Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, December 28, 2012

വേത്താനത്തെ സൂക്ഷിക്കുക!

- ജോസ് അട്ടാറ

ചിക്കാഗോയുടെ അരമനപ്പത്തായത്തില്‍ പാത്തിരുന്നു തിരുമാലിത്തരം കാട്ടുന്ന ഫാ വേത്താനത്തെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. നമ്മുടെ  രൂപതയില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്ന  അരക്ഷിതാവസ്തകള്‍ക്ക്  മുഖ്യ കാരണക്കാരന്‍ ഇദ്ദേഹമല്ലാതെ മറ്റാരുമല്ല.
കേരളത്തില്‍ നിന്നും ചേക്കേറി ചിക്കാഗോ രൂപതയുടെ ചാന്‍സലര്‍ എന്ന പണിയില്ലാ പദവി അലങ്കരിക്കുന്ന ഈ വിദ്വാനെ കണ്ടിട്ടുള്ളവര്‍ തന്നെ വളരെ ചുരുക്കം.എങ്കിലും അദ്ദേഹം ഒപ്പിച്ചു കൊണ്ടിരിക്കുന്ന വികൃതികള്‍ക്ക് കണക്കില്ല. ജനങ്ങളില്‍ നിന്നും ഒളിച്ചിരുന്നു കൊണ്ട് അവര്‍ക്ക് പണി കൊടുക്കുക എന്ന തന്ത്രമാണ് ഈ പെരുംകള്ളന്റെത്. കൂറ്റന്‍ കാളയെപ്പോലെ നടന്ന VG ഫാ. തുണ്ടത്തിലിനു അദ്ദേഹം മൂക്കുകയര്‍ ഇട്ടു എന്ന് മാത്രമല്ല, കപ്പാസിട്ടു കുളിപ്പിച്ച് കിടത്തി. ഏത് സമയവും അദ്ദേഹം VG കസേര ദൂരെയെറിഞ്ഞു ഇട്ടിട്ടു പോകാന്‍ സാധ്യതയുണ്ടെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. 

അങ്ങാടിയത്തിന്റെയും  കൂട്ടരുടെയും ഈ കല്‍ദായ തീവ്രവാദത്തിനു ഫാ തുണ്ടത്തില്‍ പണ്ടേ എതിരായിരുന്നു എന്നാണു അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. വിനോദിനിയും അങ്ങനെ തന്നെ. ജീവിക്കാന്‍ വേണ്ടി ചില കല്‍ദായ വേഷങ്ങള്‍ അവര്‍ കെട്ടുന്നു എന്ന് മാത്രം. കടുപ്പനെ  കെട്ടിയെടുത്തതോടെ തുണ്ടത്തില്‍ നേടിയെന്നു കരുതിയ വിജയം വെറും താല്‍ക്കാലിമായിരുന്നു. കടുപ്പനിലും വലിയ അന്തിക്രിസ്തുവാണ് പകരം വരുന്നതെന്ന് അദ്ദേഹത്തിനു വല്ല പിടിയുമുണ്ടായിരുന്നോ? ഈ ക്ലാവര്‍ ഭ്രാന്തൊക്കെ മാറ്റി വച്ചു രൂപതയില്‍ ഐക്യവും സമാധാനവും ഉണ്ടാകണം എന്ന തുണ്ടത്തിലിന്റെ ആഗ്രഹത്തിന് ഏറ്റ ഏറ്റവും വലിയ അടിയാണ് വെത്താനം. ശാശ്ശേരി ഉടുപ്പൂരാന്‍ തീരുമാനിച്ചതിനു പിന്നിലും വെത്താനത്തിന്റെ കറുത്ത കരങ്ങളാണ്. കൊപ്പെലിനെ കല്‌ദായീകരിക്കുവാന്‍ ഒരു മനുഷ്യന് താങ്ങാന്‍ പറ്റാത്ത സമ്മര്‍ദം ആണ് അദ്ദേഹം ശാശേരിക്ക് കൊടുത്തുകൊണ്ടിരുന്നത്. വെറും തറ രാഷ്ട്രീയമാണ് അങ്ങാടിയത്തും വേത്താനവും കൂടി ചിക്കാഗോ രൂപതയില്‍ കളിച്ചു കൊണ്ടിരിക്കുന്നത് എന്ന് ശാശ്ശേരി തന്നെ അദ്ദേഹത്തിന്‍റെ മലധികാരികളോട് പറഞ്ഞതായി പറയപ്പെടുന്നു. വേത്താനത്തിന്റെ സമൂഹ വിരുദ്ധ കരുനീക്കങ്ങള്‍ക്ക് കേരളത്തില്‍ നിന്നും കടുപ്പനും വേണ്ട സഹായം ചെയ്തു കൊടുക്കുന്നുണ്ട് എന്ന് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞു. 

വേത്താനം ജനങ്ങളില്‍ നിന്നും ഇങ്ങനെ മാറി ഒളിച്ചിരിക്കുന്നതിന്റെ പിന്നില്‍ എന്തോ രഹസ്യമുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. കല്‍ദായ സുവിശേഷം പ്രസംഗിക്കാന്‍ രംഗത്തിറങ്ങിയാല്‍ നാറും എന്ന ഭയം അദ്ദേഹത്തിനുണ്ട്. ചിക്കാഗോ ബിഷപ്പിന്റെ ശീല താങ്ങി നടക്കുന്ന കള്ളക്കത്തനാര്മാരുടെ ഭാവി അതോടെ തീര്‍ന്നു എന്നുള്ളത് സംശയമില്ലാത്ത ഒരു സത്യമാണ്. അല്ലെങ്കില്‍ ഇങ്ങോട്ട് പോരുന്നതിനു മുമ്പ് അദ്ദേഹം നാട്ടില്‍ മറ്റെന്തെങ്കിലും കോച്ചറാ ക്കൊള്ളി ഒപ്പിച്ചിട്ടുണ്ട്. അത് ഞങ്ങള്‍ അന്ന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ ബിഷപ്പിനെയും അബോര്‍ഷനെയും ഒരേ വാചകത്തില്‍ ആരോ വിട്ട കമ്മന്റില്‍ കണ്ടതനുസരിച്ചു ഞങ്ങള്‍ നടത്തിയ അന്ന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. ജനങ്ങളോട് പറയാന്‍ പോലും കൊള്ളില്ല. എന്ന് പറഞ്ഞപോലെ ഈ വേത്താനത്തെപ്പറ്റി നല്ലോരന്ന്വേഷണം നടത്തിയാല്‍ എന്തൊക്കെ ചീഞ്ഞ കഥകളായിരിക്കും പുറത്തു വരുവാന്‍ പോകുക എന്നാര്‍ക്കറിയാം. 

വാല്‍ക്കഷ്ണം: എക്സ് പ്രീസ്റ്റ് ശാശ്ശേരി അദ്ദേഹത്തിന്‍റെ ആത്മകഥ എഴുതുവാന്‍ പ്ലാനിടുന്നതായി ഞങ്ങള്‍ക്ക് അറിവ് കിട്ടിയിട്ടുണ്ട്. ഈ വാര്‍ത്ത സ്ഥിരീകരിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. സി ജെസ്മിയുടെ ആമ്മേനെ അനുകരിച്ചായിരിക്കും ഇതും എന്ന് പറയപ്പെടുന്നു. വിശദ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്. 

22 comments:

Anonymous said...

If vethanam is the claver leader in chicago then we need to find him

Anonymous said...

ഈ ക്ലാവര്‍ ഭ്രാന്തൊക്കെ മാറ്റി വച്ചു രൂപതയില്‍ ഐക്യവും സമാധാനവും ഉണ്ടാകണം എന്ന തുണ്ടത്തിലിന്റെ ആഗ്രഹത്തിന് ഏറ്റ ഏറ്റവും വലിയ അടിയാണ് വെത്താനം.

ശാശ്ശേരി ഉടുപ്പൂരാന്‍ തീരുമാനിച്ചതിനു പിന്നിലും വെത്താനത്തിന്റെ കറുത്ത കരങ്ങളാണ്.

കൊപ്പെലിനെ കല്‌ദായീകരിക്കുവാന്‍ ഒരു മനുഷ്യന് താങ്ങാന്‍ പറ്റാത്ത സമ്മര്‍ദം ആണ് അദ്ദേഹം ശാശേരിക്ക് കൊടുത്തുകൊണ്ടിരുന്നത്.

വെറും തറ രാഷ്ട്രീയമാണ് അങ്ങാടിയത്തും വേത്താനവും കൂടി ചിക്കാഗോ രൂപതയില്‍ കളിച്ചു കൊണ്ടിരിക്കുന്നത് എന്ന് ശാശ്ശേരി തന്നെ അദ്ദേഹത്തിന്‍റെ മലധികാരികളോട് പറഞ്ഞതായി പറയപ്പെടുന്നു.

വേത്താനത്തിന്റെ സമൂഹ വിരുദ്ധ കരുനീക്കങ്ങള്‍ക്ക് കേരളത്തില്‍ നിന്നും കടുപ്പനും വേണ്ട സഹായം ചെയ്തു കൊടുക്കുന്നുണ്ട്

Anonymous said...

കൂട്ടമാനഭംഗം: പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി

സിംഗപ്പൂര്‍: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. ബിഹാര്‍ സ്വദേശിനിയായ പാരമെഡിക്കല്‍ വിദ്യാര്‍ഥിനി ജ്യോതി (23) ആണ് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.15 ന് സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ മരിച്ചത്. മരണസമയത്ത് കുട്ടിയുടെ മാതാപിതാക്കളും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്നു. ആശുപത്രി സിഇഒ ഡോ.കെല്‍വിന്‍ ലോ ആണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. മരണത്തില്‍ കുടുംബാംഗങ്ങള്‍ക്കുള്ള ദുഃഖത്തില്‍ ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും പങ്കുചേരുന്നതായി അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടപടിക്കായി സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് ഹൈക്കമ്മീഷണര്‍ ടിസിഎ രാഘവന്‍ അറിയിച്ചു. ആശുപത്രിയില്‍ ജീവനുവേണ്ടി പോരാടിയ പെണ്‍കുട്ടി അവസാന നിമിഷം വരെ പൂര്‍ണ്ണ ബോധവതിയായിരുന്നുവെന്നും ഹൈക്കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി സെന്റ് സ്റ്റീഫന്‍ കോളജിലെ വിദ്യാര്‍ഥിനിയായ ജ്യോതി ഡിസംബര്‍ 16ന് രാത്രി 11 മണിക്കാണ് ഡല്‍ഹി വസന്ത് വിഹാറില്‍ വച്ച് പീഡനത്തിന് ഇരയായത്. രാത്രി സിനിമ കണ്ടശേഷം സുഹൃത്തിനൊപ്പം താമസസ്ഥലത്തേക്ക് മടങ്ങിയ പെണ്‍കുട്ടിയെ ബസിനെ ജീവനക്കാരായ ആറു പേര്‍ ചേര്‍ന്ന് ക്രൂരമായി മാനഭംഗപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമായിരുന്നു പീഡനം. രണ്ടു മണിക്കൂര്‍ നീണ്ട ക്രൂരതയ്ക്കു ശേഷം ബസില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു. സുഹൃത്ത് അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കുട്ടിയെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ജീവനോട് മല്ലിട്ട കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് സിംഗപ്പൂരിലേക്ക് മാറ്റിയത്.

Anonymous said...

We demand the Syro-malabar diocesans administration to transfer Fr.Venthanm to India ASAP.

Anonymous said...

വേത്താനത്തെ സൂക്ഷിക്കുക!

ഈ ചാര൯ വന്ന അന്നുമുതൽ ഹേറോദേസ് രാജാവിന്‍റെ ചിക്കാഗോ രാജൃകൊട്ടാരത്തിലെ ചാക്കോച്ഛ൯ മൊതലാളിയുടെ കൂടെ ഒളിച്ചും പാത്തും താമസിക്കുകയാണ്. ഈ വേത്താനത്ത്, സദാംഹുസേ൯ സ്വന്തം കുഴിയിൽ ഒളിച്ചുതാമസിച്ചതിലും കഷ്ടമാണ് ഹേറോദേസ് രാജാവിന്‍റെ ചിക്കാഗോ രാജൃകൊട്ടാരത്തിലെ ഒളിച്ചുതാമസം. ഇവനാണോ പുതിയ ബിഷപ്പ് ആവുവാ൯ മനസ്സിൽ കൂബാരം കൂട്ടുന്ന വിഢി. കൂറ്റന്‍ കാളയെപ്പോലെ നടന്ന VG ഫാ. തുണ്ടത്തിലിനു അദ്ദേഹം മൂക്കുകയര്‍ ഇട്ടു എന്ന് മാത്രമല്ല, കപ്പാസിട്ടു കുളിപ്പിച്ച് കിടത്തി. ഏത് സമയവും അദ്ദേഹം VG കസേര ദൂരെയെറിഞ്ഞു ഇട്ടിട്ടു പോകാന്‍ സാധ്യതയുണ്ടെന്നാണ് പറഞ്ഞു കേള്‍ക്കുന്നത് ശെരിയാണോ?

Anonymous said...

വലിയ സ്രാവുകളായ വട്ടനും, പൊട്ടനും, ഏ.വി. ചേനയും, താടിയും, പാതാളവാസിയും, ആസനഗായകനായ തല തെറിച്ചവനും, xxxകപൃ൪ മുന്നില്‍ നിന്നുകൊണ്ട് പഴയതുപോലെ ഗുണ്ടായസം കളിക്കാതേ, ഇവ൯മാ൪ പുതിയ പുതിയ അവതാരങ്ങളായ ചെറിയ സ്രാവുകളേ മുന്നില്‍ അണി നിരത്തികൊണ്ടാണ് ഇപ്പോഴത്തേ കളികള്‍.
മീ൯മിയുടെ ബോഡിഗാ൪ഡ് യൂറ്റൂബ്, യൂറ്റൂബിന്‍റെ അയല്‍വക്കകാരനായ ഉണ്ടപക്രു ചൈന മേയ്ഡ് ടോമം , കുരിശ് പളളിയില്‍ നിന്ന് എടുത്തുകൊണ്ടുഓടിയ പന്നി, കുളിമുറികളില്‍ കുളിസീ൯ കാണാ൯ കൃമറ വേണം എന്ന് വാശിപിടിക്കുന്ന ഇ൪വിങ്ങിലേ ഈനാംപേച്ചി റെജി. ഇനി ഏതാണാവോ പുതിയ അവതാരങ്ങള്‍.

Anonymous said...

"ചത്ത ക്ലാവറും ചത്ത ശാശേരിയും"


കോപ്പലിലെ ബെലിപീഠംത്തില്‍ എക്സ് ഫ.ശാശേരി കറുബ൯ ക്ലാവ൪ പ്രിതീഷ്ടിച്ച് വെച്ച് പോയത്. കോപ്പലില്‍ നിന്ന് വിട്ടാല്‍ ഫ.ശാശേരി എന്ന സ്ഥാനപേര് പോയി മി.ശാശേരി ആവുമെന്ന് അറിയാവുന്നതുകൊണ്ട് കറുബ൯ ക്ലാവ൪ എന്ന ചത്ത ക്ലാവറിനെ വെച്ചുവെന്ന് മാത്രം. എന്നും ക്ലാവറുകാ൪ കോപ്പേല്‍ പളളിയില്‍ വന്നാല്‍ മരിച്ചുപോയ ഫ.ശാശേരിയേ ഓ൪ക്കാ൯വേണ്ടി ചത്ത ക്ലാവറിനെ ബെലിപീഠംത്തില്‍ വെച്ചുവെന്ന് മാത്രം. ഈ ക്ലാവ൪ ബെലിപീഠംത്തില്‍ കാണുബോള്‍ തോന്നുന്നത് വട്ടന്‍റെ അപ്പന്‍റെ പ്രേതമോ?
ഫ.ശാശേരിയുടെ പ്രേതമോ?
ബിഷപ്പിന്‍റെ അപ്പന്‍റെ പ്രേതമോ?

Anonymous said...

ഉണ്ണീശോയേ വധിക്കാ൯ ഉത്തരവ് ഇട്ട ഹേറോദേസ് രാജാവിനേക്കാള്‍ എത്ര നീചനാണ് ബി.മാര്‍ അങ്ങാടിയത്ത്.

വൈദികന്‍ ആയിരിന്നപ്പോള്‍ അടുത്ത ഫ്ലാറ്റില്‍ തനിച്ചു താമസിച്ചിരുന്ന മലയാളി യുവതിയുടെ ഗര്‍ഭം കലക്കുവാന്‍ എന്തിനാണ് ഫാ.ജേക്കബ് അങ്ങാടിയത്ത് മുനിട്ടു ഇറങ്ങിയത്‌.?

അത് ഒരു ബിഷപ്പ് കുഞ്ഞയിരുന്നോ എന്നു വെളിപ്പെടുത്തുവാന്‍ ബിഷപ്പ് അങ്ങാടിയത്തിനു കടമയില്ലേ ?

എന്തിനാണു ഒളിച്ചു കളി നടത്തി ബിഷപ്പ് ആയിരിക്കുന്നത്‌....

ലോകത്ത് ഒരു ബിഷൊപും നര്‍കെടുത്തു പരിഷ് കൌന്സിലിനെ ഉണ്ടാക്കാറില്ല . ഇതു ധിക്കാരമാണ് . നിയമങ്ങലോടുള്ള വെല്ലുവിളിയാണ്.

George Kuttikattu said...

ജോയിന്‍റ് ക്രിസ്ത്യന്‍ കൌണ്‍സിലിനു നേരെ ബിഷപ്പ് അറ ക്ക ന്‍റെ ക്വട്ടേഷന്‍ ഗുണ്ടകള്‍ നടത്തിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഭീഷണി.
കാഞ്ഞിരപ്പള്ളിനഗരത്തില്‍ മോനിക്കാ-തോമസ്‌ ദമ്പതികള്‍ക്ക് വേണ്ടി ബി.അ റ ക്ക നു നേരെ പ്രതിഷേധം ആളിക്കത്തി.
ജോര്‍ജു കുറ്റിക്കാട്ട്


ജോയിന്‍റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ നടത്തിയ സമാധാനപരമായ പ്രതിഷേധ പ്രകടന ജാഥയെ അറക്കല്‍ മെത്രാന്‍റെ ക്വട്ടേഷന്‍ ഗുണ്ടകള്‍ കാഞ്ഞിരപ്പള്ളി ടൌണില്‍ രണ്ടിടത്തു തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.. ഇതുപോലെ ഒരു ഭീകരാന്തരീക്ഷം സൃടിച്ച സംഭവം ഒരു മെത്രാന്‍ കാരണം ഉണ്ടാകുന്നത് കേരളത്തില്‍ ഇതാദ്യമാണ്.
നൂറുകണക്കിന് കത്തോലിക്കര്‍ കാഞ്ഞിരപ്പള്ളി മെത്രാനെതിരെ നടത്തിയ പ്രതിഷേധം കാഞ്ഞിരപ്പള്ളി പട്ടണത്തില്‍ ആളിക്കത്തുകയായിരുന്നു. അറക്കല്‍ മോണിക്ക -തോമസ്‌ ദമ്പതികളുടെ സ്വത്തുക്കള്‍ കാഞ്ഞിരപ്പള്ളി മെത്രാനും തോമസിന്‍റെ സഹോദരനുമായ ബിഷപ്പ് മാത്യൂ അറക്കല്‍ വഞ്ചിച്ചു തട്ടിയെടുത്തതിനെതിരെ മെത്രാന്റെ സഹോദര ഭാര്യയായ മോനിക്കാ തോമസിന് സ്ഥലം തിരിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുന്ന പ്രതിഷേധ പ്രകടനം ആണ് നടത്തിയത്. ബി ഷപ്പു ഹൌസിലേക്കുള്ള പ്രകടനത്തിനു നേരെ അറക്കന്‍റെ നൂറോളം വരുന്ന ഗുണ്ടകള്‍ പ്രകടനക്കാരുടെ നേര്‍ക്ക്‌ പോര്‍വിളി നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.. കനത്ത പോലീസ് സന്നാഹം ഒരു വലിയ ദുരന്തം ഒഴിവാക്കി. എങ്കിലും അറ ക്കന്‍റെ എച്ചില്‍ തിന്നുന്ന കാഞ്ഞിരപ്പള്ളി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്(ഡി ,വൈ .എസ് .പി ) ക്രിസ്ത്യന്‍ കൌണ്‍സില്‍ നേതാക്കളെ ഭീഷണിപ്പെടുത്തി സംസാരിച്ചത് മറ്റൊരു അന്തരീക്ഷം ഉണ്ടാക്കി. പല പോലീസുകാരും സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ വരെ പ്രതിഷേധക്കാരെ സംരക്ഷിച്ച അനു ഭവമാണ് ഞാന്‍ അവിടെ ദര്‍ശിച്ചത്. മോണിക്ക തോമസ്‌ അറക്കല്‍ , ലാല്‍ തരകന്‍, ജോര്‍ജു മൂലേചാലില്‍, ജേക്കബു വര്‍ഗീസ് , തുടങ്ങിയ കേരളത്തില്‍ അങ്ങോളം ഇങ്ങോളം നിന്നുള്ള നിരവധി പേര്‍ പ്രതിഷധ അഗ്നി ആളിക്കത്തിക്കുവാന്‍ എത്തിച്ചേര്‍ന്നു.
ഈ സംഭവം ഒരു തുടക്കം മാത്രമാണ്. അറ ക്കന്‍റെ മാഫിയ കച്ചവടത്തെ എതിര്‍ത്തവര്‍ക്ക് അപ്പോള്‍ നേരിട്ട ഗുണ്ടകളുടെ ഭീഷണിയും അതിനെ നേരില്‍ അനുഭവിച്ചതു ഹൃദയത്തില്‍ നിന്നും അങ്ങനെയൊന്നും ഒരിക്കലും മായുകയില്ലാ,- അറ ക്കനു എപ്പോഴും ഇടത്തും വലത്തും കൂട്ട് സംരക്ഷണം കാണുകയില്ലല്ലോ. ബിഷപ്പ് അറക്കന് പുറത്തിറങ്ങാതെ അരമനയില്‍ തന്നെ കഴിഞ്ഞു കൂടാന്‍ ഒക്കുകയില്ലല്ലോ. ഇതൊരു വെല്ലുവിളി ആണ്. അല്മായന്‍ എന്ന് പറയപ്പെടുന്നവന്‍ അടിമയാണെന്ന മെത്രാന്‍റെ ഭാവം മാറ്റിയില്ലെങ്കില്‍ അരുതാത്ത പലതും ഉണ്ടാകും എന്ന ഒരു സൂചനയാണ്,ഒരു പാഠമാണ് നമുക്ക് മോണിക്ക-തോമസ്‌ ദമ്പതികളുടെ സംഭവം നല്‍കിയത്.കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ആരംഭിച്ച പ്രകടന ജാഥ മെയിന്‍ റോഡിലൂടെ നീങ്ങി മെത്രാസന മന്ദിരത്തിനു നേരെയുള്ള റോഡിലൂടെ നീങ്ങിയപ്പോഴാണ് വഴിയില്‍ ഗുണ്ടകള്‍ തടഞ്ഞു ഭീഷണിപ്പെടുത്തിയത്. പെന്‍ഷന്‍ പറ്റിയ പവ്വത്തില്‍ മെത്രാന്‍റെ ഒരു സഹപാഠിയായിരുന്ന ഒരു വൈദികന്‍ ഉള്‍പ്പെടെ നൂറുകണക്കിന് ജനങ്ങള്‍ പങ്കെടുത്ത ജാഥയെ പിന്തുടര്‍ന്ന് രഹസ്യങ്ങള്‍ പിടിക്കാന്‍ അറ ക്കന്‍റെ കാര്‍ ഡ്രൈ വര്‍ രഹസ്യമായി കൂടെ നടന്നത് ഏറെ ശ്രദ്ധേയമായി. ഈ പ്രതിഷേധ മുന്നറിയിപ്പ് പ്രകടനം ഒരു ചരിത്ര സംഭവമായി തീര്‍ന്നിരിക്കയാണ്‌.. ബി.അറക്കനു ഇനി ഉറക്കമില്ലാത്ത രാത്രികള്‍ വരുന്നു. നിരുപാധികം മോനിക്കാ-തോമസ്‌ ദമ്പതികളുടെ സ്ഥലം മുഴുവന്‍ ബി.അറക്കന്‍ തിരിച്ചു കൊടുക്കണം എന്ന പരസ്യമായ ആഹ്വാനം വരുന്ന ദിവസങ്ങളും മാസ്സങ്ങളും വളരെ ഭീകരമായ സത്യങ്ങള്‍ തുറന്നു കാണിക്കുന്ന ദിനങ്ങള്‍ ആയിത്തീരും.. സീറോമലബാര്‍ സഭയിലെ മെത്രാന്മാരും വൈദികരും പണക്കൊതിയനായിരുന്ന യൂദാസിനു സമാനരായിത്തീരുന്ന അവസ്ഥയെ പ്രാപിക്കുന്ന ഭീകര പ്രതിഭാസമാണ് നാം കാഞ്ഞിരപ്പള്ളിയില്‍ ഇന്ന് കാണുന്നത്. ഈ സഭയുടെ അന്തസത്തയെ ഇവര്‍ തന്നെ നശിപ്പിക്കുന്നു. കാഞ്ഞിരപ്പള്ളി പ്രതിഷേധം ഒരു ഒറ്റപ്പെട്ട പ്രതിഷേധം ആയിരിക്കയില്ല, മറിച്ച്‌ , കേരളത്തിലെ ഓരോ ഇടവകയും ഇത്തരം തട്ടിപ്പ് നേതൃത്വങ്ങളുടെ ബലിവസ്തുവായി തീരുന്നതും നമുക്ക് കാണാം.

Anonymous said...

Kaduppan is the remote controller of Vethanam.Both of them met personally before Vetahanam came to America and designed a well thought out plan to destroy Syro Malabar Church in USA..Kaduppan is like an injured cobra.He will react.

Anonymous said...

പാലാ അരമനയില്‍ കടുപ്പന്‍ സ്ഥാനം പുറത്തു.ക ടുപ്പനെ കപ്പാസ് എടുത്ത് എന്തയാര്‍ ഉള്ള മല മുകളില്‍ വെച്ചതിന്റെ കാരണം അതി ബുദ്ധി തന്നെ.

പാല കാര്‍ക്ക് വേണ്ടാത്തത് ചികാഗോക്ക് തള്ളി വിട്ടതാണ് വെതാനം..ബിശോപിനെ എങ്ങനെ കുളിപിച്ചു കിടത്തണം എന്നതാണ് അജണ്ട. എന്തായാലും കളിച്ചു കളിച്ചു കളി എപ്പോള്‍

ക്നാനായ ക്ക്കാരുടെ നേരെ.

Anonymous said...

കാഞ്ഞിരപ്പള്ളിയില്‍ സമാധാന പാദ യാത്ര ക്ക് എതിരെ അറക്കല്‍ ബിഷപ്പിന്റെ ഗുണ്ടകള്‍ സംഗര്‍ഷം ഉണ്ടാക്കിയത് അദ്ദേഹത്തിന്‍റെ സംസ്കരശുന്യത യാണ് വെളിപ്പെടുത്തുന്നത്. പ്രതിഷേധസ്വാതന്ത്യ്രം പൗര അവകാസമാണ്. ഈ മനുഷ്യന്‍ ഒരു ക്രിമിനലാണ്.
നമ്മുടെ പൂര്‍വികന്മാരുടെ ശ്രമംകൊണ്ട് ഉണ്ടാക്കിയ ദീപിക പാഴ്വിലക്ക് ഒരു മുസ്ലിം യുവാവിനു എഴുതി കൊടുത്തു. അതിനു ശേഷം സ്വര്‍ണ വിലക്കു തിരിച്ചു വാങ്ങി. ഇതു ആരെ സഹായിക്കാന്‍ ? അതെന്തു വാത്സല്ല്യത്തിന്‍റെ പേരിലാണ് ഈ കച്ചവടം നടത്തിയത് ? ഒരു DNA ടെസ്റ്റ്‌ നടത്തിയിരുന്നുവെങ്കില്‍ സകല കഥകളും പുറത്തു വന്നേനെ?

Anonymous said...

I am a Chicago Parishner,

The pegan Mar-thoma cross is the modern time GOLDEN CALF of the Syro-malabar.

Exodus Chapter 32:1 “When the people saw that Moses was so long in coming down from the mountain, they gathered around Aaron and said, "Come, make us gods who will go before us. As for this fellow Moses who brought us up out of Egypt, we don't know what has happened to him."

Exodus Chapter 32:7-10: And the LORD said to Moses, “Go down, for your people, whom you brought up out of the land of Egypt, have corrupted themselves. They have turned aside quickly out of the way that I commanded them. They have made for themselves a golden calf and have worshiped it and sacrificed to it and said, ‘These are your gods, O Israel, who brought you up out of the land of Egypt!’” And the LORD said to Moses, “I have seen this people, and behold, it is a stiff-necked people. 1 Now therefore let me alone, that my wrath may burn hot against them and I may consume them, in order that I may make a great nation of you.”

The laity /priests/ Bishops who cannot experience and witness the Jesus Christ as their personal savior and lord might buffoon around pagan ideology. The mar-thoma cross is the symbol of faith drain and it is a SATANIC icon, that need to be thrown out of the holy altar. Instead exploring and accepting the theology of Jesus suffering on the cross, some treacherous bishop are behind graveyard cross and looking for blood stain. The people who support the mar-thoma cross never accept the kingship of Jesus Christ. It is really sorry to say the syro-malabar catholic diocese in the USA destroyed our communities and our centuries old catholic faith tradition.

What is the family history Bishop Angadiath’s? Can you publish it?
It is widely known among the community that Mar-Angadiath is a supporter of abortion.

Koppan said...

അറക്കല്‍ ബിഷൊപ്പിന്റെ ഗുണ്ടകളാണ് കല്ലേറു സംസ്കാരം തുടങ്ങിയത്.

ഈ കണക്കിന് എന്നാണ് മെത്രാന്‍ മാര്‍ക്ക് മുട്ട അഭിഷേകം കിട്ടാന്‍ പോകുന്നത് എന്നു പറയുവാന്‍ സാധിക്കുകയില്ല. ഇതു അടുത്ത് തന്നെ നടക്കാനാണു സാദ്ധ്യതയെന്നു റിപ്പോര്‍ട്ട് . ഈ അഭിഷേകത്തിനു ജര്‍മനിയിലെ ചുണകുട്ടികള്‍ കാത്തിരിന്നിട്ടും ആ വഴിക്ക് അറക്കല്‍ വന്നില്ല .
ഇനിയത് അമേരിക്കയില്‍ നടക്കുമെന്നാണ്‌ അറിയുന്നത് .

അളയില്‍ ഒളിച്ചിരിക്കുന്ന വെത്താ നവും ഗര്‍ഭം കലക്കി ചാക്കോച്ചന്‍ മുതലാളിയും സൂക്ഷിച്ചാല്‍ അവര്‍ക്ക് കൊള്ളാം.

കോപ്പന്മാര് പണിതപള്ളിയില്‍ മാണി കുരിസൂ വേണമോ അഥവ ക്രുസ്സിതരൂപം വേണമോ എന്നു തീരുമാനിക്കേണ്ടത് ഭൂരിപക്ഷ അഭിപ്രായം അറിഞ്ഞിട്ടുവേണം. നര്‍ക്കെടുപ്പ് , അത് മനസ്സില്‍ വച്ചേര്

ഗര്‍ഭം കലക്കിയ ഒരു ബിഷപ്പ് അധികാരത്തില്‍ ഇരിക്കുന്നത് നിയമവിരുദ്ധമാണ് . അടുത്ത ദിവസങ്ങളില്‍ കഥകളുടെ പൂര്ണ വിവരങ്ങള്‍ പുറത്തു വരും.

Anonymous said...

ഇന്ത്യയുടെ ധൈര്യശാലിയായ മകള്‍: രാഷ്‌ട്രപതി


തന്റെ അന്തസും ജീവിതവും സംരക്ഷിക്കുന്നതിനു വേണ്ടി അവസാന നിമിഷം വരെ പോരാടിയ ധൈര്യശാലിയായ പെണ്‍കുട്ടിയായിരുന്നു അവള്‍. ഇന്ത്യന്‍ യുവത്വത്തിന്റേയും സ്‌ത്രീത്വത്തിന്റേയും ഉത്തമ മാതൃകയും ഹീറോയുമാണ്‌ ആ പെണ്‍കുട്ടി. ഇന്ത്യയുടെ ഈ ധൈര്യശാലിയായ മകളുടെ വിയോഗത്തില്‍ രാജ്യം മുഴുവന്‍ അനുശോചിക്കുന്നു. എന്നാല്‍ അവളുടെ പോരാട്ടവും മരണവും വെറുതെയാകാന്‍ പാടില്ല. ഇത്തരമൊരു സംഭവം ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും നാം സ്വീകരിക്കേണ്ടതുണ്ട്‌.

ഹമീദ്‌ അന്‍സാരി (ഉപരാഷ്‌ട്രപതി)

വളരെ ശോഭനമായ ഭാവിയുണ്ടായിരുന്ന ഒരു യുവത്വം ഏറ്റവും ദുരന്തപൂര്‍ണമായ ഒരു സാഹചര്യത്തില്‍ ക്രൂരമായി ഇല്ലാതാക്കപ്പെട്ടിരിക്കുന്നു. ഒരു കുടുംബത്തിന്‌ അവരുടെ മകളേയോ സഹോദരിയേയോ മാത്രമല്ല നഷ്‌ടമായിരിക്കുന്നത്‌. മറിച്ച്‌ ഓരോ ഇന്ത്യക്കാരനുമാണ്‌ ആ നഷ്‌ടം സംഭവിച്ചിട്ടുള്ളത്‌. മനുഷ്യാവകാശങ്ങള്‍ തകര്‍ക്കുന്ന ഇത്തരം നടപടികളെ മാറ്റുന്നതിനും പുതിയൊരു സാമൂഹിക ക്രമം രൂപീകരിക്കുന്നതിനും ഹൃദയ ഭേദകമായ ഈ സംഭവം നമ്മളെ ഉത്തരവാദപ്പെടുത്തിയിരിക്കുന്നു.

മന്‍മോഹന്‍ സിംഗ്‌ (പ്രധാനമന്ത്രി)

ദുഃഖകരമായ ഈ നഷ്‌ടത്തില്‍ രാജ്യത്തിനൊപ്പം ചേര്‍ന്ന്‌ ആ പെണ്‍കുട്ടിയുടെ കുടുംബത്തേയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു. ജീവന്‍ നിലനിര്‍ത്താനുള്ള അവളുടെ പോരാട്ടം പരാജയപ്പെട്ടെങ്കിലും അവളുടെ പോരാട്ടം പാഴായി പോകാന്‍ പാടില്ലെന്ന്‌ ഈ രാജ്യത്തെ ഓരോരുത്തരോടും ഞാന്‍ പറയുന്നു. ഈ സംഭവം ഉണ്ടാക്കിയ ദു:ഖവും മറ്റു വികാരങ്ങളും നമ്മള്‍ ഇതിനകം കണ്ടു കഴിഞ്ഞു. ഇതു ശരിയായ രീതിയിലേക്കുള്ള കാര്യങ്ങളാക്കി മാറ്റുന്നതിന്‌ ഈ ശ്രമങ്ങള്‍ ഉപകാരപ്പെടട്ടെ. അതു തന്നെയാണ്‌ ആ പെണ്‍കുട്ടിയുടെ ഓര്‍മകള്‍ക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്‌ജലിയും.

സോണിയാ ഗാന്ധി (യു.പി.എ അധ്യക്ഷ)

ഒരു സ്‌ത്രീയും അമ്മയുമെന്ന നിലയില്‍ ഓരോരുത്തരുടേയും വേദന ഞാന്‍ മനസിലാക്കുന്നുവെന്ന്‌ ടെലിവിഷനിലൂടെ നടത്തിയ അഭിസംബോധനയില്‍ അവര്‍ പറഞ്ഞു. സ്‌ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കാനും അതിനായി സമൂഹ മന:സാക്ഷി ശക്‌തിപ്പെടുത്താനും ഓരോരുത്തരും സഹായിക്കേണ്ടതുണ്ട്‌. അതിനായി ശാന്തത പുലര്‍ത്തണമെന്ന്‌ അഭ്യര്‍ഥിക്കുന്നു. ഇന്ന്‌ ഓരോ ഇന്ത്യക്കാരും തങ്ങളുടെ മകളോ, വാത്സല്യനിധിയായ സഹോദരിയോ നഷ്‌ടപ്പെട്ട വേദന അനുഭവിക്കുന്നുണ്ട്‌. രാജ്യത്തിന്റെ 'സ്‌നേഹ നിധിയായ പെണ്‍കുട്ടി'ക്ക്‌ നീതി ലഭിച്ചിരിക്കും. സ്‌ത്രീകള്‍ക്കെതിരായ നാണം കെട്ടതും വൃത്തികെട്ടതുമായ മനോഭാവത്തിനെതിരെ പൊരുതുന്നതിനുള്ള നമ്മുടെ തീരുമാനത്തെ അവളുടെ ജീവിതം ശക്‌തിപ്പെടുത്തും. അവളുടെ പോരാട്ടം ഒരിക്കലും പാഴാകില്ല. അവളുടെ മാതാപിതാക്കള്‍ക്കും കുടുംബത്തിനുമൊപ്പം മുഴുവന്‍ രാജ്യവും അവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നു.

സുശീല്‍ കുമാര്‍ ഷിന്‍ഡെ (ആഭ്യന്തര മന്ത്രി)

ആ പെണ്‍കുട്ടിയുടെ പോരാട്ടം ഒരു വിധത്തിലും പാഴായിപ്പോകില്ല. കുറ്റവാളികള്‍ക്കു പരമാവധി ശിക്ഷ ലഭിച്ചിരിക്കും. ഈ സംഭവം ഒരു പാഠമാണ്‌.

ഗുലാം നബി ആസാദ്‌ (ആരോഗ്യ മന്ത്രി)

സ്വന്തം ജീവിതവും അന്തസും സംരക്ഷിക്കാനായി അവസാന നിമിഷം പൊരുതിയ ധീരയായ പെണ്‍കുട്ടിയാണ്‌ അവള്‍. ഇന്ത്യന്‍ യുവത്വത്തിന്റെ യഥാര്‍ഥ ഹീറോയാണ്‌ ആ പെണ്‍കുട്ടി.

സുഷമ സ്വരാജ്‌ (പ്രതിപക്ഷ നേതാവ്‌)

രാജ്യത്തിന്റെ മന:സാക്ഷിയെ തന്നെ ആ പെണ്‍കുട്ടിയുടെ മരണം പിടിച്ചു കുലുക്കിയിരിക്കുന്നു. നമ്മുടെ പെണ്‍മക്കളുടെ സുരക്ഷയ്‌ക്കായി നാം ഉണരേണ്ട സമയമായിരിക്കുന്നു.

ഷീലാ ദീക്ഷിത്‌ (ഡല്‍ഹി മുഖ്യമന്ത്രി)

എന്റെ ഹൃദയം നാണക്കേടും ദു:ഖവും കൊണ്ടു വിങ്ങൂകയാണ്‌. സംസാരിക്കാനോ പ്രസംഗിക്കാനോ ഉളള സമയമല്ല ഇത്‌. നമ്മള്‍ സ്വയം ആലോചിക്കേണ്ട സമയമാണിത്‌.

നരേന്ദ്ര മോഡി (ഗുജറാത്ത്‌ മുഖ്യമന്ത്രി)

ഇന്ത്യയുടെ ധൈര്യശാലിയായ പെണ്‍കുട്ടിയുടെ വിയോഗത്തില്‍ കടുത്ത ദു:ഖവും വേദനയുമാണ്‌ അനുഭവിക്കുന്നത്‌. കുടുംബത്തെ എല്ലാ വിധ അനുശോചനങ്ങളും അറിയിക്കുന്നു.

രാഹുല്‍ ഗാന്ധി (കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി)

ദുരന്തത്തിന്‌ ഇരയായ പെണ്‍കുട്ടിക്കൊപ്പം, ഒരു നല്ല ഇന്ത്യക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന ദശലക്ഷക്കണക്കിനു യുവാക്കളുടേയും കുടുംബങ്ങളുടേയും ദു:ഖത്തില്‍ ഞാനും പങ്കു ചേരുന്നു. സ്‌ത്രീകളുടെ അന്തസ്സും മാന്യതയും സുരക്ഷയും കാത്തു സൂക്ഷിക്കുന്നതിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ആത്മപരിശോധന നടത്തേണ്ട സമയമാണിത്‌. എന്റെ അമ്മയ്‌ക്കും സഹോദരിക്കുമൊപ്പം പെണ്‍കുട്ടിയുടെ കുടുംബത്തോട്‌ അനുശോചിക്കുന്നു. ആ കുടുംബത്തിനൊപ്പം എന്നും തന്റെ പ്രാര്‍ഥനയുണ്ടായിക്കുമെന്നും രാഹുല്‍ പറഞ്ഞു.

Anonymous said...

ഇനിയവള്‍ വേദന കിനിയുന്ന ഓര്‍മ


ന്യൂഡല്‍ഹി: ബസില്‍ കൂട്ടബലാത്സംഗത്തിനിരയായി 13 ദിവസം ജീവിക്കാന്‍ പൊരുതി മരണത്തിന് കീഴടങ്ങിയ ആ യുവതി ഇനി രാഷ്ട്രമനസാക്ഷിക്ക് മുന്നില്‍ വേദന കിനിയുന്ന ഓര്‍മ. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആസ്പത്രിയില്‍ അന്തരിച്ച യുവതിയുടെ മൃതദേഹം ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് ഡല്‍ഹിയില്‍ സംസ്‌കരിച്ചു.

ഡല്‍ഹിയില്‍ യുവതി താമസിച്ചിരുന്ന ദ്വാരകയിലെ മഹാവീര്‍ എന്‍ക്ലേവ്‌സിനു (സെക്ടര്‍ 24) സമീപത്തെ ശ്മശാനത്തില്‍ രഹസ്യമായിട്ടായിരുന്നു സംസ്‌കാരം. സംസ്‌കാരചടങ്ങില്‍ ബന്ധുക്കള്‍ക്കൊപ്പം ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, കേന്ദ്ര ആഭ്യന്തരസഹമന്ത്രി ആര്‍.പി.എന്‍.സിങ് എന്നിവര്‍ പങ്കെടുത്തു.

പുലര്‍ച്ചെ മൂന്നരയോടെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സോണിയാ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്.


സുരക്ഷാ കാരണങ്ങളാല്‍ യു.പിയിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, യുവതിയുടെ സുഹൃത്തുക്കളും ബന്ധുക്കളും ഡല്‍ഹിയിലായതിനാല്‍ അവിടെ തന്നെ സംസ്‌കരിക്കണമെന്ന് സഹോദരങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയിലെ ചാനലുകള്‍ സംസ്‌കാരം ടെലികാസ്റ്റ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.


കഴിഞ്ഞ ഡിസംബര്‍ 16 ന് രാത്രിയാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. സുഹൃത്തിനൊപ്പം തെക്കന്‍ ഡല്‍ഹിയിലെ മുനീര്‍ക്കയില്‍നിന്ന് രാത്രി 9.15ന് ബസ്സില്‍ കയറിയ യുവതിയെ വാഹനത്തിലുണ്ടായിരുന്ന ആറുപേര്‍ കൂട്ടബലാത്സംഗം ചെയ്തു. ക്രൂരമായി പരിക്കേല്‍പ്പിച്ചശേഷം യുവതിയെയും സുഹൃത്തിനെയും വസ്ത്രമുരിഞ്ഞ് വഴിയില്‍ തള്ളുകയായിരുന്നു.

ഇരുമ്പ്ദണ്ഡും ബ്ലെയ്ഡും ഉപയോഗിച്ച് ക്രൂരമായ പീഡനങ്ങളേറ്റ യുവതിയെ ഗുരുതരമായ പരിക്കുകളോടെയാണ് സഫ്ദര്‍ജങ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ബസ്‌െ്രെഡവര്‍ ഉള്‍പ്പെടെ സംഭവത്തിലെ ആറുപ്രതികളും അറസ്റ്റിലായി.


അതിനിടെ, കൂട്ടമാനഭംഗത്തിനിരയായ യുവതിക്ക് നീതിയാവശ്യപ്പെട്ട് സ്വമേധയ രംഗത്തെത്തിയ യുവജനങ്ങള്‍ ഡല്‍ഹിയില്‍ പ്രതിഷേധ തരംഗങ്ങളുയര്‍ത്തി. രാജ്യം ഇതുവരെ സാക്ഷിയാകാത്ത തരത്തിലുള്ള ജനരോക്ഷമാണ് അണപൊട്ടിയൊഴുകിയത്. പ്രതിഷേധം പലപ്പോഴും പോലീസും ജനങ്ങളുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു.

പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്യാന്‍ നിയോഗിച്ച ഒരു പോലീസുദ്യോഗസ്ഥന്‍ മരിക്കുകയും, ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വര്‍ധിച്ചു വരുന്ന പ്രതിഷേധമായിരുന്നു യുവതിയെ വിദഗ്ധചികിത്സയ്ക്ക് വിദേശത്തേക്ക് കൊണ്ടുപോകാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കുടല്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള വിദഗ്ധചികിത്സയ്ക്കായി യുവതിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയത്.


ശരീരത്തിനും തലച്ചോറിനുമേറ്റ ഗുരുതരപരിക്കുകള്‍ കാരണം യുവതിയുടെ ഒന്നിലധികം അവയവങ്ങള്‍ തകരാറിലായിരുന്നു. എങ്കിലും അസാമാന്യ ധൈര്യത്തോടെയാണ് യുവതി ജീവനുവേണ്ടി പോരാടിയതെന്ന് മൗണ്ട് എലിസബത്ത് ആസ്പത്രി സി.ഇ.ഒ. ഡോ. കെല്‍വിന്‍ ലോ പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ 2.15 നായിരുന്നു അന്ത്യം. യുവതിയുടെ കുടുംബാംഗങ്ങളും സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.

Anonymous said...


ഇന്ത്യക്കാരനെ തീവണ്ടിക്കു മുന്നിലിട്ടുകൊന്നു; യുവതിയെ തിരയുന്നു


ന്യുയോര്‍ക്ക്: ഇന്ത്യക്കാരനായ ഗ്രാഫിക് ഡിസൈനറെ പ്ലാറ്റ്‌ഫോമില്‍ നിന്ന് തീവണ്ടിക്കു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന യുവതിക്കായുള്ള അന്വേഷണം അമേരിക്കന്‍ പോലീസ് ഊര്‍ജിതമാക്കി.

പശ്ചിമ ന്യുയോര്‍ക്കില്‍ ന്യൂ ആംസ്റ്റര്‍ഡാം കോപീസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്ന സുനന്ദോ സെന്‍ (46) ആണ് കൊല്ലപ്പെട്ടത്. ന്യുയോര്‍ക്ക് സിറ്റി സബ്‌വേ പ്ലാറ്റ് ഫോമില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പ്ലാറ്റ്‌ഫോമില്‍ക്കൂടി പോകുകയായിരുന്ന യുവതി തീവണ്ടി വരുന്നതിന് തൊട്ടുമുന്‍പ് സെന്നിനെ പ്ലാറ്റ്‌ഫോമില്‍ നിന്ന് തള്ളിയിടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അമേരിക്കയില്‍ ഒരുമാസത്തിനിടെ രണ്ടാം തവണയാണ് ഇത്തരം സംഭവം നടക്കുന്നത്. ഇരുപത് വയസ്സുള്ള യുവതിയാണ് സംഭവത്തിന് പിന്നിലെന്ന് പ്ലാറ്റ്‌ഫോമിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Anonymous said...

വേത്താനത്തെ സൂക്ഷിക്കുക!
വേത്താളം കൂട് കൂട്ടുന്നത് ചിക്കാഗോ മാളത്തില്‍!
വേത്താളം വള൪ന്നാല്‍ സീറോമലബാ൪ സഭക്ക് അപകടമാണ്!

Anonymous said...

I think it is time for everybody to wake up and see what is going on with the Syro-Malabar Church. A wedding should be the happiest day in a couple’s life. Lots of prayers and sacrifices of the parents, relatives, and friends are behind every wedding ceremony. Weddings and funerals should not be used for extortion, retaliation, and manipulation by church officials; instead the church officials should be the ones to provide assistance and guidance in preparing the couple spiritually for the altar. It certainly appears that this is not a matter of faith, but is just a matter of “Dollars”. It is important to see that the pastor of our Latin parish was much more helpful than the Assistant Pastor, who is one of “OUR OWN”!
This is not going to be an isolated event that just my family had to deal with. The Syro-Malabar clergy will continue this practice for future weddings of all of our children. We need to think hard - Is this the new morality and conscience of the Syro-Malabar “Shepherds” of the 21st century? Is this the environment and path that we should allow our children and youngsters to have to go through? Should we allow ourselves to be threatened and bullied? After these kinds of experiences, will our children want to stay connected to the Catholic faith in which we have raised them? In my humble opinion, based on this horrible experience, OUR FAITH MAY BE BETTER SERVED IN THE LATIN RITE.
Thanks,
Mrs. Lissy James Thundathil
Houston, Texas
October 23, 2012
Posted by ക്നാനായ മനസ് at 10:23 PM
Email ThisBlogThis!Share to TwitterShare to Facebook

george kuttikattu said...

രാഷ്ട്രീയക്കാരും അത്ഭുതങ്ങള്‍ അളന്നു തൂക്കി വാഗ്ദാനം കൊടുക്കുന്ന മത നേതൃത്വങ്ങളും ജനങ്ങളെ വെറുതെ വിഡ്ഢികള്‍ ആക്കുകയാണ്. ഇവരൊക്കെ നീതിയുടെ വക്താക്കളായി എന്നും പ്രത്യക്ഷപ്പെടുന്നു. ഫ്ലെക്സ് ബോര്‍ഡു ജനാധിപത്യം ഇങ്ങനെയാണ്, എല്ലാം കുറെ ഏറെ അനുവദി പ്പിച്ചു എന്ന് വിളംഭരം നല്‍കുന്ന ജനാധിപത്യ നീതിയാണ് അവര്‍ക്കുള്ളത്,അവിടെ ഒന്നും സംഭവിക്കുകയില്ല.ഒന്നുമേ കാണാനുമില്ല. അതിനു നിരവധി ഉദാ:പറ യാ ന്‍ കഴിയും. കേരളം തൊട്ടു തുടങ്ങാം. ഈ അടുത്ത കാലത്ത് നടന്നത് , പ്രൊഫ.ടി.ജെ. ജോസെഫിന്‍റെ കൈ വെട്ടു കേസും അതിലെ കേസ്സന്വേഷണ കാര്യങ്ങളും , നടപടിക്രമങ്ങളും ആദ്ധ്യാത്മിക തൊഴില്‍ ദാതാവില്‍ നിന്നും ലഭിച്ച ക്രൂര നീതിയും, അടുത്തത്‌, സിസ്റര്‍ അഭായക്കേസും നടപടികളും ,കേസ്സന്വേഷണവും,ചേ ര്‍ത്തലയടുത്തു നേതൃ ക്യാമ്പില്‍ പങ്കെടുത്തു താമസിച്ച ഒരു പെണ്‍കുട്ടി കുളത്തില്‍ മരണപ്പെട്ടു കിടന്നതും, അന്വേഷണവും പുരോഗതിയും, കേരളത്തില്‍ ട്രെയിനുകളില്‍ വച്ചു നടത്തപ്പെട്ട കൊലപാതക കേസുകള്‍, ടി.പി,ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതും,അതിനായുള്ള കേസ്സന്വേഷണവും കോടതി നടപടികളും, അഞ്ചേരി ബേ ബിവധക്കേസ്സും അന്വേഷണവും ,കേസ്സന്വേഷണനാടകവും രാഷ്ട്രീയ ഇടപെടലും, ഇങ്ങനെ പലതും ..കേരള സമൂഹത്തിലെ കാന്‍സര്‍ രോഗമാണ്,. ഒരു രോഗിയായി ആശുപത്രികളില്‍ എത്തുന്നവരെ ചൂഷണം ചെയ്യുന്ന ആശുപത്രികളുടെ പണം തട്ടിയെടുക്കാന്‍ മാത്രമുള്ള ക്രൂര നടപടികള്‍ ,കൊലപാതക കുറ്റ ത്തേക്കാള്‍ വലിയ ഈ വലിയ ദുരന്ത ത്തിനെതിരെ ഏതെങ്കിലും ആരെങ്കിലും അത് തിന്മയായി കാണുന്നുണ്ടോ? , ഇങ്ങനെ ,ഈ രാജ്യത്ത് എന്ത് നീതിയാണ് ഉണ്ടായത്? എന്നാണു ഉണ്ടാകുന്നത്? ഈ പകല്‍ രാഷ്ട്രീയ നേതാക്കള്‍ എല്ലാം പറയുന്നത് മിന്നല്‍പോലെ നീതി ലഭിക്കുമെന്ന്! മിന്നല്‍ കോടതി വിധി നടപ്പാക്കുമെന്ന്, കുറ്റവാളിയെ തൂക്കിലേറ്റാന്‍ വിധിക്കണമെന്ന് പറയുന്നവര്‍ ആര്‍ക്കാണ് നീതി കൊടുക്കുക ? പ്രിയ സോണിയ ഗാന്ധി ,തെറ്റിപ്പോയി, ഈ രാജ്യം ഇറ്റലിയല്ലാ.യൂറോപ്പല്ലാ, കിരാതത്വത്തിലെ ഇന്ത്യയില്‍ ഫ്ലെക്സ് ബോര്‍ഡ് നീതി മാത്രമേയുള്ളൂ. യഥാര്‍ത്ത മാനുഷിക നീതി കാണുന്നത് ഇതാണ്,ഈഡി അമീനിനെപ്പോലെ മനുഷ്യരക്തം ഈംബിക്കുടിക്കുന്ന ഇന്ത്യയിലെ ഒരു സമൂഹത്തിന്‍റെ കരങ്ങളിലല്ലേ ഈ നീതി എന്ന് പറയപ്പെടുന്ന അശരീരി ഇരിക്കുന്നത്? ? ഇവിടെ നീതി കാണാന്‍ ഒരു മനുഷ്യായുസ് കടന്നാലും, ഇന്ത്യയില്‍ അതിനു ഒരു ദിനം പിറക്കുമോ ?

ജോണികുട്ടന്‍ said...

"Anonymous said... പാലാ അരമനയില്‍ കടുപ്പന്‍ സ്ഥാനം പുറത്തു.കടുപ്പനെ കപ്പാസ് എടുത്ത് എന്തയാര്‍ ഉള്ള മല മുകളില്‍ വെച്ചതിന്റെ കാരണം അതി ബുദ്ധി തന്നെ."

ഇതെഴുതിയ അനോനി കുഞ്ഞിനോട് മത്തായിയുടെ മ... എന്ന് പറയാനാണ് തോന്നുക. ചുമ്മാ കിടന്നു വിഡ്ഢിത്തം വിളംബിയതിനു. കടുപ്പന്റെ കപ്പാസ് ആരും എടുത്തിട്ടില്ല. അദ്ദേഹം ഇപ്പോള്‍ മോനിപ്പള്ളി എന്ന സ്ഥലത്തിന് അടുത്തുള്ള ചീങ്കല്ലേല്‍ എന്ന സ്ഥലത്തുള്ള പള്ളിയിലെ വികാരി ആണ്. കഴിഞ്ഞ ആഴ്ചയും ഞാന്‍ കണ്ടതാണ്. പക്ഷെ പേരൊന്നു പരിഷ്കരിച്ചു. ഇപ്പോള്‍ റോയി അല്ല. ജൊസഫ് കടുപ്പില്‍ എന്ന എളിമയുള്ള അച്ഛന്‍. നാട്ടുകാര്‍ക്കൊക്കെ വലിയ കാര്യമാണ്. law പഠിച്ചു kerala high court ഇല്‍ വകിലായി പ്രക്ടിസ് ചെയ്യുന്നു എന്നാണ് നാട്ടുകാരോട് പറഞ്ഞിരിക്കുന്നത്. kerala high court ല്‍ അല്ല ഒരു കോടതിയിലും ഇദ്ദേഹത്തെ ഇന്നേ വരെ ആരും കണ്ടിട്ടില്ല. law college ഇല്‍ മഴയത് എങ്കിലും കേറി നിന്നിട്ടുണ്ടോ എന്ന് സംശയം. ചികഗോയില്‍ നടന്ന സംഭവങ്ങള്‍ ഒന്നും ചീങ്കല്ലേല്‍ ഉള്ളവര്‍ അറിഞ്ഞിട്ടില്ല. എല്ലാവരും വെറും ഗ്രാമീണര്‍ ആയതിനാല്‍. ഇടയ്ക്കു കുറെ ദിവസങ്ങള്‍ വക്കീലന്മാരുമായി discussion നു വേണ്ടി പോകുന്നു എന്ന് നാട്ടുകാരോട് പറഞ്ഞിട്ടുണ്ട്. അത് എവിടെയോ ഉള്ള സ്വന്തം എസ്റ്റേറ്റ്‌ നോക്കനാണെന്ന് എന്നെ പോലെ ഉള്ളവര്‍ സംശയിക്കുന്നു. voice വായിച്ചതു കൊണ്ടാണ് സംശയം കേട്ടോ. dollar mass ഇപ്പോഴും ചൊല്ലുന്നതിനാല്‍ വലിയ ബുദ്ധിമുട്ട് ഇല്ലാതെ പോകുന്നു. ഇനി അവിടെയും ചെന്ന് ആ പാവത്തിനെ നാറ്റിക്കല്ലേ. ജീവിച്ചു പൊക്കോട്ടെ. കുര്‍ബാന ചൊല്ലാന്‍ അല്ലാതെ യാതൊരു പണിയും അറിയാന്‍ മേലഞ്ഞിട്ടല്ലേ?

Anonymous said...

did he love the raw?