പ്രത്യേക ലേഖകന്‍
അഭയ കേസ്: അഭയ കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണ മെന്നാവശ്യപ്പെട്ടു പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ജനുവരി എട്ടിന് സി ബി ഐ പ്രത്യേക കോടതി വാദം കേള്‍ക്കും.ഫാ തോമസ് കോട്ടൂര്‍ ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്.
സിസ്റ്റര്‍ അഭയയുടെത് ആത്മഹത്യ തന്നെയായിരുന്നു എന്നുള്ളതിന് പുതിയ തെളിവുകളുമായി കേരള പോലീസ് മുന്നോട്ടു വന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതികള്‍ ഈ ഒഴിവാക്കല്‍ ഹര്‍ജികള്‍ കൊടുത്തിരിക്കുന്നത്. പ്രതികളെ കൊലക്കേസില്‍ മനപ്പൂര്‍വം കുടുക്കുവാന്‍ വേണ്ടി സീറോ മലബാര്‍ സഭാധികാരികള്‍ പ്രത്യേക സ്വാധീനം ചെലുത്തി ഇതുവരെ മുക്കിവച്ചിരിക്കുകയായിരുന്ന തെളിവുകള്‍ ഇപ്പോള്‍ കേസന്ന്വേഷിക്കുന്ന പ്രത്യേക പോലീസ് തിരഞ്ഞു പിടിച്ചു കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
അഭയ ആത്മഹത്യ ചെയ്ത രാത്രിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് പോലീസിന്റെ പുതിയ ഭാഷ്യം ഇതാണ്:
അന്നും പതിവ് പോലെ രാത്രി മൂന്നുമണിക്ക് സി. സ്റ്റെഫി ഏകയായി കുരിശിന്റെ വഴി ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. പിറകില്‍ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ സി. അഭയ ആത്മഹത്യ ചെയ്യുവാന്‍ റെഡിയായി ഇറങ്ങി വരുന്നു. അടുക്കള ഭാഗത്തുള്ള കിണറിനെ ലക്ഷ്യമാക്കി നീങ്ങിയ അഭയയെ സി. സ്റ്റെഫി തടഞ്ഞു. തുടര്‍ന്നുണ്ടായ മല്‍പ്പിടുത്തം 10 മിനിറ്റോളം നീണ്ടു. മല്‍പ്പിടുത്തത്തിനു ഇടയ്ക്കു അഞ്ചടി ആറിഞ്ചു പൊക്കവും 164 പൌണ്ട് തൂക്കവുമുള്ള സി. അഭയ നാലടി ഒമ്പതിഞ്ചു പൊക്കവും വെറും 90 പൌണ്ട് മാത്രവും തൂക്കവുമുള്ള സി സ്റ്റെഫിയെ കോഞ്ഞാട്ട പോലെ പൊക്കിയെടുക്കുകയും നല്ല സ്ഥാനം നോക്കി ഒരു മുട്ടുകാല്‍ പ്രയോഗം നടത്തുകയും ചെയ്തു. മുട്ടുകാല്‍ പ്രയോഗത്തില്‍ സി സ്റ്റെഫിയുടെ സര്‍വസ്വവുമായ കന്യാചര്‍മ്മം പൊട്ടി ചിതറി. കന്യാ ചര്‍മ്മം പൊട്ടിയതോടെ "എന്റെ ഈശോ" എന്ന് അലറിവിളിച്ച സി സ്റ്റെഫി ബോധമറ്റ് അടുക്കളയുടെ ചായിപ്പില്‍ മറിഞ്ഞു വീണു.
പതിവ് പോലെ രാത്രി മൂന്നു മണിക്ക് മുറ്റത്തെ ചാമ്പ മരത്തിന്റെ കടയില്‍ മൂത്രമൊഴിച്ചു കൊണ്ട് നില്‍ക്കുകയായിരുന്ന ഫാ പൂത്രുക്ക. "എന്റെ ഈശോ" എന്നുള്ള സി സ്റ്റെഫിയുടെ നിലവിളി കേട്ടതേ അത് സഡന്‍ സ്റ്റോപ്പായി. പിന്നൊന്നും ചിന്തിച്ചില്ല.പതിവുപോലെ മതില്‍ ചാടി മഠത്തിന്റെ പിറകിലുള്ള അടുക്കള ഭാഗം ലക്‌ഷ്യം വച്ചു അദ്ദേഹം ഓടി. നിലത്തു മലന്നടിച്ചു കിടക്കുന്ന സി. സ്റ്റെഫിയുടെ നേര്‍ക്ക് സി അഭയ വലിയൊരു തേങ്ങാ കൊരണ്ടി ഓങ്ങി നില്‍ക്കുന്ന അതിഭീകരമായ കാഴ്ചയാണ് അദ്ദേഹം അവിടെ കണ്ടത്. പൂത്രുക്കയെ കണ്ടതോടെ സംഗതി പന്തിയല്ലെന്ന് കണ്ട അഭയ കൊരണ്ടി താഴെയിട്ടിട്ട് കിണറിനെ ലക്ഷ്യമാക്കി ഓടി. പിറകില്‍ നിന്നും അഭയയുടെ ഉടുപ്പില്‍ പിടികൂടിയ പൂത്രുക്കയെ അവര്‍ പുറം കാലിനു തൊഴിച്ചു. ആജാനബാഹുവായ അഭയയുടെ പുറംകാല്‍ പ്രയോഗം നല്ല സ്ഥാനത്തു കൊണ്ട പൂത്രുക്കയുടെ ശ്വാസം ഒരു മിനിട്ടിനു നിലച്ചു പോയി. ഈ സമയമാണ് സന്ദര്‍ഭവശാല്‍ ഫാ കോട്ടൂര്‍ അവിടെ എത്തുന്നത്. കൊട്ടൂരും പൂതുക്കയും അപ്പോഴേക്കും ബോധം വീണ്ടു കിട്ടിയ സി സ്റ്റെഫിയും കിണഞ്ഞു പരിശ്രമിച്ചിട്ടും അവരെ കീഴ്പ്പെടുത്തി അഭയ കിണറിലേക്ക് എടുത്തു ചാടുകയായിരുന്നു.
പ്രതികളുടെ ഹര്‍ജി പരിഗണിച്ചു അവരെ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കണമോ എന്ന് കോടതി ജനുവരി 8 നു തീരുമാനിക്കും. അന്ന്വേഷണ സംഘം ഹാജരാക്കിയിരിക്കുന്ന പുതിയ തെളിവുകളുടെ വെളിച്ചത്തില്‍ കോടതിയുടെ തീരുമാനം ഹര്‍ജിക്കാര്‍ക്ക് അനുകൂലമായിരിക്കും എന്നാണു നിരീക്ഷകര്‍ കരുതുന്നത്. കയ്യേറ്റത്തിനും ആത്മഹത്യാ ശ്രമത്തിനു സി അഭായക്കെതിരെ കേസെടുക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
അഭയ കേസ്: അഭയ കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണ മെന്നാവശ്യപ്പെട്ടു പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ജനുവരി എട്ടിന് സി ബി ഐ പ്രത്യേക കോടതി വാദം കേള്‍ക്കും.ഫാ തോമസ് കോട്ടൂര്‍ ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്.
സിസ്റ്റര്‍ അഭയയുടെത് ആത്മഹത്യ തന്നെയായിരുന്നു എന്നുള്ളതിന് പുതിയ തെളിവുകളുമായി കേരള പോലീസ് മുന്നോട്ടു വന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതികള്‍ ഈ ഒഴിവാക്കല്‍ ഹര്‍ജികള്‍ കൊടുത്തിരിക്കുന്നത്. പ്രതികളെ കൊലക്കേസില്‍ മനപ്പൂര്‍വം കുടുക്കുവാന്‍ വേണ്ടി സീറോ മലബാര്‍ സഭാധികാരികള്‍ പ്രത്യേക സ്വാധീനം ചെലുത്തി ഇതുവരെ മുക്കിവച്ചിരിക്കുകയായിരുന്ന തെളിവുകള്‍ ഇപ്പോള്‍ കേസന്ന്വേഷിക്കുന്ന പ്രത്യേക പോലീസ് തിരഞ്ഞു പിടിച്ചു കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
അഭയ ആത്മഹത്യ ചെയ്ത രാത്രിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് പോലീസിന്റെ പുതിയ ഭാഷ്യം ഇതാണ്:
അന്നും പതിവ് പോലെ രാത്രി മൂന്നുമണിക്ക് സി. സ്റ്റെഫി ഏകയായി കുരിശിന്റെ വഴി ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. പിറകില്‍ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ സി. അഭയ ആത്മഹത്യ ചെയ്യുവാന്‍ റെഡിയായി ഇറങ്ങി വരുന്നു. അടുക്കള ഭാഗത്തുള്ള കിണറിനെ ലക്ഷ്യമാക്കി നീങ്ങിയ അഭയയെ സി. സ്റ്റെഫി തടഞ്ഞു. തുടര്‍ന്നുണ്ടായ മല്‍പ്പിടുത്തം 10 മിനിറ്റോളം നീണ്ടു. മല്‍പ്പിടുത്തത്തിനു ഇടയ്ക്കു അഞ്ചടി ആറിഞ്ചു പൊക്കവും 164 പൌണ്ട് തൂക്കവുമുള്ള സി. അഭയ നാലടി ഒമ്പതിഞ്ചു പൊക്കവും വെറും 90 പൌണ്ട് മാത്രവും തൂക്കവുമുള്ള സി സ്റ്റെഫിയെ കോഞ്ഞാട്ട പോലെ പൊക്കിയെടുക്കുകയും നല്ല സ്ഥാനം നോക്കി ഒരു മുട്ടുകാല്‍ പ്രയോഗം നടത്തുകയും ചെയ്തു. മുട്ടുകാല്‍ പ്രയോഗത്തില്‍ സി സ്റ്റെഫിയുടെ സര്‍വസ്വവുമായ കന്യാചര്‍മ്മം പൊട്ടി ചിതറി. കന്യാ ചര്‍മ്മം പൊട്ടിയതോടെ "എന്റെ ഈശോ" എന്ന് അലറിവിളിച്ച സി സ്റ്റെഫി ബോധമറ്റ് അടുക്കളയുടെ ചായിപ്പില്‍ മറിഞ്ഞു വീണു.
പതിവ് പോലെ രാത്രി മൂന്നു മണിക്ക് മുറ്റത്തെ ചാമ്പ മരത്തിന്റെ കടയില്‍ മൂത്രമൊഴിച്ചു കൊണ്ട് നില്‍ക്കുകയായിരുന്ന ഫാ പൂത്രുക്ക. "എന്റെ ഈശോ" എന്നുള്ള സി സ്റ്റെഫിയുടെ നിലവിളി കേട്ടതേ അത് സഡന്‍ സ്റ്റോപ്പായി. പിന്നൊന്നും ചിന്തിച്ചില്ല.പതിവുപോലെ മതില്‍ ചാടി മഠത്തിന്റെ പിറകിലുള്ള അടുക്കള ഭാഗം ലക്‌ഷ്യം വച്ചു അദ്ദേഹം ഓടി. നിലത്തു മലന്നടിച്ചു കിടക്കുന്ന സി. സ്റ്റെഫിയുടെ നേര്‍ക്ക് സി അഭയ വലിയൊരു തേങ്ങാ കൊരണ്ടി ഓങ്ങി നില്‍ക്കുന്ന അതിഭീകരമായ കാഴ്ചയാണ് അദ്ദേഹം അവിടെ കണ്ടത്. പൂത്രുക്കയെ കണ്ടതോടെ സംഗതി പന്തിയല്ലെന്ന് കണ്ട അഭയ കൊരണ്ടി താഴെയിട്ടിട്ട് കിണറിനെ ലക്ഷ്യമാക്കി ഓടി. പിറകില്‍ നിന്നും അഭയയുടെ ഉടുപ്പില്‍ പിടികൂടിയ പൂത്രുക്കയെ അവര്‍ പുറം കാലിനു തൊഴിച്ചു. ആജാനബാഹുവായ അഭയയുടെ പുറംകാല്‍ പ്രയോഗം നല്ല സ്ഥാനത്തു കൊണ്ട പൂത്രുക്കയുടെ ശ്വാസം ഒരു മിനിട്ടിനു നിലച്ചു പോയി. ഈ സമയമാണ് സന്ദര്‍ഭവശാല്‍ ഫാ കോട്ടൂര്‍ അവിടെ എത്തുന്നത്. കൊട്ടൂരും പൂതുക്കയും അപ്പോഴേക്കും ബോധം വീണ്ടു കിട്ടിയ സി സ്റ്റെഫിയും കിണഞ്ഞു പരിശ്രമിച്ചിട്ടും അവരെ കീഴ്പ്പെടുത്തി അഭയ കിണറിലേക്ക് എടുത്തു ചാടുകയായിരുന്നു.
പ്രതികളുടെ ഹര്‍ജി പരിഗണിച്ചു അവരെ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കണമോ എന്ന് കോടതി ജനുവരി 8 നു തീരുമാനിക്കും. അന്ന്വേഷണ സംഘം ഹാജരാക്കിയിരിക്കുന്ന പുതിയ തെളിവുകളുടെ വെളിച്ചത്തില്‍ കോടതിയുടെ തീരുമാനം ഹര്‍ജിക്കാര്‍ക്ക് അനുകൂലമായിരിക്കും എന്നാണു നിരീക്ഷകര്‍ കരുതുന്നത്. കയ്യേറ്റത്തിനും ആത്മഹത്യാ ശ്രമത്തിനു സി അഭായക്കെതിരെ കേസെടുക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
9 comments:
This is all big lie
It is a very good Novel....Ha..!
Who is the" Thirakkathaa krutthu" ?
If you have friends like devil piliticians and Money...You are a good writter...for such crimi...
കഷണ്ടിയുളള നെല്ലുവാരി സെബാസ്റ്റൻ മൂനാം മുന്നണികളായ ഞങ്ങളുടെ നേതാവാണ്.
അവ൯ വിചാരിച്ചാൽ, അവരെയും ഇവരെയും പളളിയിൽ നിന്ന് പുറത്താക്കിയിരിക്കും.
December 4, 2012 9:16 AM
തുരപ്പനേയും വെട്ടിക്കുമോ, കഷ-ണ്ടിയുളള നീർക്കോലി?
ഇവരിൽ ആരായിരിക്കും നെല്ലുവാരികളുടെ പുതിയ താരം?
അച്ഛന്‍ കെട്ടിയ കേട്ടാതായോ പോകട്ടെ. എല്ലാത്തിനും പരിഹാരമുണ്ടാക്കാം.തല്‍ക്കാലത്തെ നാണക്കേടില്‍ നിന്നും എങ്ങിനെയെങ്കിലും തടി രക്ഷിക്കുക എന്നതാണ് ഇപ്പോഴത്തെ തോമമാരുടെ ആവശ്യം.
വിവാഹ വാഗ്ദാനം നടത്തി ഉപേക്ഷിച്ചിട്ട് പോയ കാരിയം പിന്നെ ഏറ്റെടുക്കേണ്ടി വരും . പിള്ളേര്‍ പിറുങ്ങിണി യും വേലി ചാടി ഇന്ത്യക്ക് പോകാതെ യില്ലേല്‍ കൂട്ടത്തില്‍ ആള്‍ബലം കുറയും.നോക്കിഅതും
ഒന്നോ രണ്ടോ അല്ല എട്ടോ പത്തോ പേരുടെ !
December 4, 2012 6:00 PM
തോമമാരുടെ വിവാഹ വാഗ്ദാനം.
തോമമാർ കല്ലൃണ ബ്രോക്ക൪ ആയത് എങ്ങനേ.
നല്ല കാരൃം തന്നേ.
താമര കുഞ്ഞങ്ങളുടെ വളരെയധികം കുറവുണ്ട്.
അവസാനം അഴുക്കുവെളളത്തിൽ ആഫ്രിക്ക൯ പായലുകൾ പൊന്തികിടക്കുന്നതുപോലെ താമര കുഞ്ഞങ്ങൾ പൊന്തികിടക്കാതിരുന്നാൽ നന്നായിരുന്നു.
കാവാലം കാണിച്ചതുപോലെ ചേച്ചിയേ കെട്ടി, രാത്രിയിൽ കളളനേപോലെ വന്ന് അനുജത്തിയുടെ കൂടെ കടന്ന് ഉറങ്ങയ പാരബരൃമാവരുത്. അവസാനം പശു ചത്തു, മോരിലേ പുളിയും പോയി എന്ന് പറഞ്ഞു നടക്കാതേ വിവാഹ വാഗ്ദാനം നടത്തി, നാട്ടുകാരെ വിളിച്ചുവരുത്തി ഭക്ഷണം തെയാറാക്ക് തോമമാരെ!
The black Mar Thoma Cross placed on the altar of the Coppell church by Fr. Sassery must come down. After all, this cross sits on the altar of the Coppell church, there as a reminder that The Bishop Angadiyath and the Syro-Malabar Church of Chicago for the past 10 years has been an utter failure just as the life of the priest who placed this ‘Mar Thoma Cross’ there.
പൊതുയോഗത്തി൯റെ തലെ രാത്രിയിൽ, YOU TUBE൯റെ വീട്ടിലായിരുന്നു മീ൯മിനിയുടെ ശാശ്ശേരിക്കുളള പൊതുയോഗം.
ഈ യോഗത്തിൽ ഇല്ലാ തോമമാരും അല്ലറ ചില്ലറ വട്ടന്മാരും പൊട്ടന്മാരും ഉണ്ടായിരുന്നു. കോപ്പലിലെ പൊതുയോഗത്തിൽ ഫയലുകൾ മോഷിക്കാനും നുണ പറഞ്ഞ് ജെനത്തേ പറ്റിച്ച് എങ്ങനേയെങ്കിലും താമരയും ശീലയും അൾത്താരയിൽ വെക്കണം അതായിരുന്നു രാത്രിയിലെ യോഗത്തിലെ അചണ്ട. യോഗം തീ൪ന്നു, തോമമാരും അല്ലറ ചില്ലറ വട്ടന്മാരും പൊട്ടന്മാരും YOU TUBE ഭീരുവും കൂടി കെന്നസി പൊട്ടിച്ച് ഒരു തുളളി വെളളവും ചേ൪ക്കാതേ വിഴുങ്ങി. പിന്നീട് കെന്നസി കഴിച്ചവ൪ മയങ്ങി. ഈ തക്കം നോക്കി, മീ൯മിനി ബ്ലു ലേബൽ പൊട്ടിച്ച് ശാശ്ശേരിക്ക് കൊടുക്കുകയും മീ൯മിനി കഴിക്കുകയും ചെയ്തു. ആ രാത്രിയിലെ സന്തോഷം ഓ൪ത്ത കാരണമാണ് എയർ പോട്ടിലെ വെച്ചുണ്ടായ കെട്ടിപിടിച്ചുളള പൊട്ടി കരച്ചിൽ.
DNA test URGENT Announcement!!!
ഡി. എ൯. എ. അടിയന്ത്രമായി ചേയേണ്ടവ൪ സെക്ട്രി മഞ്ഞ ജോർജിനേ സമീപിക്കുക.
സിസ്റ്റര്‍ അഭയയുടെ കൊലപാതകം
വടക്കേ ഇന്‍ഡ്യയില്‍ ഒരു കന്യാസ്ത്രീയെ അവഹേളിച്ചതിന്റെ പേരില്‍
കേരളവ്യാപകമായി കത്തോലിക്കാ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടും ഹര്‍ത്താലും പ്രതിഷേധപ്രകടനങ്ങളും നടത്തിയും ബന്ദിനു സമാനമായ അന്തരീക്ഷം സൃഷ്ടിച്ച സഭാനേതൃത്വം,
സ്വന്തം തട്ടകത്തില്‍ നടന്ന സിസ്റ്റര്‍ അഭയയുടെ കൊലപാതകം അന്വേഷിക്കുന്നതിന് ഒരു ചെറു വിരല്‍പോലും അനക്കിയില്ലായെന്നുള്ളത് ഏവര്‍ക്കും അറിയാവുന്നതാണ്.
മറിച്ച്, കേസ്സ് ഒതുക്കുവാന്‍ വേണ്ടുവോളം സമ്മര്‍ദ്ദം ഏതെല്ലാം രീതിയില്‍ എവിടെയെല്ലാം ചെലുത്തുവാന്‍ കോട്ടയം രൂപതാ നേതൃത്വം ശ്രമിച്ചു
Double standard
അഭയയുടെ കൊലപാതകം അന്വേഷിക്കുന്നതിന് സഭാ നേതൃത്വം ഒരു ചെറു വിരല്‍ പോലും അനക്കിയില്ലാ
But--
വടക്കേ ഇന്‍ഡ്യയില്‍ ഒരു കന്യാസ്ത്രീയെ അവഹേളിച്ചതിന്റെ പേരില്‍
കേരളവ്യാപകമായി കത്തോലിക്കാ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടും ഹര്‍ത്താലും പ്രതിഷേധപ്രകടനങ്ങളും നടത്തി
Yes this is our Leaders of today's church doing -- shame on you, shame on us too
Who killed Sister Abbaya?
വടക്കേ ഇന്ത്യയില്‍ എന്തെങ്കിലും നടന്നെന്നു സഭ നേതൃത്വം പറയുമ്പോള്‍ ഇവിടെ ജാഥ നടത്താനിറങ്ങുന്ന കുഞ്ഞാടുകള്‍ക്കും അല്‍പ്പം വകതിരുവോക്കെ വേണം.
കണ്ണും ചെവിയും ഒക്കെ തുറന്നു ജീവിക്കണം.
കര്‍ത്താവു തന്നെ പറഞ്ഞിട്ടില്ലേ സ്വന്തം കണ്ണിലെ കോലെടുത്തിട്ട് അന്യന്റെ കണ്ണിലെ കരടെടുക്കാം എന്ന്.
Ask for justice who killed sister Abhaya first
lol.....lol....
Post a Comment