷുബ്ദ്ധര്‍

കഴിഞ്ഞ ഞായറാഴ്ച കൊപ്പേല്‍ പള്ളി പൊതുയോഗത്തില്‍ വികാരി ഫാ. ശാശ്ശേരി നടത്തിയ ചില പ്രസ്താവനകള്‍ ചിക്കാഗോ ഇടവകയിലെ ജനങ്ങളെ പ്രക്ഷുബ്ദ്ധരാക്കിയിരിക്കുന്നു. ചിക്കാഗോ കതീദ്രല്‍ ദേവാലയത്തിലും പരിസരങ്ങളിലും തന്റെ ആശയം അനുസരിച്ച് ക്യാമറകള്‍ വിന്യസിച്ചതിനു അദ്ദേഹം പറഞ്ഞ കാരണങ്ങള്‍  ആണ് ജനങ്ങളെ പ്രകോപിതര്‍ ആക്കിയിരിക്കുന്നത്. 
ചിക്കാഗോയിലെ യൂത്തുകള്‍ പള്ളിയങ്കണത്തില്‍ വച്ച് മയക്കു മരുന്നുകള്‍ ഉപയോഗിക്കുകയും വില്‍പ്പനവാങ്ങല്‍ നടത്തുകയും ചെയ്യുന്നു. കൂടാതെ മറ്റു പല അനാശാസ്യ പ്രവര്‍ത്തനങ്ങളും അവിടെ നടക്കുന്നതായി അധികാരികള്‍ക്ക് അറിവ് കിട്ടി. മയക്കു മരുന്ന് ഉപയോഗിക്കുന്നതിന്റെ ഫോട്ടോ അയല്‍പക്കത്ത് കാരന്‍ അധികാരികള്‍ക്ക് അയച്ചു കൊടുത്തു. ഈ സാഹചര്യത്തിലാണ് പള്ളിയില്‍ ക്യാമറകള്‍ സ്ഥാപിക്കുവാന്‍ തന്റെ നിര്‍ദേശം അനുസരിച്ച് തീരുമാനം ആയത്. കൊപ്പെളിലും ക്യാമറകള്‍ വയ്ക്കേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

തികച്ചും നിരുത്തരവാദിത്ത്വപരവും അടിസ്ഥാനരഹിതവും ആയ ആരോപണങ്ങള്‍ ആണ് ഫാ ശാശ്ശേരി ഉന്നയിച്ചിരിക്കുന്നത്. ചിക്കാഗോയിലെ യുവതീയുവാക്കളെ ഒന്നടങ്കം ചെളി വാരി എറിയുന്ന തരത്തിലുള്ള മേല്‍പ്പറഞ്ഞ പ്രസ്താവനകള്‍ വഴി അദ്ദേഹം മാന്യതയുടെയും പൌരോഹിത്യ ത്തിന്റെയും എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചിരിക്കുകയാണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍ ആണ് ഫാ. ശാശ്ശേരി ചിക്കാഗോയിലെ യുവതീയുവാക്കളെ മയക്കു മരുന്നുപയോഗവുമായി ബന്ധപ്പെടുത്തുന്നത്? പള്ളിപ്പരിസരത്താകട്ടെ മറ്റെവിടെയെങ്കിലും ആകട്ടെ മയക്കു മരുന്നുപയോഗവും കൊടുക്കല്‍ വാങ്ങലും ക്രിമിനല്‍ കുറ്റങ്ങള്‍ ആണ്. അതറിഞ്ഞു വച്ചിട്ട് നിയമപാലകരെ അറിയിക്കാതിരിക്കുന്നതും കുറ്റകരമാണ്. സാക്ഷിയായി അയല്‍ വീട്ടുകാരന്‍ ഉണ്ടായിട്ടും, തെളിവായി ഫോട്ടോ ഉണ്ടായിട്ടും എന്തുകൊണ്ട് ഫാ. ശാശ്ശേരി അധികൃതരെ വിളിച്ചു കുറ്റവാളി കള്‍ക്കെതിരെ നടപടികള്‍ എടുത്തില്ല? അത് ചെയ്യാതെ നാട് നീളെ നമ്മുടെ കുഞ്ഞുങ്ങളെ പ്പറ്റി അപവാദം പറഞ്ഞു പരത്തുന്നത് കുറ്റകരമായ സ്വഭാവഹത്യയല്ലേ? അതുപോലെ തന്നെ നമ്മുടെ ചെറുപ്പക്കാര്‍ പള്ളിയില്‍ വച്ച്  പല അനാശാസ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നുണ്ട് എന്ന് അദ്ദേഹം ആരോപിക്കുമ്പോള്‍ അദ്ദേഹം ഉദ്ദേശിക്കുന്നത് ലൈംഗീക പ്രവര്‍ത്തനങ്ങള്‍ അല്ലെ. കാടടച്ചു വെടിവച്ചു ഇങ്ങനെയുള്ള ആരോപണങ്ങള്‍ നടത്തുമ്പോള്‍ നമ്മുടെ സീറോ മലബാറിലെ സര്‍വ യുവതീ യുവാക്കളെയും അദ്ദേഹം സംശയത്തിന്റെ നിഴലില്‍ ആക്കുകയാണ്. 

ഇനി ഇപ്പോള്‍ ഫാ ശാശ്ശേരി പറയുന്ന പോലെ പള്ളിയങ്കണം നമ്മുടെ പിള്ളേര് സോദോം-ഗോമോറയാക്കുന്നത് തടയാനാണ് ചിക്കാഗോയില്‍ ക്യാമറകള്‍ വച്ചത്  എങ്കില്‍ പള്ളിയകത്ത് എന്തിനു അവ സ്ഥാപിക്കണം? അതുപോലെ തന്നെ ഒരപവാദവും സൃഷ്ടിക്കാത്ത, സൃഷ്ടിക്കാന്‍ കെല്‍പ്പോ നാഡീബലമോ ഇല്ലാത്ത ഗാര്‍ലാന്‍ഡില്‍ എന്തിനു അവ വച്ചു? പ്രതികാര ശേഷി അശേഷമില്ലാത്ത ഗാര്‍ലാണ്ടിലെ പഞ്ചപാവങ്ങളുടെ കുഞ്ഞുങ്ങള്‍ ലൈംഗീകമായോ നിയമ വിരുധമായോ എന്ത് ചെയ്യും എന്നാണു അധികാരികള്‍ ഭയപ്പെടുന്നത്? വിത്ത്‌ ഗുണം  പത്തു ഗുണം എന്ന് പറഞ്ഞ പോലെ അവര്‍ക്കതിനുള്ള ധൈര്യമോ ചങ്കുറപ്പോ  എവിടെ നിന്നും ഉണ്ടാകാനാണ്?  അതോ നമ്മുടെ പുതിയ തലമുറയ്ക്ക് അവരുടെ മുന്‍ തലമുറയെക്കാള്‍ ഹോര്‍മോണിന്‍റെ അധിപ്രസരം കൂടുതല്‍ ഉണ്ടെന്നാണോ അധികാരികള്‍ സംശയിക്കുന്നത്?

സീറോ മലബാര്‍ പള്ളികളില്‍ ക്യാമറകള്‍ വയ്ക്കാന്‍ അധികാരികള്‍ ആക്രാന്തം കാണിക്കുന്നതിന്റെ ശരി ഉദ്ദേശം അള്‍ത്താരകളില്‍ അവര്‍ ജനഹിത വിരുദ്ധമായി സ്ഥാപിക്കുന്ന ക്ലാവര്‍ കുരിശും കര്‍ട്ടനും രഹസ്യമായി എടുത്തു മാറ്റുന്നതില്‍ നിന്നും പൊതു ജനങ്ങളെ നിരുല്‍സാഹപ്പെടുത്തുവാന്‍ വേണ്ടി മാത്രം ആണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ അതിനു കാരണമായി നമ്മുടെ വളര്‍ന്നു വരുന്ന തലമുറയിലെ മുതിര്‍ച്ചയായ ആണ്‍പിള്ളേരെയും  പെണ്‍പിള്ളേരെയും പറ്റി അപവാദം പറഞ്ഞു കൊണ്ട് നടക്കുക വഴി ഫാ ശാശ്ശേരി ശിക്ഷാര്‍ഹമായ തെറ്റാണ് ചെയ്യുന്നത്. ചിക്കാഗോ ഇടവകയിലെ ഓരോ മാതാപിതാക്കളെയും കൂടിയാണ് അദ്ദേഹം തന്റെ ഈ അധിക പ്രസംഗം വഴി അധിക്ഷേപിച്ചിരിക്കുന്നത്. 

മമ്മൂട്ടി നടിക്കുന്ന ശാശ്ശേരി മാമൂക്കോയയേക്കാള്‍ തരം താഴ്ന്നിരിക്കുന്നു. 

വാല്‍ക്കഷ്ണം:
ഈ മനുഷ്യന്റെ ഒരു hypocracy! ഈയിടെ പത്രത്തില്‍ വായിച്ചതാണ്. World Malayalee Counsil ന്റെ ഏതോ യോഗത്തിനു മുഖ്യാതിഥിയായി നമ്മുടെ ഫാ. ശാശ്ശേരി പോയി. മലയാളികള്‍ തങ്ങളുടെ പൊങ്ങച്ചം ലോകരെ കാണിക്കുവാന്‍ ഇല്ലാത്ത കാശ് കൊടുത്തു വലിയ വലിയ വീടുകളും, അലങ്കാര കാറുകളും വാങ്ങുന്നതിനെ അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ശക്തിയായി വിമര്‍ശിച്ചു. അതുപോലെ തന്നെ ഈയടുത്ത ഒരു ദിവസം അദ്ദേഹം ഒരു വീട് സന്ദര്‍ശിക്കാന്‍ പോയി. രണ്ടു കുഞ്ഞുങ്ങള്‍ മാത്രമുള്ള അവര്‍ക്ക് ഇത്രയും മുറികളുള്ള വീടിന്റെ ആവശ്യം എന്തെന്നായി അദ്ദേഹത്തിന്‍റെ ചോദ്യം!

ഫാ. ശാശ്ശേരിയോട് ഞങ്ങള്‍ ഒന്ന് ചോദിച്ചോട്ടെ. പെണ്ണും പിടക്കോഴിയും ഇല്ലാത്ത അങ്ങേക്ക് എന്തിനാണ് ഒരു പുതു പുത്തന്‍ ഹോണ്ട SUV ? നാട്ടില്‍ നിന്നും വന്നിട്ട് ജെറ്റ് ലാഗ് പോലും തീരും മുമ്പ് BMW ഓടിച്ചു കൊണ്ട് നടന്നതോ? അതുപോലെ തന്നെ ഒരു മിഷന്‍ രൂപതയില്‍ ജോലി ചെയ്യുന്ന അങ്ങേക്ക്  മണിക്കൂറിനു 8  ഡോളര്‍ പോലും ശമ്പളമില്ലെന്ന് പണ്ടപ്പരപ്പും പരാതിയും പറയുന്നത് എന്തിനാണ്. കാശ് സമ്പാതിക്കാന്‍ വേണ്ടിയാണോ അങ്ങ് ഇങ്ങോട്ട് വന്നിരിക്കുന്നത്. 

സംസാരത്തിലും പ്രവര്‍ത്തിയിലും അല്‍പ്പം പക്വത കാണിച്ചാല്‍ നന്നായിരുന്നു.


64 comments:

Anonymous said...

വികാരി ഫാ. ശാശ്ശേരി, വീട് വെഞ്ചിരിപ്പിനും മറ്റും ടിപ്പ്, $100.00 to $200.00 വാങ്ങുന്നില്ലെങ്കിലും ലാപ് ടോപ്പ് ഫാ.സക്രീയ വാങ്ങാറുണ്ട്. ആ ടിപ്പ് പളളിയുടെ പേരില്‍ ആ വീട്ടുകാ൪ ചെക്കിലെഴുതിപോയാല്‍, ലാപ് ടോപ്പ് ഫാ.സക്രീയ ആ വീട്ടുകാരെ പുളിച്ച തെറിയും പറഞ്ഞുകൊണ്ട് വെഞ്ചിരിപ്പിനും മറ്റും അഭിഷേകം ചെയാറുമുണ്ട്. കര്‍ണാടക മന്ത്രിമാര്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമാകുന്നു'കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ മന്ത്രി മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ വീക്ഷിക്കുന്ന രംഗങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്തു വിട്ടു. സഹകരണ മന്ത്രി ലക്ഷ്മണ്‍ സാവദി മൊബൈല്‍ ഫോണില്‍ അശ്ലീല രംഗങ്ങള്‍ ആസ്വദിക്കുന്ന ദൃശ്യങ്ങളാണ് ചാനല്‍ പുറത്തു വിട്ടത്. സീറ്റിനു സമീപത്തുള്ള വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സി.സി. പാട്ടീലും ദൃശ്യങ്ങള്‍ കാണുന്നതായി ചാനല്‍ രംഗങ്ങളിലുണ്ട്. പള്ളികളില്‍ ഒളി ക്യാമറകള്‍ വെക്കുന്നതുകൊണ്ട് വികാരി ഫാ. ശാശ്ശേരിക്ക് നേട്ടമില്ലെങ്കിലും ഫ്ലോറിടാ ലാപ് ടോപ്പ് ഫാ.സക്രീയക്ക് കര്‍ണാടക മന്ത്രിമാര്‍ അശ്ലീല ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കണ്ടതുപോലെ ലാപ് ടോപ്പിലും മൊബൈല്‍ ഫോണിലും മറ്റു കുന്താണ്ടങ്ങളിലുടെ കാണുന്നില്ല എന്ന് ആരു കണ്ടു.

Anonymous said...

വട്ട൯ തോമയുടെ കൂടെ ചുറ്റികറങ്ങുന്ന ഏത് അച്ഛ൯മാരാണ് നേര് പറയുന്നത്.

വട്ട൯ തോമാ, സ്വന്തം അപ്പനെ അവഗേളിച്ച് പറഞ്ഞതില്‍ പിന്നേ വട്ട൯ തോമാ ഗതി പിടിച്ചട്ടില്ല.
വട്ട൯ തോമയുടെ സ്വന്തം അപ്പ൯ യേശുവിന്‍റെ ക്രുശിതരൂപത്തിനുവേണ്ടി പൌവ്വത്തിനെതിരെയുമായി പ്രവ൪ത്തിച്ച മഹാ൯ എന്ന് ജെനങ്ങളോട് പളളിയില്‍ വെച്ച് പരസൃമായി നുണ പറഞ്ഞതിനുശേഷം എന്നാണ് വട്ട൯ തോമാ നേരെചൊവിനേ സംസാരിച്ചിരിക്കുന്നത്.

നമ്മുടെ ബെഹുമാനനായ ബിഷപ്പ് അങ്ങാടിയത്ത് കോപ്പലില് പളളിയുടെ അള്‍ത്താരയില്‍ വെച്ച് പരസൃ മായി നുണപറഞ്ഞതോ.

കോപ്പലിലെ അള്‍ത്താരയില്‍ പരസൃ മായി നുണകള്‍ എല്ലാ ഞായറാഴ്ച്ചകളിലും വിളിച്ചു ബ്ലാ ബ്ലാ ബ്ലാ കൂവികൊണ്ടിരുന്നതോ.

നല്ലവനായ വന്ന ഫാ.ശാശ്ശേരി, കോപ്പലിലെ അള്‍ത്താരയില്‍ പരസൃമായി [വട്ടന്‍ തോമ സൌകര്യ പൂര്‍വ്വം ഒരു ചോദ്യം ഉന്നയിച്ചതുകൊണ്ട്] നുണ പറയേണ്ട വന്നതോ, ചിക്കാഗോയിലെ യൂത്തുകള്‍ പള്ളിയങ്കണത്തില്‍ വച്ച് മയക്കു മരുന്നുകള്‍ ഉപയോഗിക്കുകയും വില്‍പ്പനവാങ്ങല്‍ നടത്തുകയും ചെയ്യുന്നു. കൂടാതെ മറ്റു പല അനാശാസ്യ പ്രവര്‍ത്തനങ്ങളും അവിടെ നടക്കുന്നതായി അധികാരികള്‍ക്ക് അറിവ് കിട്ടി. മയക്കു മരുന്ന് ഉപയോഗിക്കുന്നതിന്റെ ഫോട്ടോ അയല്‍പക്കത്ത് കാരന്‍ അധികാരികള്‍ക്ക് അയച്ചു കൊടുത്തു. ഈ സാഹചര്യത്തിലാണ് പള്ളിയില്‍ ക്യാമറകള്‍ സ്ഥാപിക്കുവാന്‍ തന്റെ നിര്‍ദേശം അനുസരിച്ച് തീരുമാനം ആയത്.

Anonymous said...

ക്രിസ്തു പൂര്‍ത്തിയാക്കാനിരുന്ന ഏകബലിയുടെ പ്രതീകങ്ങള്‍ മാത്രമായിരുന്ന പഴയനിയമത്തിലെ ആരാധനകളും ബലികളും ക്രിസ്തുവിന്റെ ആഗമനത്തോടെ നിരര്‍തകമായി. . ക്രിസ്തുവാണ്‌ നമ്മുടെ നിത്യ ഉന്നത പുരോഹിതന്‍. ക്രിസ്തുവിനാല്‍ തുറക്കപ്പെട്ട ആ ദിവ്യബലിപീഠത്തില്‍ ലോകവസാനംവരെ താന്‍ അര്‍പ്പിച്ച ബലി തുടര്‍ന്നു പോകുവാന്‍ ബലിപീഠം ഇനി അടച്ചുപൂട്ടേണ്ടാ എന്ന സന്ദേശമാണ്‌ ക്രൂശിതമരണം വെളിപ്പെടുത്തുന്നത്‌.

Anonymous said...

Da Koppa,

Achan Odikkunnathu oru Toyota Rav4 aanu. Honda CRV ennatha,Toyota Rav ennatha ennu ariyan melatha thendi..Nee okke Americayil annalloda jeevikkunne..

Anonymous said...

ചിക്കാഗോയിലെ യൂത്തുകള്‍ ഓണ പൂക്കളം ഉണ്ടാക്കിയത് കഞ്ചാവ് പൂക്കളായിരുന്നോ?

ചിക്കാഗോയിലെ യൂത്തുകള്‍ പള്ളിയങ്കണത്തില്‍ വച്ച് മയക്കു മരുന്നുകള്‍ ഉപയോഗിക്കുകയും വില്‍പ്പനവാങ്ങല്‍ നടത്തുകയും ചെയ്യുന്നു. കൂടാതെ മറ്റു പല അനാശാസ്യ പ്രവര്‍ത്തനങ്ങളും അവിടെ നടക്കുന്നതായി അധികാരികള്‍ക്ക് അറിവ് കിട്ടി. മയക്കു മരുന്ന് ഉപയോഗിക്കുന്നതിന്റെ ഫോട്ടോ അയല്‍പക്കത്ത് കാരന്‍ അധികാരികള്‍ക്ക് അയച്ചു കൊടുത്തു. ഈ സാഹചര്യത്തിലാണ് പള്ളിയില്‍ ക്യാമറകള്‍ സ്ഥാപിക്കുവാന്‍ തന്റെ നിര്‍ദേശം അനുസരിച്ച് തീരുമാനം ആയത്. കൊപ്പെളിലും ക്യാമറകള്‍ വയ്ക്കേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

Anonymous said...

മണിക്കൂറിനു 8 ഡോളര്‍ പോലും ശമ്പളമില്ലെന്ന് ?????

1800 X 12 = $21,600 (No Tax)
Hours working
Per week 12 maximum
Per year (11 months) 576- rounded to 600

Per hour $ 21600/600 = $36.00
$36.00 Tax free means $44(taxable)
Plus free accomodation
free insurance
free food
free phone
free internet
one month vacation
No layoff untill mess with Bishop.

What else needed???

Anonymous said...

എല്ലാ ഭാര്യ ഭര്‍ത്താക്കന്‍ മാരും കാണണ്ട പടം---Summer in Britain.---- http://www.youtube.com/watch?v=GjuUxr8TvTE

Anonymous said...

very good! I want to be an achan. There is good food, good money, and good accommodation. no responsibilities, no worry about job, and do not have to listen to wife's big mouth and worry about children (like my friend),Why not? I want to be a priest!

Where is the nearest seminary? What should I do to get there? Does anybody has an application form? Can I keep my girl friend? Please give me ideas. Tx.

Anonymous said...

അതുപോലെ തന്നെ ഒരപവാദവും സൃഷ്ടിക്കാത്ത, സൃഷ്ടിക്കാന്‍ കെല്‍പ്പോ നാഡീബലമോ ഇല്ലാത്ത ഗാര്‍ലാന്‍ഡില്‍ എന്തിനു അവ വച്ചു? പ്രതികാര ശേഷി അശേഷമില്ലാത്ത ഗാര്‍ലാണ്ടിലെ പഞ്ചപാവങ്ങളുടെ കുഞ്ഞുങ്ങള്‍......
-------------------------
വളരെ ഇഷ്ടപ്പെട്ടു. വരി ഉടക്കപ്പെട്ടവന്റെ അത്മ നൊമ്പരത്തിലേക്ക് ഇത് പോലെ കുത്ത് വാക്കുകള്‍ പറയേണ്ടിയിരുന്നില്ല. ഇത് കേട്ടിട്ടെങ്കിലും അവര്‍ക്ക് സ്വല്പം ഉശിര് വെച്ചെങ്കില്‍ നല്ലത്. വയാഗ്ര കൊടുക്കുന്ന ഫലം ചെയ്യും.

Anonymous said...

വിരിയിട്ടു അടക്കുന്നതും, നിരീക്ഷണ ക്യാമറ വെക്കുന്നതും ഒക്കെ കൂട്ടി വായിക്കുമ്പോള്‍ തോന്നുന്നത്, യേശു പള്ളിക്ക് അകത്തു നിന്നും ഓടി പോകാതിരിക്കാന്‍ ആണെന്നാണ്. യേശു അതിനകത്ത് ഇല്ലെങ്കില്‍ സര്‍വ പണിയും പാളുകയില്ലേ?

Anonymous said...

ഡിസംബറില്‍ കേരളം കുടിച്ചത്‌ 702 കോടിയുടെ മദ്യം

കൊച്ചി: ക്രിസ്‌മസ്‌ സീസണില്‍ കേരളത്തില്‍ വിറ്റഴിഞ്ഞത്‌ 702.91 കോടി രൂപയുടെ വിദേശ മദ്യമെന്നു ബിവറേജസ്‌ കോര്‍പറേഷന്‍. ബിയറിന്റെ വില്‍പന കൂടി ഉള്‍പ്പെടുത്തിയാണിത്‌.

21.72 ലക്ഷം കെയ്‌സ് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം 2011 ഡിസംബറില്‍ വിറ്റഴിച്ചതായാണു വിവരാവകാശപ്രകാരം ലഭിച്ച കണക്കുകള്‍ വ്യക്‌തമാക്കുന്നത്‌. 8.98 ലക്ഷം കെയ്‌സ് ബിയറും ഇക്കാലയളവില്‍ വിറ്റഴിച്ചു.

മദ്യവിമുക്‌തി നേടാനുള്ള ഡി-അഡിക്ഷന്‍ കേന്ദ്രങ്ങള്‍ക്ക്‌ അനുവദിച്ച രണ്ടുകോടി രൂപ സര്‍ക്കാര്‍ ചെലവിട്ടിട്ടില്ല. കളമശേരി മെഡിക്കല്‍ കോളജിന്‌ ഈയിനത്തില്‍ 30 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഈ തുകയും കൈമാറിയിട്ടില്ല.

സംസ്‌ഥാനത്ത്‌ 383 മദ്യവില്‍പനശാലകള്‍ വഴിയാണ്‌ ബിവറേജസ്‌ കോര്‍പറേഷന്‍ മദ്യവില്‍പന നടത്തുന്നത്‌.

Anonymous said...

No layoff until mess with Thamara kurissu or Bishop.

What else needed???

Anonymous said...

ഇത് എന്താണ് മാഷെ, വടി വെട്ടാന്‍ പോയിട്ട് താമസം വിനയില്‍ അവസ്സനിപ്പിച്ചോ ?

Anonymous said...

എന്തിനാണ് പെണ്ണും മക്കളും ഇല്ലാത്ത വൈദിക൪ക്ക് അമേരിക്കയില്‍ വലിയ ബഗ്ലാവും സിംമിംപൂളും. ഉദാഹരണത്തിന്: ഗാ൪ലാഡ് ശവപെട്ടി എന്നറിയപെടുന്ന ഫാ.ജോജിക്ക് ഒരു മുറിയുളള അപ്പാ൪ട്ട്മെന്‍റ് പോരെ, രണ്ട് വീട് എന്തിനാണ്. ഒന്ന് അച്ചിവീടും, മറ്റെത് ചിന്നവീടും ആണോ ഫാ.ജോജിയുടേത്. ഇത്രക്കും വലിയ വീടും പോരാഞ്ഞട്ട് വലിയ സിംമിംപൂളും. World Malayalee Counsil ന്റെ ഏതോ യോഗത്തിനു മുഖ്യാതിഥിയായി നമ്മുടെ ഫാ.ശാശ്ശേരി, വൈദിക൪ക്ക് എന്തിനാണ് അമേരിക്കയില്‍ വലിയ ബഗ്ലാവും സിംമിംപൂളും പ്രസ്ഥാപന നടത്തിയോ.


ഈ മനുഷ്യന്റെ ഒരു hypocracy! ഈയിടെ പത്രത്തില്‍ വായിച്ചതാണ്. World Malayalee Counsil ന്റെ ഏതോ യോഗത്തിനു മുഖ്യാതിഥിയായി നമ്മുടെ ഫാ. ശാശ്ശേരി പോയി. മലയാളികള്‍ തങ്ങളുടെ പൊങ്ങച്ചം ലോകരെ കാണിക്കുവാന്‍ ഇല്ലാത്ത കാശ് കൊടുത്തു വലിയ വലിയ വീടുകളും, അലങ്കാര കാറുകളും വാങ്ങുന്നതിനെ അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ശക്തിയായി വിമര്‍ശിച്ചു. അതുപോലെ തന്നെ ഈയടുത്ത ഒരു ദിവസം അദ്ദേഹം ഒരു വീട് സന്ദര്‍ശിക്കാന്‍ പോയി. രണ്ടു കുഞ്ഞുങ്ങള്‍ മാത്രമുള്ള അവര്‍ക്ക് ഇത്രയും മുറികളുള്ള വീടിന്റെ ആവശ്യം എന്തെന്നായി അദ്ദേഹത്തിന്‍റെ ചോദ്യം!

Anonymous said...

ചിക്കാഗോയിലെ യൂത്തുകള്‍ പള്ളിയങ്കണത്തില്‍ 24 മണിക്കൂ൪ ഒരു ദിവസം + ഒരു ആഴ്ച്ചയില്‍ 7 ദിവസം = 168 മണിക്കൂ൪ ഒരു ആഴ്ച്ചയില്‍!
ഒന്നര മണിക്കൂ൪ മാത്രമേ ചിക്കാഗോയിലെ യൂത്തുകള്‍ പള്ളിയങ്കണത്തില്‍ വച്ച് മയക്കു മരുന്നുകള്‍ ഉപയോഗിക്കുവാ൯ സമയം കിട്ടു. ഒന്നര മണിക്കൂ൪ മാത്രമേ അല്ലേ ഒളളു ഞായറാഴ്ച്ച കു൪ബാന. ഒന്നര മണിക്കൂറിനുവേണ്ടിട്ടാണോ പള്ളിയില്‍ 173 ക്യാമറകള്‍ സ്ഥാപിച്ചത്. ചിക്കാഗോയിലെ യൂത്തുകള്‍ വളരുന്നത് ഉഗാണ്ടയിലല്ല, അമേരിക്കയിലാണ് അച്ഛോ. ജെറ്റ് ലാഗ് പോലും തീരും മുമ്പ് BMW ഓടിച്ച ഫാ.ശാശ്ശേരിയുടെ ജെറ്റ് ലാഗ് ഇപോഴും മാറിട്ടില്ല എന്നാണ് ചിക്കാഗോയിലെ യൂത്തുകള്‍ക്ക് തോനുന്നത്. ചിക്കാഗോ പള്ളിയിലെ 173 ക്യാമറകളേക്കാലും എണ്ണം കൂടുതല്ലെ ചിക്കാഗോ പള്ളിയിലിരിക്കുന്ന പേ൪ഷൃ൯ ക്രോസ് മേനിയ, ഈ പാഷാഢം ആരും കളയാതിരിക്കുന്നതിനുവേണ്ടിയാണ്ട് ബോഡികാട് 173 ക്യാമറകള്‍ ചിക്കാഗോ പള്ളിക്കകത്തും അല്ത്താരയിലും പുറത്തും ബാത്ത്റൂമിലും പിടിപ്പിച്ചത്. ചിക്കാഗോയിലെ യൂത്തുകള്‍ പള്ളിയങ്കണത്തില്‍ വച്ച് മയക്കു മരുന്നുകള്‍ ഉപയോഗിക്കുന്നതുകൊണ്ടല്ല.
ചിക്കാഗോയിലെ യൂത്തുകള്‍ പള്ളിയങ്കണത്തില്‍ വച്ച് മയക്കു മരുന്നുകള്‍ ഉപയോഗിക്കുന്നില്ല.


ചിക്കാഗോയിലെ യൂത്തുകള്‍ പള്ളിയങ്കണത്തില്‍ വച്ച് മയക്കു മരുന്നുകള്‍ ഉപയോഗിക്കുകയും വില്‍പ്പനവാങ്ങല്‍ നടത്തുകയും ചെയ്യുന്നു. കൂടാതെ മറ്റു പല അനാശാസ്യ പ്രവര്‍ത്തനങ്ങളും അവിടെ നടക്കുന്നതായി അധികാരികള്‍ക്ക് അറിവ് കിട്ടി. മയക്കു മരുന്ന് ഉപയോഗിക്കുന്നതിന്റെ ഫോട്ടോ അയല്‍പക്കത്ത് കാരന്‍ അധികാരികള്‍ക്ക് അയച്ചു കൊടുത്തു. ഈ സാഹചര്യത്തിലാണ് പള്ളിയില്‍ ക്യാമറകള്‍ സ്ഥാപിക്കുവാന്‍ തന്റെ നിര്‍ദേശം അനുസരിച്ച് തീരുമാനം ആയത്.

Anonymous said...

അമേരിക്കയില്‍ മിനിമം മണിക്കൂറിന് ശബളം - $7.25!
[federal]
with holding - $15%
social Security tax - $4.20%
medicare tax - $1.45%
വീട്ടുസാധനങ്ങളും മറ്റും- വേറേ Tax.
county tax................$.62%
city tax. നൂറ് ഡോളറിന് $.69%
school tax.--------------$1.42%
medical coverage, dental coverage,eye coverage,food,phone,internet,accomodation,car,ഒര് ആഴ്ച്ച vacation ഇതിനൊക്കയും പണം വേണം സാധാരണകാ൪ക്ക്. [Per hour $21600/600 = $36.00 ഇതിന്‍റെ മുകളില്‍ എഴുതിയ കണക്കുകളും കൂട്ടിയാല്‍ Per hour $150.00ഏകദേശം വരുമല്ലോ, ഈ പാതിരിക്ക്.]



പാതിരിയുടെ ശബളം......
മണിക്കൂറിനു 8 ഡോളര്‍ പോലും ശമ്പളമില്ലെന്ന് ?????

1800 X 12 = $21,600 (No Tax)
Hours working
Per week 12 maximum
Per year (11 months) 576- rounded to 600

Per hour $ 21600/600 = $36.00
$36.00 Tax free means $44(taxable)
Plus free accomodation
free insurance
free food
free phone
free internet
one month vacation
No layoff untill mess with Bishop.

What else needed???

Anonymous said...

തോമാസ്ലീഹാ ശബളം വാങ്ങിച്ചട്ടാണോ, ക്രസ്തൃനികളെ കേരളത്തില്‍ വള൪ത്തിയത്. തോമാസ്ലീഹാ BMW ഓടിച്ചട്ടാണോ, ക്രസ്തൃനികളെ കേരളത്തില്‍ വള൪ത്തിയത്. തോമാസ്ലീഹാ സിംമിംപൂളില്‍ കിടന്നട്ടാണോ, ക്രസ്തൃനികളെ കേരളത്തില്‍ വള൪ത്തിയത്. പിന്നെ എന്തിനാണ് ഈ പാതിരിമാ൪ക്ക് ഇത്രക്കുമതികം അനുകൂലങ്ങള്‍. ഈ പാതിരിമാ൪ ദൈവസഹനത്തിന് ഇറങ്ങി തിരിച്ചതോ, സുഖിക്കാ൯ വന്നതോ അമേരിക്കയിലേക്ക്.

Anonymous said...

അങ്ങാടിയത്ത് പിതാവ്, യൂത്തുകളെ നശിപ്പിക്കാ൯വേണ്ടിട്ടാണോ ചിക്കാഗോ കതീദ്രല്‍ ദേവാലയം കഞ്ചാവ് വില്‍ക്കുന്ന ഏരിയാ നോക്കി, അവിടെതന്നെ പണിപ്പിച്ചത്.
കൊപ്പേല്‍ പള്ളി പൊതുയോഗത്തില്‍ വികാരി ഫാ.ശാശ്ശേരി നടത്തിയ ചില പ്രസ്താവനകള്‍ തുറന്ന് വെളിപെടുത്തിയത് കാരണം അങ്ങാടിയത്ത് പിതാവും യൂത്തും ചേരുപടിചേ൪ന്നു.

Anonymous said...

മണിക്കൂറിനു 8 ഡോളര്‍ പോലും ശമ്പളമില്ലെന്ന് ?????

1800 X 12 = $21,600 (No Tax)
Hours working
Per week 12 maximum
Per year (11 months) 576- rounded to 600

Per hour $ 21600/600 = $36.00
$36.00 Tax free means $44(taxable)
Plus free accomodation
free insurance
free food
free phone
free internet
one month vacation
No layoff until mess with thamara Bishop.
പിന്നെ കിമ്പളം
What else needed???

Rao said...

Fr. Sassery was absolutely right about Chicago youth abusing drugs and smoking pot etc. in the immediate vicinity of the church. If you don't believe it talk to the church trusties at least some of them will admit that. Some of the youth belonged to families of well known church members and that's why they did not publish it. I know it is hard to believe this. Most of the youth who were involved in this have Moms (RNs) working two or more jobs lived in affluent suburbs like Glenview for instance and have very little or no parrental control. Parrents need to spent quality time with their kids and watch what they do. They should not just blindly believe what their kids say and do. You can trust your kids but try to verify once in a while.

Anonymous said...

Per hour $ 21600/600 = $36.00
$36.00 Tax free means $44(taxable)
അച്ഛന്റെ Per hour $ 21600/600 = $36.00 മനസിലായില്ല.

Tom VArkey said...

Tom Varkey Said ...

In 1 Cor. 11:1 Paul asks us to imitate him as he imitated Jesus Christ. It is ironic and hypocritical for the Chicago Syro-Malabar hierarchy to hold provocative type of dance programs headed by belly dancers like Meera Jasmine in church premises and then turn around and accuse the innocent youth in Chicago of engaging in sexual misconduct. Instead of installing cameras, what they need to do is to follow the footsteps of Paul and imitate him and Jesus Christ whom Paul strived to imitate while he was on this earth. This is hypocrisy and very unChristian. Now I have reasons to believe that the motive behind the suggestion to install cameras in Coppell probably may have been a ploy to remove the Crucifix from St. Alphonsa Church and then using the cameras to prevent the parishioners from putting it back. I have bad news for the Chicago hierarchy: If they attempt to do it, we will remove it on the same day no matter what and no matter who dies in the process including me. It is not a bad idea to have some martyrs in the Syro-Malabar Church who may become martyrs fighting for the Crucifix. It is more than worth for all eternity.

Anonymous said...

കമൃുണിസ്റ്റ് പാ൪ട്ടിഓഫ് യേശുക്രസ്തുവിന്‍റെ ദേവാലയമാവുമോ?

സീറോമലബാ൪ സഭയിലെ ഒരു % പോലും ഇല്ലാത്ത കള്‍ദായ ബീകര൯മാ൪ യേശുക്രസ്തുവിന്‍റെ രൂപങ്ങള്‍ നമ്മുടെ സീറോമലബാ൪ പളളികളില്‍ നിന്ന് നീക്കം ചെയ്തുകൊണ്ടിരിക്കുന്നതുകൊണ്ട്, ഭാവിയില്‍ സീറോമലബാ൪ വിശ്വാസികള്‍ക്ക് യേശുവിനേ കാണണമെങ്കില്‍ കമൃുണിസ്റ്റ് പാ൪ട്ടിഓഫിന്‍റെ അകത്ത് കേറിയിറങ്ങേണ്ട ഗതി വരുന്ന കാലം ഒട്ടും വിരുദമല്ല.

Anonymous said...

കൌണ്‍സിലിങ്ങ് നടത്തുന്ന യുവത്വം നഷ്ടപെട്ട ജീസസ് യൂത്തിനേ സൂക്ഷിക്കുക!

പ്രത്യുല്‍പാതനശേഷി വ൪ദ്ധിക്കണം എന്ന് കൌണ്‍സിലിങ്ങ് നടത്തുന്ന ജീസസ് യൂത്തിനേ സൂക്ഷിക്കുക! ജാഗ്രതേ!

Anonymous said...

നയന്‍സ്‌ വീണ്ടും മതംമാറുന്നു?

നയന്‍താര വീണ്ടും ക്രിസ്‌തുമതത്തിലേക്ക്‌? പ്രഭുദേവയുമായുള്ള പ്രണയം യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി ഡയാന കുര്യന്‍ എന്ന നയന്‍താര ഹിന്ദുമതം സ്വീകരിച്ചത്‌ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാലിപ്പോള്‍ മതപരിവര്‍ത്തനം എടുത്തുചാട്ടമായിപ്പോയെന്ന്‌ നയന്‍താരയ്‌ക്ക് തോന്നിത്തുടങ്ങിയെന്നാണ്‌ സിനിമാക്കാരുടെ രഹസ്യ വര്‍ത്തമാനം.

ഈയിടെ കൊച്ചിയിലെ വീട്ടില്‍ എത്തിയ നയന്‍സ്‌ മാതാപിതാക്കളോട്‌ വിവാഹത്തെക്കുറിച്ചോര്‍ത്ത്‌ താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന്‌ പറഞ്ഞുവെന്നാണ്‌ റിപ്പോര്‍ട്ട്‌. കൂടാതെ, എടുത്തുചാടി മതപരിവര്‍ത്തനം നടത്തിയതില്‍ തനിക്ക്‌ പശ്‌ചാത്താപമുണ്ടെന്നും വീണ്ടും പഴയ വിശ്വാസത്തിലേക്ക്‌ തന്നെ തിരിച്ചു വരാന്‍ ആഗ്രഹമുണ്ടെന്നും നയന്‍സ്‌ മാതാപിതാക്കളെ അറിയിച്ചുവത്രേ! എന്തായാലും മകളുടെ മനസ്സറിഞ്ഞ മാതാപിതാക്കള്‍

തൃശൂര്‍ ജില്ലയിലെ പ്രശസ്‌തമായ ഒരു ക്രിസ്‌ത്യന്‍ ധ്യാന കേന്ദ്രത്തില്‍ ധ്യാനം കൂടാന്‍ ഉപദേശിച്ചുവെന്നും സൂചനയുണ്ട്‌.

ഹിന്ദുവായ ശേഷം നയന്‍താര ഗുരുവായൂരിലെത്തി തുലാഭാരം നടത്തുകയും പ്രശസ്‌ത നാഗരാജ ക്ഷേത്രമായ മണ്ണാറശ്ശാല ദര്‍ശനം നടത്തുകയും മറ്റും ചെയ്യുകയുണ്ടായി. പ്രഭുദേവയോടുള്ള പ്രണയം അസ്‌ഥിയിലായപ്പോള്‍ 'പ്രഭു' എന്ന്‌ കൈയില്‍ പച്ച കുത്തുക വരെ ചെയ്‌തിരുന്നു.

ഹന്‍സിക മോട്‌വാനിയുമായുള്ള പ്രഭുദേവയുടെ അതിരു വിട്ട അടുപ്പമാണ്‌ പ്രഭു-നയന്‍സ്‌ ബന്ധത്തില്‍ വിള്ളല്‍ വീഴ്‌ത്തിയത്‌. പ്രഭുദേവ സംവിധാനം ചെയ്‌ത 'എങ്കേയും കാതല്‍' എന്ന തമിഴ്‌ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ്‌ ഹന്‍സികയുമായി പ്രഭുദേവ അടുപ്പത്തിലാവുന്നത്‌. അതേസമയം, പ്രഭുദേവ സംവിധാനം ചെയ്‌ത 'വില്ല്‌' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ്‌ പ്രഭു-നയന്‍സ്‌ പ്രണയം മൊട്ടിടുന്നത്‌.

നയന്‍താരയെ കല്ല്യാണം കഴിക്കാന്‍ വേണ്ടി പ്രഭുദേവ താന്‍ ദീര്‍ഘകാലം പ്രണയിച്ച്‌ ജീവിതസഖിയാക്കിയ ആദ്യ ഭാര്യയെ ഉപേക്ഷിച്ചിരുന്നു. മുസ്ലീമായ റംലത്തിനെ ലതയെന്ന പേരില്‍ ഹിന്ദുവാക്കി മതംമാറ്റിയാണ്‌ പ്രഭുദേവ ജീവിതസഖിയാക്കിയത്‌. ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയെങ്കിലും പ്രഭു മക്കളോട്‌ കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നതിലും നയന്‍താരയ്‌ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Anonymous said...

വിചാരണക്കിടെ ജഡ്‌ജി ഉറങ്ങി!

ഒരു കേസിന്റെ വിചാരണ തകൃതിയായി നടക്കുമ്പോള്‍ വിധി പറയേണ്ട ജഡ്‌ജി ഉറങ്ങിപ്പോയി! സംഭവം നടന്നത്‌ സ്വീഡനിലെ ഒരു അപ്പീല്‍ കോടതിയിലാണ്‌. മാധ്യമങ്ങളിലൊക്കെ സംഭവം ചൂടുളള വാര്‍ത്തയായി എങ്കിലും ആരും ഉറക്കക്കാരന്‍ ജഡ്‌ജിയുടെ പേര്‌ പുറത്തുവിട്ടിട്ടില്ല.

സംഭവമിതൊക്കെയാണെങ്കിലും താന്‍ ഉറങ്ങിയെന്ന കാര്യം ജഡ്‌ജി സമ്മതിച്ചിട്ടില്ല. പക്ഷേ, കോടതിമുറിയില്‍ ഉണ്ടായിരുന്ന ഒരാള്‍ പോലും ജഡ്‌ജിയെ അനുകൂലിച്ചില്ല! ഫലമോ? കേസ്‌ പുനര്‍വിചാരണയ്‌ക്ക് വിടാന്‍ തീരുമാനമായി.

കേസിന്റെ പുനര്‍വിചാരണക്ക്‌ താന്‍ ഉണ്ടാവില്ല എന്ന്‌ ജഡ്‌ജി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. എന്നാല്‍, ഉറങ്ങിയതുകൊണ്ടല്ല വിഭിന്നാഭിപ്രായം ഉയരുന്നതിനാലാണ്‌ താന്‍ വിട്ടു നില്‍ക്കുന്നത്‌ എന്നും ജഡ്‌ജി പറഞ്ഞുവത്രെ!

Anonymous said...

ഗാ൪ലാഡ് ശവപെട്ടി എന്നറിയപെടുന്ന ഫാ.ജോജിക്ക് ഒരു മുറിയുളള അപ്പാ൪ട്ട്മെന്‍റ് പോരെ!


രണ്ട് മൂന്ന് ബ്ലോക്കിനുളളില്‍ രണ്ട് വീട് ഫാ.ജോജിക്ക്!


രണ്ട് വീട് എന്തിനാണ്. ഒന്ന് അച്ചിവീടും, മറ്റെത് ചിന്നവീടും ആണോ ഫാ.ജോജിയുടേത്. ഇത്രക്കും വലിയ വീടും പോരാഞ്ഞട്ട് വലിയ സിംമിംപൂളും.

Anonymous said...

ക്രിസ്തുവിനെ അംഗീകരിക്കുന്നത് സ്വാഗതാര്‍ഹം: യാക്കോബായ സഭ



കൊച്ചി: മാനവരാശിയുടെ രക്ഷയ്ക്കായി ജീവത്യാഗംചെയ്ത ക്രിസ്തുവിനെ ശക്തിദുര്‍ഗമായി രാഷ്ട്രീയപാര്‍ടികള്‍ അംഗീകരിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് യാക്കോബായ സുറിയാനിസഭ. പലരും പലവിധത്തില്‍ അംഗീകരിക്കുന്ന മഹാനാണ് ക്രിസ്തു. ചില രാഷ്ട്രീയപാര്‍ടികള്‍ ക്രിസ്തുവിനെ വിപ്ലവകാരിയായി കരുതുന്നു. ചിലര്‍ വലിയൊരു താത്ത്വികനായും നേതാവായും അംഗീകരിക്കുന്നു. ഇതെല്ലാം സത്യത്തിന്റെ വെളിപ്പെടുത്തലാണ്. ഇതിന്റെപേരില്‍ വിവാദങ്ങള്‍ കൊഴുത്താലും സഭ തളരില്ല. ക്രൈസ്തവര്‍ മാത്രമല്ല ക്രിസ്തുവിനെ അംഗീകരിക്കുന്നത്. ക്രിസ്തു ക്രൈസ്തവരുടെമാത്രം സ്വകാര്യസ്വത്തല്ല. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്തുവിനെ അംഗീകരിക്കുന്നുണ്ട്. ലോകമാസകലം കിസ്തുവിനെ അംഗീകരിക്കുന്നുവെന്നത് സന്തോഷകരമാണ്. ക്രിസ്തുവിവാദങ്ങള്‍ പുതിയ കാര്യമല്ലാത്തതിനാല്‍ സഭയ്ക്ക് ഇപ്പോഴത്തെ തര്‍ക്കങ്ങളില്‍ താല്‍പ്പര്യമില്ല. ഇപ്പോഴത്തെ ക്രിസ്തുവിവാദവും തിരുവത്താഴ തര്‍ക്കവും സഭ യോഗംചേര്‍ന്ന് വിലയിരുത്തുന്നതിനാലാണ് പ്രതികരണത്തിന് താമസം നേരിട്ടതെന്നും ക്രിസ്തുവിന്റെ പേരില്‍ നടക്കുന്ന വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും സഭയ്ക്കുവേണ്ടി വക്താവ് ഫാ. വര്‍ഗീസ് കല്ലാപ്പാറ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സഭാസമിതികള്‍ ഔദ്യോകികമായി ചര്‍ച്ച ചെയ്താണ് ഈ നിലപാടെടുത്തതെന്നും ഫാ. കല്ലാപ്പാറ അറിയിച്ചു.

Anonymous said...

ക്ലാസ്മുറിയില്‍ അധ്യാപികയെ ഒമ്പതാം ക്ലാസുകാരന്‍ കുത്തിക്കൊന്നു


ചെന്നൈ: ചെന്നൈ നഗരത്തിലെ സ്വകാര്യ സ്കൂളില്‍ ക്ലാസ് എടുത്തുകൊണ്ടിരിക്കേ അധ്യാപികയെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി കുത്തിക്കൊന്നു. ഹൈക്കോടതിക്ക് എതിര്‍വശം അര്‍മേനിയന്‍ സ്ട്രീറ്റിലെ സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സയന്‍സ് അധ്യാപിക ഉമാമഹേശ്വരിയാണ് (39) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. വിദ്യാര്‍ഥി പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നും മറ്റും രക്ഷിതാക്കളോട് പരാതിപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്നു കരുതുന്നു. മറ്റു കുട്ടികളും അധ്യാപകരും ചേര്‍ന്ന് പിടികൂടിയ വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹിന്ദികൂടി പഠിപ്പിക്കുന്ന ഉമാമഹേശ്വരി പത്താം തരത്തില്‍ ക്ലാസെടുത്തുകൊണ്ടിരിക്കെ പതിനഞ്ചുകാരനായ വിദ്യാര്‍ഥി കയറിവന്ന് കുത്തുകയായിരുന്നു. ഏഴ് മുറിവ് ഏറ്റ അധ്യാപികയെ ആശുപത്രിയില്‍ എത്തിക്കുംമുമ്പ് മരിച്ചു. വയറിനേറ്റ മുറിവാണ് മരണകാരണം. മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് പുസ്തകത്തില്‍ കത്തി ഒളിപ്പിച്ചുകൊണ്ടുവന്നാണ് ആക്രമിച്ചത്. അധ്യാപിക നല്‍കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിലെ മോശം പരാമര്‍ശംകണ്ട് രക്ഷിതാക്കള്‍ വഴക്കുപറഞ്ഞതാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് വിദ്യാര്‍ഥി പൊലീസിന് മൊഴി നല്‍കിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പത്തുവര്‍ഷത്തോളമായി ഈ സ്കൂളില്‍ അധ്യാപികയാണ് ഉമാമഹേശ്വരീദേവി. ചെന്നൈ മന്തവേളി സ്വദേശിനിയായ ഉമാമഹേശ്വരിക്ക് ഭര്‍ത്താവും രണ്ടു കുട്ടികളുമുണ്ട്.

Anonymous said...

Hi Pippiladan,

Please see below my answer to your question regarding the diffrence between Soul and Spirit.

body + spirit = soul
When the person dies, the spirit goes back to God and so the soul and the body do not exist any longer. In other words, Spirit is God's spirit and soul belongs to us.

Hope it helps!

Anonymous said...

ക്രിസ്‌തു ശിഷ്യന്‍ പീലിപ്പോസിന്റെ ശവകുടീരം ടര്‍ക്കിയില്‍ കണ്ടെത്തി


ഫ്രാങ്ക്‌ഫര്‍ട്ട്‌: ക്രിസ്‌തു ശിഷ്യന്‍ പീലിപ്പോസിന്റെ ശവകുടീരം ടര്‍ക്കിയിലെ പമുക്കെലക്കടുത്ത്‌ ഹെറാപ്പോളിസ്‌ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ ഒരു അന്തര്‍ദേശീയ ആര്‍ക്കിയോളജിക്കല്‍ ടീം മണ്ണിനടിയില്‍ നിന്നും കുഴിച്ചെടുത്തു. ഇറ്റലി, ഫ്രാന്‍സ്‌, ജര്‍മനി, നോര്‍വേ എന്നീ രാജ്യക്കാരാണ്‌ ഈ അന്തര്‍ദേശീയ ആര്‍ക്കിയോളജിക്കല്‍ ടീമിലുണ്ടായിരുന്നത്‌. ഇത്‌ ക്രിസ്‌തു ശിഷ്യന്‍ പീലിപ്പോസിന്റെ ശവകുടീരം തന്നെയാണെന്ന്‌ ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഹെറാപ്പോളിസില്‍ ഒന്നാം നൂറ്റാണ്ടില്‍ പണിത ഒരു ദേവാലയം ഉണ്ടായിരുന്നു. ഈ ദേവാലയത്തിന്‌ കേടുപാട്‌ സംഭവിച്ചപ്പോള്‍ അഞ്ചാം നൂറ്റാണ്ടില്‍ ഇതിന്‌ മുകളില്‍ മറ്റൊരു ദേവാലയം പണിതു. ഈ ദേവാലയത്തില്‍ ആര്‍ക്കിയോളജിക്കല്‍ ടീം നടത്തിയ കുഴിച്ചിലിനിടയിലാണ്‌ ക്രിസ്‌തു ശിഷ്യന്‍ പീലിപ്പോസിന്റെ ശവകുടീരം കണ്ടെടുത്തത്‌. അപ്പസ്‌തോലന്‍ പീലിപ്പോസിന്റെ അവശിഷ്‌ടങ്ങള്‍ ആദ്യം കോണ്‍സ്‌റ്റാന്റിനോപ്പിളില്‍ സൂക്ഷിച്ചതിന്‌ ശേഷം മറ്റ്‌ അപ്പസ്‌തോലന്മാരുടെ അവശിഷ്‌ടങ്ങളോടൊപ്പം റോമിലേക്ക്‌ മാറ്റി.

Anonymous said...

അന്ത്യ അത്താഴം; ചിത്രംവെച്ചയാളെ പാര്‍ട്ടി തള്ളി




തിരുവനന്തപുരം: ക്രിസ്തുവിന്റെ 'അന്ത്യ അത്താഴം' ചിത്രം മോര്‍ഫ് ചെയ്ത് ഉപയോഗിച്ചതിനെ പാര്‍ട്ടി ഒരുവിധത്തിലും അംഗീകരിക്കുന്നില്ലെന്ന് പി.ബി. അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടിക്ക് അത്തരം നടപടികളോട് യോജിക്കാനാവില്ല. അതുകൊണ്ടാണ് ബോര്‍ഡ് വെച്ചയാളെ ഞങ്ങള്‍ തള്ളിപ്പറഞ്ഞത് - കോടിയേരി കൂട്ടിച്ചേര്‍ത്തു.

യേശുക്രിസ്തുവിനെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയായും ശിക്ഷ്യഗണങ്ങളെ കോണ്‍ഗ്രസ് - ബി.ജെ.പി. നേതാക്കളായും മോര്‍ഫ് ചെയ്ത ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത് ഏറെ വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരുമല ലോക്കല്‍ കമ്മിറ്റി പാര്‍ട്ടി അംഗമായ ജി. ശ്രീകുമാറിനെ പുറത്താക്കിയിരുന്നു. പാര്‍ട്ടി നടപടി ന്യായീകരിച്ചുകൊണ്ടാണ് ഇത്തരം നടപടികള്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് കോടിയേരി വിശദീകരിച്ചത്.

Anonymous said...

ക്രിസ്തുവിന്റെ വിപ്ലവും പാര്‍ട്ടി വിപ്ലവവും ഒന്നല്ല - മാര്‍ ആലഞ്ചേരി




നെടുമ്പാശ്ശേരി: ക്രിസ്തുവിന്റെ വിപ്ലവവും പാര്‍ട്ടി വിപ്ലവവും ഒന്നല്ലെന്നും ഇവ തമ്മില്‍ താരതമ്യപ്പെടുത്തുന്നത് ശരിയല്ലെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിന്റെ വിപ്ലവം മനുഷ്യരാശിയുടെ മൊത്തം മോചനത്തിനു വേണ്ടിയുള്ളതായിരുന്നു. പാര്‍ട്ടി വിപ്ലവം പ്രത്യയശാസ്ത്രത്തിനു വേണ്ടിയുള്ളതും. ക്രിസ്തുവിന്റെ ചിത്രം പാര്‍ട്ടി നേതാക്കളുടെ ചിത്രങ്ങളോടൊപ്പം പ്രദര്‍ശിപ്പിച്ചതിന്റെ കാരണമറിയില്ല.

ഈ പ്രവണത സ്വാഗതാര്‍ഹമല്ല. ഒരു മതവിശ്വാസിക്കും ഇതിനെ അനുകൂലിക്കാനാകില്ല. തിരുവത്താഴത്തിന്റെ ചിത്രം വികൃതമാക്കിയ സംഭവത്തില്‍ പ്രതികരണങ്ങള്‍ വന്നു കഴിഞ്ഞു. അപഹാസ്യമെന്ന് ബോധ്യപ്പെട്ട നിലയ്ക്ക് ഇത് പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നു - ആലഞ്ചേരി

Anonymous said...

ക്രൈസ്തവ സഭയ്‌ക്കെതിരെയുള്ള അവഹേളനത്തിന് സി.പി.എം. മാപ്പുപറയണം: കെ.സി.വൈ.എം.



തിരുവനന്തപുരം: ക്രൈസ്തവ സഭയ്‌ക്കെതിരെയുള്ള അവഹേളനം അവസാനിപ്പിച്ച് സി.പി.എം. മാപ്പുപറയണമെന്ന് കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് സോണി പാവേലില്‍ വെള്ളയമ്പലം അനിമേഷന്‍ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ക്രിസ്തുവിന്റെ ദൈവികത്വത്തെ തമസ്‌കരിച്ച് വെറുമൊരു മനുഷ്യന്‍ മാത്രമായി ചിത്രീകരിക്കുന്ന സി.പി.എം. ക്രൈസ്തവരുടെ മനസിനേല്‍പ്പിച്ച മുറിവ് പൊറുക്കാനാകാത്തതാണ്. ക്രിസ്തീയ സമൂഹം സംപൂജ്യമായി കരുതുന്ന അന്ത്യഅത്താഴ ചിത്രം സി.പി.എം. വികലമാക്കി. കേരളത്തിന്റെ മതേതരത്വം തകര്‍ക്കാനുള്ള ഇത്തരം ബോധപൂര്‍വമായ ശ്രമങ്ങളെ എന്തു വിലകൊടുത്തും ചെറുക്കും. കമ്മ്യൂണിസത്തിന്റെ ഗര്‍വും ധിക്കാരവും കാട്ടേണ്ടത് ഈശ്വരവിശ്വാസത്തെ വ്രണപ്പെടുത്തിക്കൊണ്ടല്ല.

സി.പി.എം. നേതൃത്വം മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ കെ.സി.വൈ.എം. സംസ്ഥാന വ്യാപകമായി സി.പി.എം. വിരുദ്ധ ക്യാമ്പയിനുകള്‍ ഇടവകകള്‍ തോറും സംഘടിപ്പിക്കുമെന്നും സോണി പനവേലില്‍ പറഞ്ഞു. ഇതിന്റെ പ്രാരംഭമായി ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ കെ.സി.വൈ.എം. യൂണിറ്റുകളിലും പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും സോണി കൂട്ടിച്ചേര്‍ത്തു.

കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടര്‍ ഫാ. ജയ്‌സണ്‍ കൊള്ളന്നൂര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സിറിയക് ചാഴിക്കാടന്‍, വൈസ് പ്രസിഡന്റ് സുഷിജോയി, അതിരൂപതാ ഡയറക്ടര്‍ ഫാ.പോള്‍ സണ്ണി, അതിരൂപതാ പ്രസിഡന്റ് ഫിറോസ്, സംസ്ഥാന സെക്രട്ടറി ബിജോയ്, സംസ്ഥാന സെനറ്റംഗം ബിനോജ് അലോഷ്യസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Anonymous said...

സി.പി.എമ്മിന്റെത് ഹീന തന്ത്രമെന്ന് ലീഗ്




കോഴിക്കോട്:ഒരുഭാഗത്ത് യേശുക്രിസ്തുവിനെ മഹാപുരുഷനായി ചിത്രീകരിക്കുകയും മറുഭാഗത്ത് അന്ത്യഅത്താഴത്തെ വികലമാക്കി നിന്ദിക്കുകയും ചെയ്തത് സി.പി.എമ്മിന്റെ ഹീന രാഷ്ട്രീയ അജണ്ടയാണ് വ്യക്തമാക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. കുറ്റപ്പെടുത്തി.

ഒരു സമുദായത്തെ മുഴുവന്‍ പരസ്യമായി അവഹേളിക്കുകയെന്ന വിലകുറഞ്ഞ രാഷ്ട്രീയമാണ് സി.പി.എം. നടത്തുന്നത്. മതവിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി അവര്‍ക്കിടയില്‍ നുഴഞ്ഞുകയറുകയെന്ന തന്ത്രമാണ് അവര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Anonymous said...

ക്രിസ്തുവിനെ ആദരിക്കുന്നത് വിലകുറഞ്ഞ തന്ത്രം -ബി.ജെ.പി.




തിരുവനന്തപുരം: പശ്ചിമബംഗാളിലും കേരളത്തിലും അധികാരത്തില്‍നിന്നും പുറത്താകുന്നതുവരെ എന്തുകൊണ്ട് ക്രിസ്തുവിനെ തിരിച്ചറിഞ്ഞില്ല എന്ന് സി.പി.എം. ജനങ്ങളോട് വ്യക്തമാക്കണമെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് ജോര്‍ജ് കുര്യന്‍ ആവശ്യപ്പെട്ടു. ഈ രണ്ട് സംസ്ഥാനങ്ങളിലും അധികാരത്തിലിരുന്നപ്പോള്‍ ബിഷപ്പുമാരെയും അവരുടെ അംഗങ്ങളെയും നികൃഷ്ടജീവികള്‍ എന്ന് വിളിച്ച് ആക്ഷേപിച്ച പിണറായി വിജയന്‍ ക്രിസ്തുമതവുമായി സഹകരിച്ച് മുന്നോട്ടുപോകാന്‍ തയ്യാറാണെന്ന് ഇപ്പോള്‍ പറയുന്നത് അധികാരത്തില്‍ തിരിച്ചെത്തുന്നതിനുള്ള വിലകുറഞ്ഞ തന്ത്രമാണെന്നും ആരോപിച്ചു. മാണിയെ കൂട്ടുപിടിച്ച് മന്ത്രിസഭയുണ്ടാക്കാനുള്ള അടവുനയമാണ് സി.പി.എമ്മിന് പെട്ടെന്നുണ്ടായ പള്ളിപ്രേമമെന്ന് അദ്ദേഹം ആക്ഷേപിച്ചു.

Anonymous said...

ക്രിസ്തുവിനെ ആദരിക്കുന്നതില്‍ ആരും വിഷമിക്കേണ്ട -പിണറായി



തിരുവനന്തപുരം: അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദം മുഴക്കിയ യേശുക്രിസ്തുവിനെ കമ്മ്യൂണിസ്റ്റുകള്‍ ആദരിക്കുന്നതില്‍ ആര്‍ക്കും വിഷമം തോന്നേണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഹന്നാവിന്റെ അങ്ങാടിയും കള്ളന്മാരുടെ ഗുഹയുമായി മാറിയ ആരാധനാലയത്തില്‍നിന്നും പലിശക്കാരെയും കള്ളവാണിഭക്കാരെയും ചാട്ടവാര്‍ ഉപയോഗിച്ച് അടിച്ച് പുറത്താക്കിയ യേശുക്രിസ്തുവിനെ മോചനപ്പോരാളിയായാണ് തങ്ങള്‍ കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

''സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'മാര്‍ക്‌സാണ് ശരി' എന്ന ചരിത്രപ്രദര്‍ശനത്തിലെ 'ക്രിസ്തു മുതല്‍ ചെവരെ' എന്ന ഒരു തലവാചകത്തെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ്. ക്രിസ്തുവിനെ ആദരിക്കുന്നവരാണ് തങ്ങള്‍. ചരിത്രത്തിലെ ഏറ്റവും വലിയ വിമോചനപോരാളിയാണ് ക്രിസ്തു'' - പിണറായി പറഞ്ഞു.

മുമ്പ് കമ്മ്യൂണിസ്റ്റ് നേതാവ് കെ.ദാമോദരനും ഫാ. വടക്കനും തമ്മില്‍ വലിയ ഒരു ആശയസംവാദം നടന്നിരുന്നു. ക്രൈസ്തവ മതമൂല്യങ്ങള്‍ക്കുള്ളില്‍തന്നെ അസമത്വം, ചൂഷണം എന്നിവയ്‌ക്കെതിരായ ആശയ ഉള്ളടക്കമുണ്ടെന്ന് കെ.ദാമോദരന്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതിനേക്കാള്‍ ദുഷ്‌കരമാണ് ധനവാന്‍ സ്വര്‍ഗത്തിലെത്തുകയെന്ന് പ്രഖ്യാപിച്ചതുവഴി അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദമാണ് യേശുക്രിസ്തു മുഴക്കിയതെന്നും പിണറായി വിശദീകരിച്ചു.

Anonymous said...

പിപ്പിലാഥന്‍ പിന്നേയും വന്നു, കൊച്ചാപ്പി എവിടെ?

Kunjaandi said...

If they attempt to do it, we will remove it on the same day no matter what and no matter who dies in the process including me....

Who the hell you think you are..you dont have to die. You can sit next to Rod Blogoyevich...You are too old to mess with young blood sasseril..Get lost you F#@#@#

Anonymous said...

If they attempt to do it, we will remove it on the same day no matter what and no matter who dies in the process including me.
........

നിനെക്കൊക്കെ തലയ്ക്കു സുഖം ഇല്ലേല്‍ പോയി വല്ലോ ഊളമ്പാറയിലും പോയി കിടക്കാന്‍ നോക്ക്. ഞങ്ങളെ കൊണ്ട് കൈ വെപ്പിക്കെല്ലേ

Anonymous said...

If they attempt to do it, we will remove it on the same day no matter what and no matter who dies in the process including me. It is not a bad idea to have some martyrs in the Syro-Malabar Church who may become martyrs fighting for the Crucifix.
-------
Are u going to die for camera or crucifix. All the American churches have camera, why don't u go die there? you don't have the guts to die, you just create hatred.

Anonymous said...

ഇനി ഇപ്പൊ പാഷാണം ബാബു എന്ത് ചെയ്യും ? എവിടെ നിന്ന് പരദൂഷണം പറയും ? എല്ലായിടത്തും ക്യാമറ അല്ലെയോ .... എവെന്മാരുടെ പരിപാടികള്‍ മൊത്തം പാളുമല്ലോ

ഇട്ടൂപ്പ് said...

വരാനിരിക്കുന്ന ക്രിസ്തു കിഴക്കുനിന്നായതുകൊണ്ട് കിഴക്കോട്ടു തിരിഞ്ഞുനിന്നാല്‍ കൂടുതല്‍ അഭികാമ്യവും അര്‍ഥവക്തും ആണ് അതുപോലെ കിഴക്കിന് വചനം എതോകാരണത്താല്‍ അമിത പ്രാധാന്യവും നല്‍കുന്നുണ്ട് . അച്ഛനല്ല ബലിയര്‍പ്പിക്കുന്നത് നാമെല്ലാവരും കൂടിയാണ്. അതില്‍ അച്ചന്‍ മുന്നില്‍ നിന്ന്നയിക്കുന്നൂ എന്നതാണ് ശരി.പുരോഹിതന്‍ എന്നാല്‍ മുന്നില്‍നിക്കാന്‍ തയാറായവന്‍ { പുരോ = മുന്നോട്ടു , ഹിതം ആഗ്രഹം , തയാര്‍ , അഞ്ചാം ക്ലാസിലെ രസതന്ത്രപുസ്തകത്തില്‍ പുരോപ്രവര്‍ത്തനവും( Forward reaction) പാശ്ചാത് പ്രവര്‍ത്തനവും ( Backward reaction) (പുരോ = കിഴക്ക് , പാശ്ചാത് = പടിഞ്ഞാറ്) പഠിച്ചവര്‍ക്ക് ഇതറിയാം.

അതിനാരു പഠിച്ചു അഞ്ചാം ക്ലാസ് വരെ ചേട്ടാ , അതുവരെ പഠിച്ചാല്‍ ഈ പുളുത്ത നെര്‍സിനെ കെട്ടേണ്ട കാര്യമില്ലായിരുന്നൂ . കുറച്ചു വിവരോം കിട്ടിയേനെ , കഷ്ട്ടം, ഇനിപരഞ്ഞിട്ടെന്തു കാര്യം.

ഇട്ടൂപ്പ്

George Kuttikattu said...

വി.കുര്‍ബാനയുടെ തുടക്കത്തിലെ പദപ്രയോഗം പലപ്പോഴും വീണ്ടുവിചാരത്തിലേക്ക് എന്നെ കൊണ്ട് വന്നിട്ടുണ്ട്.അതുപോലെ വിശുദ്ധ കുര്‍ബാനയില്‍ ചേര്‍ത്തുപയോഗിക്കുന്ന ഗാനങ്ങളുടെ വരികളില്‍ ഒഴുകുന്ന പദങ്ങളും.ഏതോ മാനസ്സിക പ്രശ്നമുള്ള ഒരാള്‍ക്ക് ദഹനക്കേട് ഉണ്ടായപ്പോള്‍ പുറത്തേക്ക് തള്ളിയ മലിന വസ്തുപോലെയാണ്. ഉദാഹരണങ്ങള്‍ നിരവധിയാണ് പറയാനുള്ളത്." അന്നാപെസ്സഹാത്തിരുനാളില്‍ " എന്ന് തുടങ്ങുന്നതു സംബന്ധിച്ച്, ഒരു ഏഴു എട്ടു വയസ്സുള്ള ഒരു കുട്ടി ചോദിച്ചു :" എന്ത്? അന്നാ പെസ്സഹാ.". എന്ന് പറഞ്ഞാല്‍ എന്ന്? എല്ലാവരും ഇത് എന്നും കേള്‍ക്കുന്നു.---എന്നായിരുന്നു ഈ പെസ്സഹാ ത്തിരുനാള്‍-? അള്‍ത്താരയില്‍ തല ഉയര്‍ത്തി നിന്ന് ഗാനമേളയ്ക്ക് തുടക്കം കുറിക്കുന്ന പള്ളി അച്ഛനോ ,പള്ളിയില്‍ എത്തിയിട്ടുള്ള അല്മായര്‍ക്കോ ഒരറിവുമില്ല. കുര്‍ബാനയുടെ ആദ്യം മുതല്‍ അവസാനം വരെ അല്മായര്‍ അന്ധമായി നിന്ന് ഏതോ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതായാണ് എനിക്ക് തോന്നിയത്.അക്കൂട്ടത്തില്‍ അസ്സഹനീയമായ ഗാനങ്ങളിലെ ദയനീയമായ പദപ്രയോഗങ്ങളും. ഉദാ: ഒരു ഗാനത്തില്‍ പാടുന്നത് ---ഉമ്മ ഉമ്മ വച്ചു ----എന്നുതുടങ്ങുന്ന ഒരല്‍പം മേമ്പൊടിയായി ലൈംഗിക ചുവയുള്ള പദങ്ങളില്‍ നിര്‍മ്മിച്ചെടുത്ത ചില പുരോഹിത് ഭക്ത കവികളുടെയും വീര പരാക്ക്രമങ്ങള്‍ ! പാടുന്നവനും കേള്‍ക്കുന്നവനും ഒന്നും ഒരു എത്തും പിടിയും ഇല്ല. ഇതുപോലെ പ്രാര്‍ഥനാ രൂപങ്ങള്‍ - വൈകാരികത എന്തെങ്കിലും എഴുതി വിട്ടു അതിനെ ഒരു പ്രാര്‍ത്ഥന എന്ന് വിളിച്ചാല്‍ എങ്ങനെ അത് പ്രാര്‍ത്തനയാകും. ? ഒരാള്‍ എന്തെങ്കിലും എഴുതി അത് പ്രാര്‍ത്ഥന ആണെന്ന് പറഞ്ഞാല്‍ പ്രാര്തനയാവുകയില്ല .അതിനെ എല്ലാവരും ചൊല്ലണം എന്ന് അനുശാസ്സിക്കുന്നതും തെറ്റാണ്.അത് പ്രാര്‍ത്ഥന അല്ല. എന്റെ ഹൃദയത്തില്‍ നിന്നും ഉത്ഭവിക്കുന്ന പ്രാര്‍ഥനയില്‍ ദൈവത്തോട് അലിയുന്ന പ്രക്ക്രിയ ആകണം പ്രാര്‍ത്ഥന. സഭയിലെ പുരോഗമന സാഹിത്യ കാരന്മാരായ പള്ളി അച്ചന്മാരുടെ കിനാവുകളുടെ സ്വരമാകരുതു കുര്‍ബാനയും പ്രാര്‍ഥനയും .

Anonymous said...

കമൃുണിസ്റ്റ് പാ൪ട്ടിഓഫിസ് യേശുക്രസ്തുവിന്‍റെ ദേവാലയമാവുമോ?

ക്രിസ്തുവിന്റെ വിപ്ലവും പാര്‍ട്ടി വിപ്ലവവും ഒന്നല്ല - മാര്‍ ആലഞ്ചേരി.

ക്രിസ്തുവിന്റെ ദേവാലയത്തില്‍ കയറി, ക്രിസ്തുവിനേ ചത്ത ശവം എന്ന് മാര്‍ ആലഞ്ചേരിയുടെ മുത്ത സഹോദരനായ വൈദിക൯ കളിയാക്കി ജെനത്തിനോട് പാര്‍ട്ടി വിപ്ലവവുംപോലെ വിളിച്ച് പറഞ്ഞതോ.

Anonymous said...

വിവാഹത്തട്ടിപ്പുകാരന്‍ ആലുവയില്‍ പിടിയില്‍

ആലുവ: വിവാഹ വാഗ്‌ദാനം നല്‍കി സ്‌ത്രീകളെ കബളിപ്പിച്ച്‌ സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തു മുങ്ങുന്ന യുവാവ്‌ പിടിയില്‍. ആലുവ പഴങ്ങനാട്‌ വട്ടോളിക്കര ജോമേഷി (29) നെയാണ്‌ ആലുവ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കിയാണ്‌ ഇയാള്‍ തട്ടിപ്പ്‌ നടത്തിവന്നിരുന്നത്‌. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇയാള്‍ പുനര്‍ വിവാഹാലോചനകള്‍ ക്ഷണിച്ചാണ്‌ പരസ്യം നല്‍കാറുള്ളത്‌. ഇതുപ്രകാരം ഫോണില്‍ ബന്ധപ്പെടുന്ന യുവതികളെ വശീകരിച്ചശേഷം വിവാഹം ചെയ്യാമെന്ന്‌ ഉറപ്പുനല്‍കി കൂടെ താമസിപ്പിക്കും.

ആറുമാസത്തിനകം യുവതികളുടെ പക്കലുള്ള ആഭരണങ്ങളും പണവും തന്ത്രപൂര്‍വം കൈക്കലാക്കിയശേഷം മുങ്ങും. ഇത്തരത്തില്‍ പെരുമ്പാവൂര്‍, അങ്കമാലി, മൂവാറ്റുപുഴ, നെടുങ്കണ്ടം എന്നിവിടങ്ങളിലെ നാല്‌ സ്‌ത്രീകളെ ഇയാള്‍ കബളിപ്പിച്ചതായി പോലീസ്‌ പറഞ്ഞു. ആലുവ സി.ഐ. എസ്‌. ജയകൃഷ്‌ണന്‍, എസ്‌.ഐ. നിഷാദ്‌ ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്. ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.

Anonymous said...

യേശു ക്രസ്തുവിനേ തളളിപറഞ്ഞ [ഒറ്റി കൊടുത്ത] യൂദാസ്, അവന്‍റെ കുരിശിനേയാണോ മാ൪ത്തോമാ ക്രോസ് എന്നുപറയുന്നത്.

യൂദാസ് ക്രോസ് എന്നുപറയുന്നതല്ലെ നല്ലത്.

ഒറ്റ് ക്രോസ് എന്നും പറയാം ഈ മാണിക്ക൯ ക്രോസിനേ.

Anonymous said...

ഫാ.ജോജിക്ക് ഇത്രക്കും വലിയ വീടും പോരാഞ്ഞട്ട് വലിയ സിംമിംപൂളും ദൈവത്തേ ഒറ്റികൊടുത്തതുകൊണ്ട് കിട്ടിയ പാരദോഷികം.

Anonymous said...

ദിവ്യ കാരുണ്യ ആത്മാഭിഷേക ധ്യാനം

കൊപ്പേല്‍ (ഡാളസ്‌) : ഡാളസ്‌ സെന്റ്‌. അല്‍ഫോന്‍സാ സിറോ മലബാര്‍ ദേവാലയത്തില്‍ മാര്‍ച്ച്‌ രണ്ടിന്‌ ആരംഭിക്കുന്ന ത്രിദിന ദിവ്യ കാരുണ്യ ആത്മാഭിഷേക ധ്യാനം റവ. ഫാ. ജോയ്‌ ചെമ്പകശ്ശേരി, ഓ.ഏസ്‌.ബി (ശാന്തിനികേതന്‍ ബെനെഡിക്‌ടിന്‍ റിട്രീറ്റ്‌ സെന്റെര്‍, വയനാട്‌ ) നയിക്കും. നോമ്പിനൊരുക്കമായി നടത്തുന്ന ധ്യാനത്തിലേക്ക്‌ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി മാത്യു ശാശ്ശേരില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. മാത്യു ശാശ്ശേരില്‍: 6302018875, സിബി കല്ലൂര്‍: 2146834564, വില്‍സണ്‍ ഇലഞ്ഞിക്കല്‍: 216534 2528, സെബാസ്‌ട്യന്‍ വലിയപറമ്പില്‍: 4693607520, ജോസഫ്‌ കെ വര്‍ഗീസ്‌: 2142230169.


നോമ്പിനൊരുക്കമായി നടത്തുന്ന ധ്യാനം കഴിഞ്ഞാലുട൯ അങ്ങാടിയത്ത് പിതാവ് ഏത് വൈദികനെയാണ് ഫയ൪ ചെയുക.

വഴിതെറ്റിപോയ അങ്ങാടിയത്ത് പിതാവിനും മറ്റ് വൈദിക൪ക്കുമാണ് ധ്യാനത്തിന്റെ ആവശൃം. ധ്യാനം കൂടികഴിഞ്ഞാലുട൯ വഴിതെറ്റിപോയ അങ്ങാടിയത്ത് പിതാവ് ക്രസ്തുവിനെ സീകരിക്കുമോ, അതോ പഴയതുപോലെ ക്രസ്തുവിനെ തളളിപറയുമോ!

പി.കെ. മാത്യു said...

പോര്‍ട്ടുഗീസുകാര്‍ ഇന്നാട്ടില്‍ വന്നു നമ്മുടെ ആരധനക്രമങ്ങളെ പരിഷ്കരിച്ചതില്‍ ഇന്നാട്ടിലെ മാര്‍ത്തോമ ക്രൈസ്തവരും സുറിയാനി ക്രിസത്യാനികള്‍ എന്നറിയപ്പെട്ടിരുന്ന തെക്കുംഭാഗരും അതീവ സന്തുഷ്ടരായിരുന്നു. അവരുടെ പ്രതിമകളും ഈ പ്രതിമകളെ എഴുന്നള്ളിച്ചുകൊണ്ടുള്ള പെരുന്നാള്‍ പ്രദഷണങ്ങളും ഹൈന്ദവ ഉത്സവങ്ങളുമായി പോരുത്തപെട്ടു കഴിഞ്ഞുകൂടിയിരുന്ന കേരള ക്രൈസ്തവര്‍ സഹര്‍ഷം സ്വാഗതം ചെയ്തു. വിശുദ്ധരുടെ പ്രതിമകള്‍ അടുത്തുള്ള അമ്പലത്തിലെ ദേവന്റെയോ ദേവിയുടെയോ സഹോദരങ്ങളാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹൈന്ദവര്‍ ക്രൈസ്തവ പ്രതിമകള്‍ക്ക് നേര്ച്ചകാഴ്ചകള്‍ അര്പിച്ചു തുടീങ്ങി. ഇന്ത്യന്‍ കല്ച്ചരിനു അനുയോജ്യമായ പെരുന്നാളുകളും വൈദേശിക പ്രൌഡിയിലുള്ള ആരാധനക്രമങ്ങളും ആവിഷ്കരിച്ച പോര്‍ട്ടുഗീസ് മെത്രാന്മാരെയും അവര്‍ സ്വാഗതം ചെയ്തു. ഇപ്പോള്‍ നമ്മുടെ നാട്ടിലെ കല്ദായവാദികള്‍ പറയും പോലെ വൈദേശിക ലത്തീന്‍ ആരാധനകാര്യങ്ങളോട്‌ അവര്‍ക്ക് യാതൊരുവിധ അതൃപ്തിയും ഇല്ലായിരുന്നു.


പി.കെ. മാത്യു, ഏറ്റുമാനൂര്‍
Mob 949 -521 -2899

Anonymous said...

മദം ഇളകിയ നയന്‍താര വീണ്ടും ക്രിസ്‌തുമതത്തിലേക്ക്‌?

മദം ഇളകിയ വട്ട൯ തോമ, അവളേപോലെ വീണ്ടും ക്രിസ്‌തുമതത്തിലേക്ക് തിരിച്ചു വരുമോ‌? അതോ ഈ ധ്യാനം കഴിയുബോഴേക്കും ഇടവക വികാരിയേ ഫയ൪ ചെയുമോ?

Anonymous said...

എന്തൊകൊണ്ട് ക്യാമറ വച്ച് സകലമാനം ചെക്ക് ചെയ്യുന്ന ഇവിടുത്തെ എയര്‍ പോര്ട്ടിലോ അമേരിക്കന്‍ ലാറ്റിന്‍ പള്ളികളിലോ ഒക്കെ പോയി സര്‍വൈലെന്‍സ് ക്യാമറയില്‍ കൂടി നമ്മളെ കാണുന്നതിനു യാതൊരു കുഴപ്പവും ഇല്ല. സായിപ്പു ചെയ്താല്‍ എല്ലാം നല്ലത് ...എന്നാല്‍ മലയാളി അച്ചന്‍ ആളുകളുടെ സുരക്ഷയ്ക്ക് ക്യാമറ വെച്ചാലോ പോലീസിനെ വിളിച്ചാലോ മഹാ അപരാധം!!!!

Anonymous said...

സിപിഎം യേശുവിന്റെ ചിത്രം ഉപയോഗിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

ഉണ്ട് 33.35%
ഇല്ല 65.83%
അറിയില്ല 0.81%
or View results

ക്ലാവ൪ വാദികള്‍ ക്യാമറകള്‍ പളളിക്കകത്തും പുറത്തും വേണമെന്ന് വാദിക്കുന്നത്, മാണിക്ക൯ ക്രോസിനെ പാതിരക്ക് ക്ലാവ൪ വാദികള്‍ കേറ്റി വച്ചതിനുശേഷം, പകല്‍ സമയത്ത് ആരെങ്കിലും മാറ്റുമെന്നുളള പേടികാരണം ക്യാമറകള്‍ വെക്കണം. അതല്ലാതെ കഞ്ചാവിനെയും സെക്സിനെയും പിടിക്കാനുളള ഉദേശത്തോടെയാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

ഉണ്ട്..........
ഇല്ല...........
അറിയില്ല......

Anonymous said...

ഗാ൪ലാഡ് (ഡാളസ്‌) : ഡാളസ്‌ സെന്റ്‌. തോമാസ് സിറോ മലബാര്‍ ദേവാലയത്തില്‍ വരുന്ന ആത്മാഭിഷേക ധ്യാനത്തേപറ്റി ജോസഫ്‌ മാര്‍ട്ടിന്‍ വലങ്ങോടന്‍ വാര്‍ത്ത, പത്രത്തിലിടാത്തത്. ശവപെട്ടി പളളിയായതുകൊണ്ടാണോ.

Anonymous said...

സീറോ മലബാര്‍ പള്ളികളില്‍ ക്യാമറകള്‍ വയ്ക്കാന്‍ അധികാരികള്‍ ആക്രാന്തം കാണിക്കുന്നതിന്റെ ശരി ഉദ്ദേശം അള്‍ത്താരകളില്‍ അവര്‍ ജനഹിത വിരുദ്ധമായി സ്ഥാപിക്കുന്ന ക്ലാവര്‍ കുരിശും കര്‍ട്ടനും രഹസ്യമായി എടുത്തു മാറ്റുന്നതില്‍ നിന്നും പൊതു ജനങ്ങളെ നിരുല്‍സാഹപ്പെടുത്തുവാന്‍ വേണ്ടി മാത്രം ആണെന്ന് ഏവര്‍ക്കും അറിയാം.




നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന്‌: കപ്യാര്‍ മുങ്ങി


മാന്നാര്‍: നാലാംക്ലാസുകാരിയെ കപ്യാര്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. സംഭവം വിവാദമായതിനെത്തുടര്‍ന്ന്‌ കപ്യാര്‍മുങ്ങി.

പാവുക്കര നാലുതറയില്‍ രാജുവെന്ന്‌ വിളിക്കുന്ന ജോസഫിനെ(57)തിരേയാണ്‌ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ മാന്നാര്‍ പോലീസില്‍ പരാതി നല്‍കിയത്‌. രാജുവിന്റെ അയല്‍വാസിയാണ്‌ പെണ്‍കുട്ടി.

ഇടയ്‌ക്കിടെ കുട്ടി രാജുവിന്റെ വീട്ടിലെത്തുമായിരുന്നു. മിഠായിയും മധുരപലഹാരങ്ങളും നല്‍കിയശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന്‌ ഇരയാക്കുകയായിരുന്നു.

സ്‌കൂളില്‍ മാനസികവിഭ്രാന്തി പ്രകടിപ്പിച്ച കുട്ടിയെ അധ്യാപകര്‍ ചോദ്യം ചെയ്‌തപ്പോഴാണ്‌ കാലങ്ങളായി തുടര്‍ന്നുവന്ന പീഡനവിവരം പുറത്തറിഞ്ഞത്‌. പിന്നീട്‌ രക്ഷിതാക്കളെ വിവരമറിയിക്കുകയും അവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Anonymous said...

നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന്‌: കപ്യാര്‍ മുങ്ങി


മാന്നാര്‍: നാലാംക്ലാസുകാരിയെ കപ്യാര്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. സംഭവം വിവാദമായതിനെത്തുടര്‍ന്ന്‌ കപ്യാര്‍മുങ്ങി.

കപ്യാര്‍, ഈ തരത്തിലാണെങ്കില്‍ പളളിയിലെ അച്ഛ൯മാ൪ ഏത് തരത്തിലായിരിക്കും.

Anonymous said...

ലഹരിക്കായി ആംപ്യൂളുകളും; രണ്ടു പേര്‍ പിടിയില്‍

ചിക്കാഗോ കതീദ്രല്‍ ദേവാലയത്തിലല്ല കഞ്ചാവ്, ഇത് കേരളത്തിലാണ്.


കോഴിക്കോട്‌: മയക്കുഗുളികകള്‍ക്കു പുറമെ ലഹരിക്കായി ആംപ്യൂളുകളും (കുത്തിവയ്‌പു മരുന്നുകള്‍) വ്യാപകമായി നഗരത്തിലെത്തുന്നു.

ടൗണ്‍ സി.ഐ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ്‌ രണ്ട്‌ ആലുവ സ്വദേശികളെ പിടികൂടിയതോടെയാണു പുതിയ മയക്കുമരുന്നുകളെ കുറിച്ചു പോലീസിനു വിവരം ലഭിച്ചത്‌. ആലുവ സ്വദേശികളായ പാറക്കല്‍ വീട്ടില്‍ പീറ്ററിന്റെ മകന്‍ റോബിന്‍പീറ്റര്‍(25), മുട്ടാംതൊട്ടില്‍ ഫ്രാന്‍സിസിന്റെ മകന്‍ പ്രിന്‍സ്‌ ഫ്രാന്‍സിസ്‌(19) എന്നിവരാണു പോലീസ്‌ പിടിയിലായത്‌.

ബീച്ച്‌ റോഡില്‍നിന്ന്‌ ആംപ്യൂളുകള്‍ വില്‍പന നടത്തുന്നതിനെ കുറിച്ചു പദ്ധതിയിടുന്നതിനിടെയാണു രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പോലീസ്‌ എത്തിയത്‌. നേരത്തെ ഇരുവരും ആംപ്യൂളുകള്‍ വിറ്റതിനു മൂവാറ്റുപുഴ, ആലുവ പോലീസ്‌ പിടികൂടിയിരുന്നു.

നിരോധിച്ച വീര്യം കൂടിയ കുത്തിവയ്‌പു മരുന്നുകളായ ഡൈസിപാം, ഫെനര്‍ഗന്‍, സ്‌പാര്‍ലിയം, ലൂപ്പിജസിക്‌, എന്നീ മയക്കുമരുന്ന്‌ ആംപ്യൂളുകളാണ്‌ ഇവരില്‍നിന്നു പിടിച്ചെടുത്തത്‌. നാലു കമ്പനികളുടെ 30 ആംപ്യൂള്‍ മരുന്നുകളാണു പോലീസ്‌ പിടികൂടിയത്‌.

പുനെയില്‍നിന്നാണു മരുന്നുകള്‍ കൊണ്ടുവന്നത്‌. സാധാരണയായി ഇത്തരത്തിലുള്ള മരുന്നുകള്‍ എറണാകുളത്താണു വില്‍പന നടത്താറുള്ളത്‌. അവിടെ പോലീസ്‌ കര്‍ശന പരിശോധന തുടങ്ങിയതോടെയാണ്‌ ഇവര്‍ കോഴിക്കോട്‌ നഗരത്തിലേക്കു ചേക്കേറിയത്‌. ആദ്യമായാണ്‌ ഇവിടെ ഇരുവരും ആംപ്യൂള്‍ വില്‍പനക്കായി എത്തിയതെന്നാണു പോലീസ്‌ ചോദ്യം ചെയ്‌തപ്പോള്‍ അറിഞ്ഞത്‌.

ലോറി ഡ്രൈവറായ റോബിന്‍ പീറ്റര്‍ മുംബൈയിലും മറ്റും ചരക്കുമായി പോവുക പതിവാണ്‌. ഇത്തരത്തില്‍ പോവുന്നതിനിടെയാണു മയക്കുമരുന്നുകള്‍ വാങ്ങുന്നത്‌. ചെറിയ പാക്കറ്റിലുള്ളതായതിനാല്‍ കൊണ്ടുവരുന്നതിനും എളുപ്പമാണ്‌. പൂനെയില്‍ 40 രൂപയ്‌ക്കു ലഭിക്കുന്ന കുത്തിവയ്‌പു മരുന്നുകള്‍ 300 രൂപ മുതല്‍ മുകളിലേയ്‌ക്കാണ്‌ ഇവിടെ വില്‍ക്കുന്നത്‌.

കൗമാരപ്രായക്കാരെ ലക്ഷ്യം വച്ചാണു മയക്കുമരുന്നുകള്‍ കൊണ്ടുവരുന്നത്‌. കുത്തിവയ്‌പു രീതി ആയതിനാല്‍ പരിചിതരായ ഉപഭോക്‌താക്കള്‍ മാത്രമേ ഇതു വാങ്ങാറുള്ളൂവെന്നും ഇവര്‍ പോലീസിനോടു പറഞ്ഞു. ലോറിയില്‍ കൊണ്ടുവന്ന കുത്തിവയ്‌പുമരുന്നുകള്‍ വില്‍പന നടത്താന്‍ പദ്ധതിയിടുന്നതിനിടെയാണു പോലീസ്‌ പിടികൂടിയത്‌. ഇരുവരേയും വടകര നാര്‍ക്കോട്ടിക്‌ കോടതിയില്‍ ഹാജരാക്കി. ടൗണ്‍ എസ്‌.ഐ.മാരായ പി.എച്ച്‌. സമീഷ്‌, ശശിധരന്‍ ചാലില്‍, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ സുജിത്ത്‌, രാജേഷ്‌, ബിജു, അനീഷ്‌, ജിജിത്ത്‌ എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്‌.

Anonymous said...

ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച 640 ലിറ്റര്‍ സ്‌പിരിറ്റ്‌ പിടികൂടി

ജെറ്റ് ലാഗ് പോലും തീരും മുമ്പ് ഓടിച്ച BMW-യിലല്ല.

പാലക്കാട്‌: ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച 640 ലിറ്റര്‍ സ്‌പിരിറ്റ്‌ എക്‌സൈസ്‌ ഇന്റലിജന്‍സ്‌ പാലക്കാട്ട്‌ പേഴുംകരയില്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്‌ കൊല്ലം കാവനാട്‌ സ്വദേശി വിപിന്‍ രാജിനെ അറസ്‌റ്റ് ചെയ്‌തു. വാഹനം ഉപേക്ഷിച്ചു കടന്നു കളയാന്‍ ശ്രമിക്കുന്നതിനിടെയാണു വിപിനെ അറസ്‌റ്റ് ചെയ്‌തത്‌. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ നടത്തിയ തിരച്ചിലില്‍ ആണു സ്‌പിരിറ്റ്‌ പിടികൂടിയത്‌. രാവിലെ ആറരയോടെ ആയിരുന്നു സംഭവം.

Anonymous said...

No ക്യാമറ.


കഴക്കൂട്ടത്ത്‌ വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

തിരുവനന്തപുരം: കഴക്കൂട്ടത്തിന്‌ സമീപം കുമരിക്കറയില്‍ 24 വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 9എം.എം റിവോള്‍വറുകളില്‍ ഉപയോഗിക്കുന്ന തിരകളാണ്‌ ലഭിച്ചത്‌. സര്‍വീസ്‌ റിവോള്‍വറില്‍ ഉപയോഗിക്കുന്നതാണെന്നും സൂചനയുണ്ട്‌. പോലീസ്‌ അന്വേഷണം ആരംഭിച്ചു.

Anonymous said...

DEAR BLOG MASTER,

IS IT POISSIBLE TO POST THE COMMENTS ON EACH ARTICLE WITH A SERIAL NUMBER?THIS WOULD ENABLE THE USER TO QUOTE/REFER EASILY ON THE COMMENT.

dr skylark said...

part I

സഭാ സ്വത്തുക്കളെ പറ്റി എന്തിനു തര്‍ക്കിക്കണം?

ഇന്ത്യയില്‍ എന്നല്ല ലോകത്തിന്റെ എവിടെ ആണെങ്കിലും ഒരു കമ്പനി തുടങ്ങുന്നതിനു ധാരാളം നടപടി ക്രമങ്ങള്‍ ഉണ്ട്. പൊതു ജനങ്ങളുടെ കൈയില്‍ നിന്നും പണം നിക്ഷേപം ആയി സ്വീകരിച്ചിട്ടാണ് കമ്പനി നടത്തുന്നതെങ്കില്‍, വര്‍ഷാ വര്‍ഷം ലാഭ നഷ്ട കണക്കുകള്‍ പൊതുജനങ്ങളെ അറിയിക്കുക, ലാഭ വീതം വീതിക്കുക എന്ന് തുടങ്ങി പല ഉത്തരവാദിത്തങ്ങളും നടത്തിപ്പുകാര്‍ നിറവേറ്റെണ്ടിയത് ആയിട്ടുണ്ട്. സാമ്പത്തിക ക്രമ കേടുകളോ മറ്റോ നടത്തിയാല്‍ കമ്പനിയുടെ director എന്ന നടത്തിപ്പുകാരനെ പുറത്താക്കുക തുടങ്ങിയ പല അവകാശങ്ങളും അധികാരങ്ങളും കമ്പനിയുടെ ഓഹരി ഉടമകള്‍ എന്ന പൊതു ജനങ്ങളില്‍ നിക്ഷിപ്തമാണ്. കമ്പനി തുടങ്ങുന്നത് മുതല്‍ എല്ലാ തലത്തിലും സര്‍കാരിന്റെ ഒരു കണ്ണ് കമ്പനിയുടെ മേലില്‍ ഉണ്ടായിരിക്കും. കോടതികളും ഇതില്‍ ഇടപെട്ടെക്കാം. അതിനാല്‍ കമ്പനി നടത്തുന്നവര്‍ വളരെ ശ്രദ്ധാലുക്കളും ഓഹരി ഉടമകള്‍ക്ക് ദോഷകരം ആയ കാര്യങ്ങളില്‍ ഇട പെടാതെ ഇരിക്കാനും വളരെ സൂക്ഷിക്കും. ഇന്ത്യയിലെ Reliance, Tata, Birla തുടങ്ങിയ കമ്പനികളെല്ലാം ഇത് പോലെ പ്രവര്‍ത്തിക്കുന്നവ ആണ്.

ഇതേ പോലെ തന്നെ ഇന്ത്യയിലെ കത്തോലിക്കാ സഭയും പല കമ്പനികളും നടത്തുന്നുണ്ട്. എല്ലാം തന്നെ ആതുര ശുശ്രുഷ എന്ന ലേബല്‍ ഒട്ടിച്ചവ.അവര്‍ നടത്തുന്ന ആശുപത്രികള്‍, സ്വാശ്രയ കോളേജുകള്‍ അങ്ങനെ എന്തെല്ലാം. എല്ലാം പൊതു ജനങ്ങളില്‍ നിന്നും കാലാ കാലങ്ങള്‍ ആയി ഭീമമായ തുകകള്‍ സംഭാവന ആയും മറ്റും പിരിച്ചെടുത്ത പണം കൊണ്ട് ഉണ്ടാക്കിയവ. പല കുടുംബങ്ങളും സഭക്കായി വിട്ടു കൊടുത്ത ഭൂമിയില്‍ സ്ഥിതി ചെയ്യുന്നവ. പക്ഷെ, മറ്റു കമ്പനികളില്‍ നിന്നും കത്തോലിക്കാ സ്ഥാപനങ്ങളെ വ്യത്യസ്തം ആക്കുന്നത് ഈ വക സ്ഥാപനങ്ങളിലെ നടത്തിപ്പുകാരെ തെരഞ്ഞെടുക്കാന്‍ അതിന്റെ ഓഹരി ഉടമകള്‍ ആയ കുഞ്ഞാടുകള്‍ക്ക് അധികാരം ഇല്ല എന്നത് ആണ്. കൂടാതെ ഈ വക കമ്പനികളുടെ ലാഭ നഷ്ട കണക്കുകളെ സംബന്ധിച്ച് ചോദിക്കാനോ ലാഭവിഹിതം ലഭിക്കുവാനോ അവര്‍ക്ക് അര്‍ഹത ഇല്ല താനും. ഇങ്ങനെ സംഭവിക്കുന്നതിനു കാരണം പറയാവുന്നത് സഭാ സ്വത്തുക്കളുടെ നടത്തിപ്പിനെ സംബന്ധിച്ച് യാതൊരു നിയമവും സഭാ തലത്തിലോ രാഷ്ട്ര തലത്തിലോ നിലവില്‍ ഇല്ല എന്നത് ആണ്. സഭയുടെ സ്വത്തുക്കളായ സ്ഥാപനങ്ങളില്‍ എല്ലാം തന്നെ പല അച്ചന്മാരും ബിഷപ്പുമാരും self appointed ആയി ഭരണം നടത്തുകയും അവയെല്ലാം ലാഭം ഉണ്ടാക്കെണ്ടിയത്തിനു പകരം നഷ്ടത്തിലേക്ക്‌ കൂപ്പു കുത്തി കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇങ്ങനെ തങ്ങളുടെതല്ലാത്ത കുറ്റത്താല്‍ നഷ്ടത്തില്‍ നടക്കുന്ന സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി ഓഹരി ഉടമകള്‍ ആയ വിശ്വാസികള്‍ വീണ്ടും ഫണ്ട് സ്വരൂപിക്കേണ്ടിയ അധിക ബാധ്യതയിലെക്കും നയിക്കപ്പെടുന്നു. സെമിനാരി പഠനം അല്ലാതെ യാതൊരു വിധ മാനേജ് മെന്റ് വൈദഗ്ധ്യവും ഇല്ലാത്ത അച്ചന്മാര്‍ ഉത്തരവാദിത്യരഹിതം ആയി ഭരിക്കുന്നത്‌ വഴി ധൂര്‍ത്തും മറ്റും ഒഴിവാക്കാന്‍ പറ്റാത്തത് കൊണ്ടാണ് പൊതു ജനങ്ങള്‍ക്ക്‌ യാതൊരു ഉപകാരവും ഇല്ലാതെ ഇവ നഷ്ടത്തില്‍ കലാശിക്കുന്നത്. പല തലത്തില്‍ നടക്കുന്ന കയിട്ടു വാരലും ഒരു പരിധി വരെ ഇതിന്റെ കാരണം ആണ്. കൂടാതെ കോഴ എന്നും കൈക്കൂലി എന്നും മറ്റുമുള്ള പഴികള്‍ മറ്റുള്ളവരില്‍ നിന്നും കേള്‍ക്കേണ്ടി വരുന്നതിനാല്‍ ഇടവക വിശ്വാസികള്‍ക്ക് അവരുടെതല്ലാത്ത കാരണങ്ങള്‍ കൊണ്ട് സമൂഹത്തില്‍ പേരുദോഷം ഉണ്ടാകുകയും ചെയ്യുന്നു. ഈ സ്ഥാപനങ്ങളുടെ തലപ്പത് ഇരിക്കുക എന്ന ഒറ്റ കാരണത്താല്‍ നല്ലവരായ പല അച്ചന്മാരെയും മോഷ്ടാവ് എന്നും മറ്റും തെറ്റിദ്ധരിച്ചു സംശയത്തോടെ നോക്കി കാണാനും ഇട വരുന്നുണ്ട്. ഇതിലുപരി ആയി അത്മീയ ജീവിതത്തോട് താല്പര്യപ്പെട്ടു ജീവിതാന്തസ് തെരഞ്ഞെടുത്ത നല്ലവരായ വൈദികരുടെ മേലില്‍ ഇത്രയും വലിയ ഭാരം നിര്‍ബന്ധമായി കയറ്റി വെക്കുന്നതും നല്ലൊരു നടപടി അല്ല. കത്തോലിക്കാ സ്ഥാപനങ്ങള്‍ എല്ലാം തന്നെ charity എല്ലാ വിഭാഗത്തില്‍ പെടുത്തി നികുതി യാതൊന്നും ചുമത്താത്തതിനാല്‍ ഇതര സ്ഥാപനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കാര്യക്ഷമം ആയി പ്രവര്‍ത്തിക്കാനും അത് വഴി കൂടുതല്‍ ലാഭം ഉണ്ടാക്കാനും സാഹചര്യം ഉണ്ട് താനും.

dr skylark said...

part 2

ആസ്തിയുടെ കാര്യത്തില്‍ കത്തോലിക്കാ സ്ഥാപനങ്ങള്‍ reliance എന്ന വമ്പനെ പോലും കവച്ചു വെക്കും. ഈ സ്ഥാപനങ്ങള്‍ കൂടുതല്‍ കാര്യക്ഷമം ആയി പ്രവര്‍ത്തിപ്പിച്ചാല്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുകയും കൂടുതല്‍ ലാഭം ഉണ്ടാകുന്നതു വഴി തൊഴിലാളികള്‍ക്ക് നല്ല വേതനം കൊടുക്കാന്‍ സാധിക്കുന്നതും സഭക്ക് തന്നെ അവ നല്ലൊരു മുതല്‍ കൂട്ട് ആകുകയും ചെയ്യും. അങ്ങനെ ഇവ എല്ലാം വേണ്ട രീതിയില്‍ മികവോടെ വിനിയോഗിച്ചു പൊതു ജനങ്ങള്‍ക്ക്‌ ഉപകാര പ്രദമായ രീതിയില്‍ നടത്തുന്നതിന് സഭാ തലത്തില്‍ തന്നെ എന്തെങ്കിലും നിയമം ഉണ്ടാകെണ്ടിയത് അല്ലെ? വിവാഹത്തെ സംബന്ധിച്ച് നിയമങ്ങള്‍ ഉള്ളത് പോലെ. സഭാ സ്ഥാപനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിന്നു വേണ്ടി അവയുടെ ഭരണം ഇടവകക്കാരും വൈദികരും ഉള്‍പെട്ട ഒരു സമിതിക്ക് വിട്ടു കൊടുക്കെണ്ടിയത് ആണ് ഇപ്പോളുള്ള ശെരിയായ പോംവഴി എന്ന് തോന്നുന്നു. രാഷ്ട്രീയ നേതൃത്തം കഠിനമായ നിയമങ്ങള്‍ ഉണ്ടാക്കി വരിഞ്ഞു മുറുക്കുന്നതിനു മുന്പായി സഭാ തലത്തില്‍ തന്നെ നിയമങ്ങള്‍ ഉണ്ടാക്കി സുതാര്യമായ പ്രവര്‍ത്തന മികവു കാണിച്ചു കൊടുക്കാന്‍ സാധിച്ചാല്‍ മറ്റു സഭകള്‍ക്കും അതൊരു പ്രചോതനം ആയിരിക്കും. കോടതിയോ രാഷ്ട്രീയ നേതൃത്തമോ ഇടപെടുകയും ഇല്ല താനും. സഭയുടെ സ്വത്തുക്കള്‍ ഒരിക്കലും കൈ വിട്ടു പോകുകയും ഇല്ല. അച്ചന്മാര്‍ക്കും മേത്രന്മാര്‍ക്കും ഇടവകക്കാരുടെ അത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് സാധിക്കുകയും ചെയ്യും. അച്ഛനും മെത്രാനും അത്മീയ കാര്യങ്ങള്‍ മാത്രം നോക്കിയും തക്ക guidance കൊടുത്തും പ്രാഥമിക ഭരണത്തില്‍ നിന്നും മാറി നില്‍ക്കുന്നത് അല്ലെ നല്ലത്. അങ്ങനെ എങ്കില്‍ അവരോടുള്ള സ്നേഹ ബഹുമാനങ്ങള്‍ വര്ധിക്കുകയെ ഉള്ളൂ.

സഭാ സ്വത്തുക്കളുടെ നടത്തിപ്പിനെ സംബന്ധിച്ച് എന്തെങ്കിലും അഭിപ്രായങ്ങള്‍ വിശ്വാസികള്‍ പറഞ്ഞാല്‍ അതെല്ലാം പണം കയ്യിട്ടു വരാനുള്ള വിശ്വാസികളുടെ അത്യാര്‍ത്തി മൂലമാണെന്നും, സഭാ സ്വത്തുക്കള്‍ മുഴുവനും അച്ഛന്റെയോ ബിഷപ്പിന്റെയോ മേല്‍ നോട്ടത്തില്‍ നടത്തിയാല്‍ മാത്രമേ അവ സത്യസന്തമായി കൈ കാര്യം ചെയ്യാന്‍ സാധിക്കൂ എന്നും ഒക്കെ പ്രചരിപ്പിക്കുന്നതിലാണ് സഭാ നേതൃത്വത്തിന് താല്പര്യം. വിശ്വാസികളുടെ ഭാഗത്ത്‌ നിന്നാണെങ്കില്‍ സഭാ ഭരണം നടത്തുന്ന അച്ഛനും ബിഷപ്പും കട്ട് മുടിക്കുക ആണെന്നുള്ള ആരോപണങ്ങള്‍ മാത്രമേ ഉന്നയിക്കുക ഉള്ളു. എങ്കിലും ഒരു കാര്യം സത്യമാണ്. പള്ളി യോഗത്തില്‍ നേര്‍ച്ച പെട്ടിയില്‍ വരുന്ന പണത്തിന്റെ കണക്കു മാത്രമാണ് വികാരി അച്ഛന്‍ വിശ്വാസികളെ അറിയിക്കുന്നത്. ചെലവുകള്‍ മുഴുവന്‍ അതില്‍ നിന്നും തട്ടി കിഴിക്കുകയും ചെയ്യും. ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിന്റെയും ആശുപത്രിയുടെയും സ്വാശ്രയ കോളേജിന്റെയും ഒക്കെ കണക്കുകള്‍ ബിഷപ്പിനെ മാത്രമേ കാണിക്കൂ എന്ന് വികാരി നിര്‍ബന്ധം പിടിക്കുന്നത്‌ മൂലം പാരിഷ് കൌണ്‍സില്‍ മീറ്റിങ്ങുകള്‍ എല്ലാം അടി കലശലില്‍ അവസാനിക്കുന്നു. ഇതിനു ഒരു അറുതി വരേണ്ടിയത് അല്ലെ?

സെമിനാരിയില്‍ ചേരുന്നവരുടെ എണ്ണത്തില്‍ വര്‍ഷാ വര്‍ഷം കുറവ് ഉണ്ടാകുന്നതു മൂലം സഭാ ഭരണത്തിനായി അച്ചന്മാരുടെ അഭാവം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. കാര്യശേഷി ഉള്ള നടത്തിപ്പ് കാരുടെ അഭാവം നിമിത്തം സഭാ സ്ഥാപനങ്ങള്‍ നശിച്ചു പോകാനും സാധ്യത ഉണ്ട്. അല്മായരെ സഭാ സ്വത്തുക്കളുടെ ഭരണം ഏല്‍പ്പിക്കണം എന്ന് പറഞ്ഞതില്‍ നിന്നും കൈകാരനോ മറ്റോ ഇത് ചെയ്യണം എന്ന് ഞാന്‍ ഉധേശിച്ചിട്ടില്ല. നിയമ പരം ആയി തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണ സമിതി ഉണ്ടാകണം. executive committee എന്നോ ഒക്കെ പേര് വിളിക്കാം. സഭാ ചട്ടകൂടില്‍ നിന്നുകൊണ്ട് കമ്പനി നിയമം പോലത്തെ നിയമം ഉണ്ടാകണം. സഭാ സ്വത്തുക്കള്‍ മുഴുവനും തന്നെ അല്‍മായരുടെ സംഭാവനയില്‍ നിന്നും മാത്രം പടുത്ത് ഉയര്‍ത്തിയവ ആണെന്നും അതിനാല്‍ അവയില്‍ ഭരണം നടത്താന്‍ അല്‍മായര്‍ക്കു മാത്രമേ അവകാശം ഉള്ളു എന്നും പ്രത്യേകം പറയേണ്ടിയത് ഇല്ലല്ലോ? ചില അച്ചന്മാരുടെ കുടുംബ സ്വത്തുക്കളും കന്യാസ്ത്രിമാരുടെ പത്രമേനിയും ഇടവകക്ക് ദാനമായി സംഭാവന കൊടുത്തിട്ടുണ്ടെന്ന കാര്യവും ഇവിടെ നന്ദിയോടെ സ്മരിക്കുന്നു.

dr skylark

http://skylark22.blogspot.com

Tom Varkey said...

Tom Varkey Said ...

In American law, you are innocent until proven guilty. In India unfortunately you are guilty most of the time until proven innocent. Therefore many innocent people are being persecuted by Police and recently even by the Syro-Malabar Church hierarchy in Kerala as proven by the strike conducted by nurses at Little Hospital in Angamally. With regard to placing cameras in churches, based on what has happened in Chicago and Garland, Chicago Syro-Malabar Church hierarchy and Fr. Joji have been proven to be guilty. Because they have installed the idolatrous Mar Thoma Cross in the secrecy of the night in Chicago. In Garland, it was installed in the secrecy of both day and night (the parishioners of the Garland church could not do anything to stop the installation of the Manichean cross even if it were done in broad sunlight because of the cameras). In either case, it was done illegally against the wishes of the parishioners and against the mandate of the 1998 Synod. In Garland, Fr. Jojy had the protection of the cameras for installing the Mar Thoma Cross. If anybody tried to break into the church to remove the Mar Thoma Cross any time before the inauguration of the new church, he could have easily known about it. This discouraged and prevented any such action from the parishioners.

Unfortunately the controls of the cameras was and still is exclusively within the rights of the church hierarchy and the parishioners have no role in it both in Chicago and Garland. The church authorities both in Chicago and Garland made full use of their monopolistic rights over the cameras. Thus they have proved themselves to be betrayers of the community both in Chicago and Garland. Can we afford such Gadhaffi-style despotism on the part of Fr. Sassery if he chooses to remove the Crucifix from St. Alphonsa Church and replace it with the idolatrous cross after the cameras have been installed in Coppell? No we cannot. Therefore, the parishioners of St. Alphonsa should never allow cameras to be installed in the church unless the monitoring rights are going to be shared by whichever parishioners want to share the monitoring of the cameras. Our Crucifix installed at St. Alphonsa Church is too high a price to pay for taking any such risk on the part of the parishioners. Sorry, Fr. Sasserry, not that we are suspicious of you. What happened in Garland and Chicago have made us true children of Thoma Sleeha. We believe only what we see. And what we have seen in Chicago and Garland are deeds that Bishop Mar Angadiath and Fr. Jojy should have never done in a 1000 years. They are characteristic of children of darkness who have never heard of Jesus not once in their life time (Eph. 5:10-11).

In the Bible we read about a man who also used to do things in the secrecy of the night before he knew who Jesus is. One late evening in the darkness of the night he was on his horseback galloping towards Damascus to capture Christians. As he was going, he had an counter with Jesus which ended for ever his actions carried out in the secrecy of the night against Christians. It is our prayer and hope that the Syro-Malabar hierarchy and Fr. Jojy and others like him also soon end their actions carried out in the secrecy of the night which are also being carried out against the true followers of Jesus today. As we read in 1 Cor. 1:18 they are conducting themselves this way because they are perishing as the message of the cross is foolishness to them. This will go on until they also find out who the Savior on the Crucifix is. Then they also will stop their deeds of darkness as Paul did for ever. Until then we should never allow cameras in St. Alphonsa Church unless the monitoring is going to be shared by each and every parishioner who asks for such a role in monitoring the cameras that will be installed in St. Alphonsa church as long as the cameras remain.

Tom Varkey said...

Tom Varkey Said ...

In American law, you are innocent until proven guilty. In India unfortunately you are guilty most of the time until proven innocent. Therefore many innocent people are being persecuted by Police and recently even by the Syro-Malabar Church hierarchy in Kerala as proven by the strike conducted by nurses at Little Hospital in Angamally. With regard to placing cameras in churches, based on what has happened in Chicago and Garland, Chicago Syro-Malabar Church hierarchy and Fr. Joji have been proven to be guilty. Because they have installed the idolatrous Mar Thoma Cross in the secrecy of the night in Chicago. In Garland, it was installed in the secrecy of both day and night (the parishioners of the Garland church could not do anything to stop the installation of the Manichean cross even if it were done in broad sunlight because of the cameras). In either case, it was done illegally against the wishes of the parishioners and against the mandate of the 1998 Synod. In Garland, Fr. Jojy had the protection of the cameras for installing the Mar Thoma Cross. If anybody tried to break into the church to remove the Mar Thoma Cross any time before the inauguration of the new church, he could have easily known about it. This discouraged and prevented any such action from the parishioners.

Unfortunately the controls of the cameras was and still is exclusively within the rights of the church hierarchy and the parishioners have no role in it both in Chicago and Garland. The church authorities both in Chicago and Garland made full use of their monopolistic rights over the cameras. Thus they have proved themselves to be betrayers of the community both in Chicago and Garland. Can we afford such Gadhaffi-style despotism on the part of Fr. Sassery if he chooses to remove the Crucifix from St. Alphonsa Church and replace it with the idolatrous cross after the cameras have been installed in Coppell? No we cannot. Therefore, the parishioners of St. Alphonsa should never allow cameras to be installed in the church unless the monitoring rights are going to be shared by whichever parishioners want to share the monitoring of the cameras. Our Crucifix installed at St. Alphonsa Church is too high a price to pay for taking any such risk on the part of the parishioners. Sorry, Fr. Sasserry, not that we are suspicious of you. What happened in Garland and Chicago have made us true children of Thoma Sleeha. We believe only what we see. And what we have seen in Chicago and Garland are deeds that Bishop Mar Angadiath and Fr. Jojy should have never done in a 1000 years. They are characteristic of children of darkness who have never heard of Jesus not once in their life time (Eph. 5:10-11).

In the Bible we read about a man who also used to do things in the secrecy of the night before he knew who Jesus is. One late evening in the darkness of the night he was on his horseback galloping towards Damascus to capture Christians. As he was going, he had an counter with Jesus which ended for ever his actions carried out in the secrecy of the night against Christians. It is our prayer and hope that the Syro-Malabar hierarchy and Fr. Jojy and others like him also soon end their actions carried out in the secrecy of the night which are also being carried out against the true followers of Jesus today. As we read in 1 Cor. 1:18 they are conducting themselves this way because they are perishing as the message of the cross is foolishness to them. This will go on until they also find out who the Savior on the Crucifix is. Then they also will stop their deeds of darkness as Paul did for ever. Until then we should never allow cameras in St. Alphonsa Church unless the monitoring is going to be shared by each and every parishioner who asks for such a role in monitoring the cameras that will be installed in St. Alphonsa church as long as the cameras remain.