Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, January 29, 2013

കാരോള്‍ട്ടനില്‍ കല്‍ദായര്‍ വീമ്പിളക്കുന്നു

കരോള്‍ട്ടനിലെ കല്‍ദായ വാദികള്‍ ഈയിടെ നടത്തിക്കൊണ്ടിരിക്കുന്ന വീമ്പിള ക്കലുകള്‍ കൊപ്പേല്‍ ഇടവകയില്‍ സംഗതികള്‍ ഇനിയും കൂടുതല്‍ വഷളാകും എന്നുള്ളതിന് സൂചനയാണ്. തിരഞ്ഞെടുപ്പില്‍ക്കൂടി നേരായ വഴിക്ക് പറ്റാതെ വന്നിട്ട് നറുക്കെടുപ്പില്‍ക്കൂടി ശ്രമിച്ചിട്ടും ഭൂരിപക്ഷം കിട്ടാത്ത കല്‍ദായ പക്ഷത്തെ സഹായിക്കാന്‍ ബിഷപ്‌ അങ്ങാടിയത്ത് പദ്ധതിയിട്ടിട്ടുണ്ട് എന്നാണു കല്‍ദായ നേതാക്കന്മാര്‍ പറഞ്ഞു പരത്തുന്നത്.



നേരായ തിരഞ്ഞെടുപ്പില്‍ക്കൂടി ബിഷപ്പിന്റെ കക്ഷികളായ ഒരു കല്‍ദാ യര്‍ക്കും പാരിഷ് കൌണ്‍സിലില്‍ കയറിപ്പറ്റുക അസാധ്യമാണ്. അതിനൊരു പരിഹാരമായാണ്  ലോകത്തില്‍ ഒരിടത്തും കേള്‍ക്കാത്ത നറുക്കെടുപ്പ്  എന്ന തന്ത്രം ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. എന്നിട്ടും ഭൂരിപക്ഷം കിട്ടാത്ത ചുറ്റുപാടില്‍ ആണ് നോമിനികള്‍ എന്ന ഓമനപ്പേരില്‍ ചേനത്തോമ വട്ടന്‍ തോമ തുടങ്ങിയ കല്‍ദായ ഭ്രാന്തന്മാരെ തിരുകി ക്കയറ്റുവാന്‍   ഉള്ള രഹസ്യ നീക്കങ്ങള്‍ നടക്കുന്നത്.

മാര്‍ അങ്ങാടിയത്ത് മുന്‍ അനുഭവങ്ങളില്‍ നിന്നും ഒന്നും പഠിക്കാത്ത ഒരു മടയനാണ് എന്നുവേണം  ഇതില്‍ നിന്നും മനസ്സിലാക്കുവാന്‍ . മെത്രാനായിരുന്ന കഴിഞ്ഞ 11 വര്‍ഷങ്ങളായി തിരിച്ചടികള്‍ മാത്രമാണ് ഈ മനുഷ്യന് ഉണ്ടായിട്ടുള്ളത്.  അമേരിക്കന്‍ സീറോ മലബാര്‍ സമൂഹത്തെ സമൂലം നശിപ്പിച്ച എന്ന സ്ഥാനത്തിനു മാത്രം അദ്ദേഹം അര്‍ഹനാണ് . ഇത്രയും കാലം നമ്മുടെ സമുദായത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന അദ്ദേഹത്തിന്‍റെ ദുര്‍ഭരണ ത്തിന്‍റെ ഫലം ഇപ്പോള്‍ ക്നാനായ സമുദായത്തിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുകയാണ്.

സീറോ മലബാര്‍ സഭയുടെ തലപ്പത്ത് കുടിയിരിക്കുന്നത് ഒരു പറ്റം പെരുംകള്ളന്മാര്‍ ആണെന്ന് മനസ്സിലാക്കാത്തവര്‍ ഭക്തിഭ്രമബാധിതരായ ചില കരിസ്മാട്ടിക്കുകാര്‍ മാത്രം. മാര്‍ ആലഞ്ചേരി ആരാണെന്നും ആരാണ് അറക്കനെന്നും  അങ്ങാടിയത്തെന്നും മനുഷ്യര്‍ മനസ്സിലാക്കിക്കഴിഞ്ഞു. മാര്‍ ആലഞ്ചേരി ഈയിടെ കള്ളനെപ്പോലെ അമേരിക്കയില്‍ വന്നു പോയി. ബണ്ടി ചോര്‍ അറക്കല്‍ ഇപ്പോള്‍ അമേരിക്കയില്‍ ഉണ്ടെന്നും ഇല്ലെന്നും പറയപ്പെടുന്നു. പകല്‍ വെളിച്ചത്തു തലപൊക്കി നടക്കാന്‍ പറ്റാത്ത ഗതികേടാണ് നമ്മുടെ മത മേലധ്യക്ഷര്‍ക്ക്. ഇവരുടെയൊക്കെ ഭരണത്തിന്‍ കീഴില്‍ നമ്മുടെ സഭക്ക് എത്രമാത്രം ആയുസ്സുണ്ടാകുമെന്നു കണ്ടറിയണം.



13 comments:

Anonymous said...

Koppile acha -- വ്യക്തമായി പറയാനുള്ള ആര്‍ജ്ജവം

പറയാനുള്ളത് വ്യക്തമായി പറയാനുള്ള ആര്‍ജ്ജവം അച്ഛന് ഇല്ലങ്ങില്‍

ഒന്നും പറയാതിരുന്നാല്‍ അച്ഛന്റെ നിസ്സഹായ അവസ്ഥ മനസ്സിലാക്കവുന്നതെയുള്ളു !!!



Koppel അച്ഛന്റെ നിസ്സഹായവസ്ഥ !!!

Anonymous said...

ഇവന്മാരെയൊന്നും നേര്‍വഴിക്കു നയിക്കാന്‍ പറ്റില്ല .
വട്ടന്‍ തോമ വിവരം ഉടനെ അറിയും

Anonymous said...

കാരോള്‍ട്ടനിലേ അഴുമതി കല്‍ദായ നേതാക്കന്മാര്‍ക്ക് നറുക്കെടുപ്പിലൂടെ അകത്ത് കയറാം, ബിഷപ്പ് അങ്ങാടിയത്തിന് സന്തോഷമുളളു.

കല്‍ദായ അല്ലാത്ത 98ശതമാനം ജെനങ്ങള്‍ക്ക് പളളി ഭരിക്കണമെന്ന് വെച്ചാല്‍, അകത്ത് കയറാതിരിക്കാ൯ ബിഷപ്പ് അങ്ങാടിയത്ത് ഓരോ പുതിയ നിയമം കൊണ്ടുവരും.

ജെനങ്ങള്‍ക്ക് പളളിക്ക് കൊടുക്കുന്ന പണം ബിഷപ്പ് അങ്ങാടിയത്തിന്റെ കൈയിലായാല്‍ പിന്നേ, ബിഷപ്പ് അങ്ങാടിയത്തിന് തോന്നും, നാട്ടുകാരുടെ ഈ സ്വത്ത് മുഴുവ൯ ബിഷപ്പ് അങ്ങാടിയത്തിന്റെ അപ്പ൯ നാട്ടുകാ൪ വെറുതേ കൊടുത്ത കുടുബ സ്വത്താണെന്ന് വട്ട് പിടിച്ച ബിഷപ്പ് അങ്ങാടിയത്തിന് സ്വന്തമായി തോന്നും.

Anonymous said...

കരോള്‍ട്ടനിലെ കല്‍ദായ വാദികളായ ഈ പൊട്ടന്‍മാരും വട്ടന്‍മാരും ക്രിസ്തുവിനേ ഇഷ്ടമല്ലാത്തവ൪ എങ്ങനേ ക്രിസ്തൃനികളാവും?

Anonymous said...

മാര്‍പാപ്പ പറത്തിയ സമാധാനത്തിന്റെ വെള്ളരിപ്രാവിനെ കടല്‍കാക്ക ആക്രമിച്ചു


വത്തിക്കാന്‍ : സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ കടല്‍ക്കാക്ക ആക്രമിയ്‌ക്കുന്നതു കണ്ട്‌ വിശ്വാസി ഗണത്തിന്റെ ഉള്ളുപിടഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്‌ച വത്തിക്കാനിലാണ്‌ സംഭവം. ബനഡിക്‌റ്റ് പതിനാറാമന്‍ മാര്‍പാപ്പ പറത്തിയ സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ കൂറ്റന്‍ സീഗള്‍(കടല്‍ക്കാക്ക) കണ്ടത്‌ മറ്റേതു കിളികളെയും പോലെ തന്നെ. ആരു പറത്തിയെന്നൊന്നും നോക്കാതെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ അവയുടെ ആക്രമണവും കഴിഞ്ഞു. വത്തിക്കാനിലെ ബാല്‍ക്കണിയില്‍ മാര്‍പാപ്പയുടെ കൈകളില്‍ നിന്നു പറന്നുയരുമ്പോള്‍ പ്രാവും കരുതിയിരിക്കില്ല ഇത്ര പെട്ടെന്നൊരു ആക്രമണം.
വിഹായസില്‍ പറന്നുയരാന്‍ ആഗ്രഹിച്ച പ്രാവുകള്‍ കടല്‍ക്കാക്കയുടെ ആക്രമണത്തില്‍ നിന്നു രക്ഷ നേടാന്‍ മട്ടുപ്പാവിലൂടെയും കൂറ്റന്‍ തൂണുകള്‍ക്കിടയിലൂടെയും ഒടുവില്‍ പറക്കേണ്ടി വന്നു.
സെന്റ്‌ പീറ്റേഴ്‌സ് ചത്വരത്തില്‍ കാരവന്‍ ഓഫ്‌ പീസ്‌ എന്ന പേരില്‍ യുവജനങ്ങള്‍ നടത്തിയ റാലിയുടെ സമാപനത്തില്‍ പ്രാര്‍ഥനയ്‌ക്കു ശേഷം മാര്‍പ്പാപ്പാ പറത്തിയ രണ്ട് വെള്ളരിപ്രാവുകളാണ്‌ കടല്‍ക്കാക്കയുടെ പീഢനത്തിനിരയായത്‌. ആയിരക്കണക്കിനു വിശ്വാസികള്‍ക്കും ഇതു നോക്കി നില്‍ക്കാനല്ലാതെ മറ്റൊന്നിനും സാധിക്കുമായിരുന്നില്ല.
മാര്‍പാപ്പയുടെ പ്രാവുകള്‍ വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്‌ ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം അദ്ദേഹം പറത്തിയ രണ്ടു പ്രാവുകള്‍ ദിശമാറ്റി നേരേ ജനാലയിലൂടെ ഉള്ളിലേക്കു പറക്കുകയായിരുന്നു. എന്റെ വീട്ടില്‍ താമസിക്കാന്‍ പ്രാവുകള്‍ ഇഷ്‌ടപ്പെടുന്നു എന്നായിരുന്നു അന്ന്‌ മാര്‍പ്പാപ്പായി അതിനെ വിശേഷിപ്പിച്ചത്‌.

Anonymous said...

Because of this blog, our people itself are turning against us. Please dont think that what ever you guys spit will be swallowed by everyone in the name of crucifix

thomas mathew said...

മാര്‍ അറക്കല്‍-പുതുമന മനുഷ്യ കടത്തുപങ്കു കച്ചവടവും , എട്ടു പവന്‍ സ്വര്‍ണ്ണ മാലയുടെ തിളക്കവും.!!
----------------------------------------------------------------------------------------------------------------------------------------------
പാര്‍ട്ട്‌-എ തോമസ്‌ മാത്യൂ.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടു നിരവ ധി പേരെ സര്‍ക്കാര്‍ ചോദ്യം ചെയ്തുവരുന്നു.

എന്നാല്‍ സീറോമലബാര്‍ സഭയിലെ വൈദികര്‍ പച്ചയ്ക്ക് ചെയ്യുന്ന മനുഷ്യക്കടത്ത് എന്തുകൊണ്ട് സര്‍ക്കാര്‍ കാണുന്നില്ല?
പ്രമുഖ മനുഷ്യക്കടത്ത് ഏജന്‍സിയാണ് മേനക ജം ഗ് ഷനില്‍ പ്രവര്‍ത്തിക്കുന്ന " ഗ്ലോബ് ഇന്‍ ഗ്ലോബ് ട്രാവല്‍ ഏജന്‍സി,ഡല്‍ഹിയില്‍ അവര്‍ തന്നെ നടത്തുന്ന മറ്റൊരു ബ്രാഞ്ച്.

ഇതിനു നേതൃത്വം നല്‍കുന്നത് കാഞ്ഞിരപ്പള്ളി രൂപതയിലെ അറക്കല്‍ മെത്രാ ന്റെ ചെങ്ങളം പള്ളി വികാരി ഫാദര്‍ മാത്യൂ പുതുമനയാണ്. ഫാ . ജൈസന്‍ കൊള്ളന്നൂര്‍ വെറും ഒരു പൊടി മീന്‍ മാത്രമാണ്.

അറക്കലും പുതുമനയും കൂട്ടുകച്ചവടം നടത്തുന്നു. കൂടെ കുറെ മെത്രാന്മാരും .
ലാഭം കടിക്കുന്നത് മുഴുത്ത മീനുകള്‍ --ലാഭം കാവല്‍ക്കാരന്‍ പി.ഓ.സി. സ്റ്റീഫന്‍ ആലത്തറയും കതകിനു പിറകെ ഒളിച്ചിരിപ്പുണ്ട്.

ഈയിടെ ഐ.എല്‍.ടി.എസ് വ്യാജ സര്‍ട്ടിഫിക്കറ്റു കൊടുക്കുന്നതിനു അദ്ദേഹം ഒരു ചെങ്ങളം നിവാസിയോടു പതിനെട്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന് വ്യക്തമായി
-.അതുപോലെ വിദേശത്തു ജോലിക്ക് വേണ്ടി പതിനഞ്ചു ലക്ഷം രൂപയാണ് കോഴ കൊടുക്കേണ്ടത്.
ഇദ്ദേഹം മെത്രാന്മാരുടെ അടുത്ത ഇടപാടുകാരനാണ് എന്നത് ഈ വ്യാപാരം അഭംഗുരം നടത്തുവാന്‍ കഴിയുന്നു,നാട്ടുകാര്‍ പറഞ്ഞു.
പൊന്‍കുന്നത്തെ തറവാട്ടു വീട് കോടികള്‍ ചെലവു ചെയ്തു പുതുമന പണിയുന്നു. ഇതിനാല്‍ മാതാപിതാക്കളെ മകളുടെ ചെങ്ങള ത്തെ വീട്ടില്‍ കൊണ്ട് വന്നു താമസിപ്പിചിരിക്കയാണ്.
ഫാ.പുതുമനയുടെ രാഷ്ട്രീയ ബന്ധങ്ങള്‍ ഇത്തരം ക്രിമിനല്‍ കാര്യങ്ങളില്‍ എളുപ്പമാക്കുന്നുണ്ട്. ഇടവകയിലെ ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു.
രാത്രി എട്ടു മണി കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ പള്ളി മുറിയില്‍ ഇന്റര്‍വ്യൂ ചെയ്യല്‍ നടത്തുന്നു എന്നാണു ആ ചെറുപ്പക്കാരന്‍ പറഞ്ഞത്. (തുടര്‍ച്ച പാര്‍ട്ട്- ബി )
-------------------------------------------------------------

thomas mathew said...

പാര്‍ട്ട് ബി- അറക്കല്‍-പുതുമനയുടെ മനുഷ്യ കടത്തും എട്ടു പവന്‍ സ്വര്‍ണ്ണ മാലയുടെ തിളക്കവും.
---------------------------------- തോമസ്‌ മാത്യു -
വൈകിട്ട് ഏഴര മുതല്‍ പള്ളി മുറ്റത്തിറങ്ങി നിന്നാണ് പുതുമന ആരൊക്കെയോ എല്ലാം ടെലിഫോണ്‍ ചെയ്യുന്നത്.

നൂറ്റിയഞ്ചു
വര്‍ഷങ്ങള്‍ കഴിഞ്ഞ ചെങ്ങളം പള്ളി തൊണ്ണൂറ്റി ഒന്‍പതു വര്‍ഷമേ ആയുള്ളൂ
എന്ന് ഇടവകക്കാരോട് അദ്ദേഹം പറഞ്ഞു വിശ്വസിപ്പിച്ചു. "ഉവ്വു "പറയാന്‍
പള്ളിചെലവില്‍ വീട്ടാവശ്യം നടത്തുന്ന കൈക്കാരന്മാരെ കിട്ടി...

മെ താനും
പുതുമനയും കൂടി ബോംബിട്ടു പള്ളി തര്‍ത്തു. പുതിയ പള്ളി പണിയാന്‍
കോടികള്‍ ഇടവകക്കാരില്‍ നിന്നും പിരിക്കുന്നു.
വിയന്നായിലും,അമേരിക്കയിലും,ഇറ്റലിയിലും ഒക്കെ പോയി പിരിച്ചു.

ആര്‍ക്കുമറിയത്തില്ല
കിട്ടിയ പണം എവിടെ? സമാന്തരമായി, ബോംബിട്ടു തകര്‍ത്ത പള്ളി
പണിയുന്നതിനൊപ്പം ,തന്‍റെ സ്വന്തം വീടും പൊന്‍കുന്നത്തു പണിയുന്നു.

അടുത്ത മാസം രണ്ടാം ആഴ്ച പള്ളിയുട നൂറാംവാര്‍ഷികം ആചരിക്കുന്നു,
ആഘോഷമായി.

സ്ഥലത്തെയും
പുറത്തെയും അച്ചന്മാര്‍ , കന്യാസ്ത്രികള്‍, അറക്കല്‍മെത്രാന്‍
മുതല്‍ വട്ടക്കുഴി , ആലഞ്ചേരി കര്‍ദ്ദിനാള്‍ വരെ എത്തുന്നു.
രാഷ്ട്രീയ നേതാക്കളെ നിരത്തുന്നു, ആഘോഷിക്കാന്‍.

സ്നേഹവിരുന്നു,ആഘോഷത്തിന് നിറം കൂട്ടുമല്ലോ.

ഇരുനൂറു കിലോ പോത്തിറച്ചി പെരുന്നാള്‍ വ്യാഴാഴ്ച പള്ളിയില്‍ കൊടുക്കണം,ഇറച്ചിവെട്ടുകാരന്‍ പറഞ്ഞു ..പോത്തിറച്ചി. !

അതിനു പച്ചക്കപ്പ വേവിച്ചതും. നാട്ടുകാര്‍ക്ക് ആഘോഷിക്കാന്‍.

" പോരാ,കൂടെ ഓരോരുത്തനും രണ്ടു കുപ്പി കള്ളുകൂടി കൂടി വേണമായിരുന്നു,"ഇത് പറഞ്ഞത് പട്ടാളം പാപ്പു ആയിരുന്നു.
എന്നാലല്ലേ ,ചെങ്ങളം വിദേശ മോഡ ലാവുകയുള്ളൂ.
പള്ളി പഞ്ച നെക്ഷത്ര പള്ളിയായി പണിയും.. പള്ളി മുറി അച്ചനു ഏ .സി.യുള്ള രാജധാനിയും.
ചെങ്ങളം
ഇടവക മനുഷ്യക്കടത്തു രാജാവിനുള്ളതാണ് ,പുതുമനയെ ഒരു പോലീസും
പിടിക്കുകയില്ല, മന്ത്രിമാര്‍ ,എം.എല്‍.ഏ മാര്‍ കാവല്‍ക്കാരായി ഉണ്ട്.
ബോംബുവീരന്‍
ചെങ്ങളം പള്ളി വികാരി പുതുമന നീണാള്‍ വാഴട്ടെ, പറഞ്ഞത് പള്ളി കൈക്കാരന്‍
"ഇടപ്പാടി അരവിന്ദനാണ്". ഈ പേര് അവനു ഓമനപ്പേരാണ്‌, നാട്ടുകാരുടെ.

ശതാബ്ദി പെരുന്നാള്‍
കമ്മിറ്റി അംഗങ്ങളില്‍ പ്രധാനപ്പെട്ട ഒരാള്‍ ചെങ്ങള ത്തെ സര്‍വ്വ മത
സ്വാമിയായ "ബാര്‍ബര്‍ കുഞ്ഞു "ആണ് . പുതുമന യുടെ ഒരു പ്രധാന കുരിശുപള്ളി
കപ്യാര്‍.
ഹിന്ദുവായ ബാര്‍ബര്‍ക്കു കപ്യാര്‍ സ്ഥാനം കൊടുത്തത്
,,പള്ളിക്കമ്മിറ്റിയില്‍ അംഗമാക്കിയത് ,ഫാ.പുതുമനയാണ്, പള്ളി നിയമം
എന്താണെങ്കിലും - ബാര്‍ബര്‍ പറഞ്ഞു. " ഞാന്‍ പള്ളിയില്‍ രാവിലെയും
വൈകിട്ടും കുരിശു പള്ളി തുറക്കും . തിരി കത്തിക്കും. ഇതൊക്കെ മുടിവെട്ട് കൃത്യങ്ങള്‍ തുടങ്ങുന്നതിനു മുന്‍പുള്ള ചടങ്ങാണ്.. അയിത്തമില്ല. "

പുതുമനയുടെ
ഫ്ലക്സ് ബോര്‍ഡ് ആത്മീയതയും, മനുഷ്യക്കടത്തു- വ്യാപാരവും, പഞ്ച നെക്ഷത്ര
പള്ളി പണിയും ,പൊന്‍കുന്നത്തെ സ്വന്തം തറവാട് വീട് മാളിക പണി യും,
എറണാകുളത്തെയും ഡ ല്‍ഹിയിലെയും "ഗ്ലോബ് ഇന്‍ ഗ്ലോബ് "ട്രാവല്‍ ഏജന്‍സിയും
മുറയ്ക്ക് നടക്കും...-പുതുമനയുടെ എട്ടുപവന്‍ തൂക്ക മുള്ള സ്വര്‍ണ്ണ മാലയും-

പുതുമന ഞെളിഞ്ഞു ഒന്ന് തന്നെ തന്നെ നോക്കി. ഐ.എല്‍.ടി.എസിന് -വ്യാജന്‍ സര്‍ട്ടിഫിക്കറ്റു ---പതിനെട്ടു ലക്ഷം-!
അപ്പോള്‍ പുതുമനയുടെ കറ ത്തു തടിച്ച കുറുകിയ കഴുത്തില്‍ തൂക്കമുള്ള മാല കിടന്നു ഒന്ന് വെട്ടി തിളങ്ങി.
മനുഷ്യക്കടത്ത് നടത്തുന്ന ഒരു പുതുമനയെ ആരും ചോദ്യം ചെയ്തില്ല.!
----------------------------

Anonymous said...

ശരിയായി ഒരു ഓഡിറ്റ്‌ ഷിക്കാഗോ രൂപതയില്‍ നടത്തിയാല്‍ പല കൃത്രിമത്വവും വെളിയില്‌ വരും.

കഴിവില്ലാത്ത ബിഷപ്പിനെ ഷിക്കാഗോ രൂപതയില്‍ പറ്റിക്കുന്നത് പുരോഹിതരല്ല,

ബിഷപ്പിനെ ചുറ്റിപറ്റി നടക്കുന്ന ചില ശിങ്കടികളാണെന്നു ജനസംസാരം ഉണ്ട്.


അഴിമതികള്‍ നിറഞ്ഞ ഷിക്കാഗോ സീറോ മലബാര്‍ രൂപത,

കോടതിവഴി ഏതു സമയവും പാപ്പരാകുമെന്ന ഭയമാണ്


പണം പണം എന്ന് അങ്ങാടിയത്തിന്റെ പ്രസംഗത്തില്‍ എപ്പോഴും ധ്വനിക്കുന്നത്തിനു കാരണവും.

Anonymous said...

മാര്‍ അങ്ങാടിയത്ത് മുന്‍ അനുഭവങ്ങളില്‍ നിന്നും ഒന്നും പഠിക്കാത്ത ഒരു മടയനാണ്


അങ്ങാടിയത്ത് നോമിനികള്‍ എന്ന ഓമനപ്പേരില്‍ കൊപ്പേല്‍ ഇടവക പാരിഷ് കൌണ്‍സിലില്‍

ചേനത്തോമ, വട്ടന്‍ തോമ തുടങ്ങിയ കല്‍ദായ ഭ്രാന്തന്മാരെ തിരുകിക്കയറ്റുവാന്‍ ഉള്ള

രഹസ്യ നീക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്.


അമേരിക്കന്‍ സീറോ മലബാര്‍ സമൂഹത്തെ സമൂലം നശിപ്പിച്ച സ്ഥാനത്തിനു മാത്രം അങ്ങാടിയത്ത് അര്‍ഹനാണ്

Anonymous said...

ഇടവക ബിഷപ്പിന്റെതല്ല, വൈദികരുടേതല്ല.

ഇടവക ഇടവകക്കാരുടേതാണെന്ന ആശയത്തിനാണ് പാരിഷ് കൗണ്‍സിലുകള്‍ ഊന്നല്‍ കൊടുക്കുന്നത്.

പറന്നുപോകുന്ന ഒരു പക്ഷിയെപോലെ, ഒരു വൈദികന്‍ ഒരു ഇടവകയില്‍ ഹൃസകാലമെ ഉണ്ടകുകയുള്ളു എന്നതുകൊണ്ട്

അദ്ദേഹത്തിനു തോന്നിയതുപോലെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുവാന്‍ കഴിയുകയുമില്ല; നടത്തുകയുമരുത്.

ഇടവകയേയും അതിന്റെ വിവിധ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടു പോകുവാന്‍ ഉത്തരവാദത്വപ്പെട്ടവര്‍ ജനങ്ങളുടെ വിഭവ സമ്പത്തുകള്‍, ഇടവകസമൂഹത്തിനും, പാവപ്പെട്ടവര്‍ക്കും, തിരസ്ക്കരിക്കപ്പെട്ടവര്‍ക്കും, ലഭ്യ മാക്കാന്‍ പാരിഷ് കൗണ്‍സിലിന് സാധിക്കും.

പക്ഷെ, വിശാലവും, സ്‌നേഹപൂര്‍ണവുമായ അന്തരീക്ഷം ഇടവകയില്‍ പടുത്തുയര്‍ത്തിയാല്‍ മാത്രമെ ഇതു സാദ്ധ്യമാകു.

പകല്‍ വെളിച്ചത്തു തലപൊക്കി നടക്കാന്‍ പറ്റാത്ത ഗതികേടാണ് നമ്മുടെ മത മേലധ്യക്ഷര്‍ക്ക്.

ഇവരുടെയൊക്കെ ഭരണത്തിന്‍ കീഴില്‍ നമ്മുടെ സഭക്ക് എത്രമാത്രം ആയുസ്സുണ്ടാകുമെന്നു കണ്ടറിയണം

Anonymous said...

ഒരു മടയനാണ് ഒന്നും പഠിക്കാത്ത അങ്ങാടിയത്ത്


നറുക്കെടുപ്പ് എന്ന തന്ത്രം

തിരഞ്ഞെടുപ്പില്‍ക്കൂടി ബിഷപ്പിന്റെ കക്ഷികളായ കല്‍ദായര്‍ക്കു പാരിഷ് കൌണ്‍സിലില്‍ കയറിപ്പറ്റുക അസാധ്യമാണ്.


നറുക്കെടുപ്പില്‍ക്കൂടി കല്‍ദായ പക്ഷത്തെ സഹായിക്കാന്‍ ബിഷപ്‌ അങ്ങാടിയത്ത്




ലോകത്തില്‍ ഒരിടത്തും കേള്‍ക്കാത്ത നറുക്കെടുപ്പ് എന്ന തന്ത്രം പാരിഷ് കൌണ്‍സിലില്‍


സീറോ മലബാര്‍ സഭയുടെ തലപ്പത്ത് കുടിയിരിക്കുന്നത് ഒരു പറ്റം പെരും കള്ളന്മാര്‍



നമ്മുടെ സഭക്ക് എത്രമാത്രം ആയുസ്സുണ്ടാകുമെന്നു കണ്ടറിയണം

thomas mathew said...

BREAKING NEWS

ന്യൂജേര്‍സി -ന്യൂയോര്‍ക്ക് സീറോ മലബാര്‍ രൂപതയുടെ രഹസ്യ പിറവി !!
തോമസ്‌ മാത്യു

അറക്കന്‍ ,അങ്ങാടിയത്ത് , ആലഞ്ചേരി ത്രിമൂര്‍ത്തികള്‍
രഹസ്യ വേഴ്ച നടത്തിയതിനു ശേഷമുള്ള നടപടിയാണ്, ന്യൂജര്‍സി-ന്യൂയോര്‍ക്ക്‌ സീറോമലബാര്‍ രൂപത...
"ഗര്‍ഭത്തില്‍ ഇരിക്കുന്ന രൂപത " സൃഷ്ടിക്കുവാന്‍ പണി നടത്തുന്നു എന്ന് രഹസ്യമായി അറിവു ലഭിച്ചിരിക്കുന്നു.
സീറോമലബാര്‍ മാഫിയ ബണ്ടികളായ ഇവര്‍ അമേരിക്കയില്‍ രഹസ്യ ചര്‍ച്ച നടത്തുന്നു.
പ്രാരംഭമായി ന്യൂയോര്‍ക്കില്‍ പഴയ സെമിനാരി കെട്ടിടം വാങ്ങുന്നത് ഈ ഉദ്ദേശം നടപ്പിലാക്കാനാണ്.
ന്യൂയോര്‍ക്കിലും ന്യൂജര്സിയിലും താമസിക്കന്ന ക്രിസ്ത്യാനികളെ ഞെക്കിപ്പിഴിഞ്ഞും ഭീഷണിപ്പെടുത്തിയും ,
കവര്‍ കൊടുത്തും പണം പിരിക്കാന്‍ അജണ്ട തയാറാക്കി വരുന്നു. മലയാളികള്‍
എന്ത് വില കൊടുത്തും ഇവരുടെ കൊള്ളയടി നിറുത്തി വയ്പ്പിച്ചു അവരെ പിടലിക്ക് പിടിച്ചു പുറത്താക്കണം.